രണ്ടാം തവണയും തെറിച്ചു; സക്കീറിനെതിരേ നടപടിയെടുത്തത് ഏരിയാ കമ്മിറ്റിയിലെ പിളർപ്പ് ഒഴിവാക്കാൻ

കളമശേരി: വിവാദനായകൻ സക്കീർ ഹുസൈനെതിരെ സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നടപടിയെടുക്കാൻ തയാറായത് ഏരിയ കമ്മിറ്റിയിലെ പിളർപ്പ് ഒഴിവാക്കാൻ. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളും വാർത്തകളും വരുന്നതും പാർട്ടിയുടെ സംഘടനാ പ്രവർത്തനം മന്ദീഭവിച്ചതുമാണ് വിമതവിഭാഗത്തിന് വഴങ്ങാൻ പാർട്ടി നേതൃത്വം തയാറായത്. രണ്ടാമത്തെ തവണയാണ് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീർ ഹുസൈനെ മാറ്റി നിർത്തി സിപിഎം നടപടിയെടുക്കുന്നത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ജയിലിൽ പോയതിനെ തുടർന്നാണ് സ്ഥാനത്ത് നിന്ന് ആദ്യം നീക്കിയത്. ആഭ്യന്തര മന്ത്രി പിണറായി തന്നെയായതിനാൽ പാർട്ടിക്ക് ഏറെയിത് ക്ഷീണം വരുത്തി. 2016 ഒക്ടോബറിലാണ് ആദ്യ വിവാദ സംഭവം പുറത്ത് വന്നത്. സക്കീര്‍ ഒളിവിലിരുന്ന് നൽകിയ മുൻകൂർ ജാമ്യഹർജി നവംബർ 5ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും 14ന് ഹൈക്കോടതിയും തള്ളി. പാർട്ടി…

Read More

ഗുണ്ടകളെ കാവൽ നിർ‌ത്തി ചൂതാട്ടം; ചൂതാട്ട കേന്ദ്രങ്ങളിൽ എതിർഗ്രൂപ്പ് ഗുണ്ടകഗളുടെ റെയ്ഡ്; വലവിരിച്ച് റൂറൽ പോലീസ്

ആലുവ: കോറോണക്കാലത്തും ലക്ഷങ്ങൾ വച്ച് ചീട്ടുകളി നടത്തുന്ന സംഘങ്ങൾ റൂറൽ ജില്ലാ പോലീസ് പരിധിയിൽ കൂടുതൽ സജീവമാകുന്നു. ഗുണ്ടാ സംഘങ്ങളെ കാവൽ നിർത്തി കൊണ്ടുള്ള ഈ ചൂതാട്ട കേന്ദ്രങ്ങളിൽ എതിർ ഗ്രൂപ്പിലെ ഗുണ്ടകൾ റെയ്ഡിനെത്തുന്നത് പതിവാകുന്നു. ഇത്തരം സംഘത്തിനെതിരേയുള്ള പരാതിയെ തുടർന്നു നെടുമ്പാശേരി പോലീസ് നടത്തിയ അന്വേഷണമാണ് ഗുണ്ടാ സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറി മൂന്ന് ലക്ഷം രൂപയും എട്ട് പവൻ സ്വർണാഭരണങ്ങളും ഗുണ്ടാ സംഘം കവർന്നിരുന്നു. ഈ സംഭവത്തിൽ കൊലപാതക ശ്രമകേസിലെ ഒന്നാം പ്രതി തുറവൂർ പുല്ലാനി വിഷ്ണു അടക്കം മൂക്കന്നൂർ അനിൽ പപ്പൻ മഞ്ഞപ്ര ടിൽജോ എന്നിവർ പോലീസ് കസ്റ്റഡിയിലായിരുന്നു. കവർച്ച മുതലുകളും സംഘം സഞ്ചരിച്ച വാഹനങ്ങളും കവർച്ച മുതലുപയോഗിച്ച് വാങ്ങിയ മോട്ടോർ സൈക്കിളും പോലീസ്…

Read More

എഴുപത്തിരണ്ടുകാരൻ പീഡിപ്പിച്ചെന്ന പരാതിയുമായി മുപ്പത്തിരണ്ടുകാരിയായ യുവതി; അന്വേഷിക്കട്ടെയെന്ന് പോലീസ്; കോട്ടയത്തുകാരിയായ യുവതി പരാതിയിൽ പറ‍യുന്നതിങ്ങനെ…

ആലുവ: 103 വയസുള്ള മാതാവിനെ പരിചരിക്കാനെത്തിയ 35കാരിയായ യുവതിയെ 72 കാരനായ ഗൃഹനാഥൻ ഫ്ലാറ്റിൽ പീഡിപ്പിച്ചതായി പരാതി. എന്നാൽ പരാതിയിൽ സംശയമുള്ളതിനാൽ വിശദമായി അന്വേഷിക്കണമെന്ന നിലപാടിലാണ് ചെങ്ങമ്മനാട് പോലീസ്. ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോദന റിപ്പോർട്ടിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് കോട്ടയം നെടുങ്കണ്ടം സ്വദേശിനിയായ യുവതി ദേശത്തുള്ള ഫ്ലാറ്റിൽ ജോലിക്കെത്തിയത്. പ്രതിയുടെ മാതാവിനെ പരിചരിക്കാനെത്തിയ യുവതിയെ ഫ്ലാറ്റിൽവച്ച് ചായയിൽ ഉറക്കഗുളിക നൽകി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുതടങ്കലിൽ ആക്കിയതായി പറയുന്നു. ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത യുവതിയുടെ വിശദമായ മൊഴിയെടുക്കലിനായി സ്റ്റേഷനിലേക്ക് ചെല്ലണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പരാതിയിൽ വ്യക്തതയില്ലെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പ്രതി…

Read More

ചാത്തനാട് പാലം പണി: റീത്ത് വയ്ക്കേണ്ടത് ജിഡ ഓഫീസിനു മുന്നിലെന്ന് വി.ഡി സതീശൻ

പറവൂർ: ചാത്തനാട് കടമക്കുടി പാലത്തിൽ റീത്ത് വയ്ക്കുകയും നിൽപ്പ് സമരം നടത്തുമെന്ന് പറയുകയും ചെയ്ത ഇടതുമുന്നണി മുഖ്യമന്ത്രി ചെയർമാനായ ഗോശ്രീ ഡെവലപ്മെന്‍റ് അതോറിറ്റി ഓഫീസിന് മുന്നിലാണ് റീത്ത് വയ്ക്കേണ്ടതെന്ന് വി.ഡി. സതീശൻ എംഎൽഎ. പാലത്തിന്‍റെ അപ്പ്രോച്ച് റോഡ് നിർമാണം വൈകുന്നത് ജിഡയുടെ അനാസ്ഥ കൊണ്ടും സ്ഥലം ഏറ്റെടുക്കുന്നതിന് ഉണ്ടായ കാലതാമസവും മൂലമാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ ഒരു പ്രാവശ്യമാണ് ജിഡയുടെ കൗൺസിൽ യോഗം ചേർന്നത്. ഇടതു സർക്കാർ വന്നതിനു ശേഷം പുനസംഘടിപ്പിച്ചതു തന്നെ രണ്ടര വർഷത്തിന് ശേഷമാണ്. പാലത്തിനപ്പുറം വൈപ്പിൻ നിയോജക മണ്ഡലവും ഇപ്പുറം പറവൂർ നിയോജകമണ്ഡലം ആണ്. 45 ഭൂഉടമകൾ അപ്പ്രോച്ച് റോഡ് നിർമിക്കാൻ വളരെ നേരത്തെ അനുമതി നൽകിയിട്ടും വൈപ്പിൻ മണ്ഡലത്തിലെ നാലുപേർ മാത്രമാണ് സമ്മതപത്രം നൽകാത്തത്. ഇതുമൂലമാണ് സ്ഥലമെടുപ്പ് നീണ്ടു പോയത്. ഇതിനിടയിൽ സ്ഥലമെടുപ്പിന് രണ്ടുവർഷത്തോളം ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു ഇപ്പോൾ സ്ഥലമെടുപ്പ് അവസാനഘട്ടത്തിലാണ്.…

Read More

ജീവനക്കാരുടെ അഭാവം;വനിതായാത്രക്കാർക്ക് ഗുണപ്രദമായിരുന്ന മൂവാറ്റുപുഴയിലെ ഷീ ടോയ്‌ലറ്റ് പൂട്ടിക്കെട്ടി

മുവാറ്റുപുഴ: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടോയ് ലറ്റ് അടച്ചിട്ടത് യാത്രക്കാര്‍ക്ക് ദുരിതമായി. മുവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നഗരസഭ പാര്‍ക്കിനോട് ചേര്‍ന്നാണ് ഷീ ടോയ് ലറ്റ്. ദിവസേന യാത്രക്കാരും ജോലിക്കാരുമായി നഗരത്തിലെത്തുന്ന നൂറുകണക്കിന് സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ ഒരാഴ്ച്ചയിലേറെയായി ഷീ ടോയ്ലറ്റ് അടച്ചിട്ടിരിക്കുകയാണ്. നഗരസഭയിലെ കണ്ടിജന്‍റ് ജീവനക്കാര്‍ക്കായിരുന്നു ഷീ ടോയ് ലറ്റ് തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. ജീവനക്കാരുടെ അഭാവം മൂലമാണ് ഷീ ടോയ് ലറ്റ് അടച്ചിട്ടിരിക്കുന്നതെന്നു പറയുന്നത്. ഇതോടെ നിരവധി സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലാത്തതിനാല്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണ്. ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന നഗരത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍റെ അപര്യാപ്തത ഏറെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കച്ചേരിത്താഴത്ത് മാത്രമാണ് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തിരക്കേറിയ സ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ട്…

Read More

നഗ്ന ശിരീരത്തിൽ കുട്ടികളെകൊണ്ട് പെയിന്‍റിംഗ് നടത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ; പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പോലീസും

കൊച്ചി: കുട്ടികളെ ഉപയോഗിച്ച് നഗ്ന ശരീരത്തിൽ പെയിന്‍റിംഗ് നടത്തി സമൂഹമാധ്യമത്തിൽ‍ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസെടുത്ത രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായി പോലീസ്. രഹ്ന ഫാത്തിമയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങിയുമാണ് പോലീസ് എത്തിയതെങ്കിലും രഹ്ന വീട്ടിലുണ്ടായിരുന്നില്ല. കോഴിക്കോട് പോയിരിക്കുകയായിരുന്ന രഹ്ന തിരിച്ചെത്തിയാലുടന്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു . ഇതേത്തുടര്‍ന്നാണ് ഇവര്‍ മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ലാപ്ടോപ്, പെയിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച ബ്രഷ്, ചായങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ലാപ്‌ടോപ് വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു. തന്‍റെ കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ പെയിന്‍റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് രഹ്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ രഹ്ന യ്ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു. പനമ്പിള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍…

Read More

കുപ്പിയിലൊരു ബസ് സ്‌റ്റോപ്പ് ; ലോക് ഡൗണിലെ കുപ്പി ബസ് സ്പ്പോപ്പിന് ആവശ്യക്കാരേറുന്നു

നൊമിനിറ്റ ജോസ് കൊച്ചി: വ്യത്യസ്തങ്ങളായ പല ആശയങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ലോക് ഡൗണ്‍ കാലം സാക്ഷി ആയിട്ടുണ്ട്. അതൊക്കെയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് വൈറലായൊരു ബസ് സ്‌റ്റോപ്പുണ്ട് തൃപ്പൂണിത്തുറയിൽ. തൃപ്പൂണിത്തുറ-വൈക്കം റോഡിലെ പാവംകുളങ്ങരയിലെ കിണര്‍ ബസ് സ്‌റ്റോപ്പ്. ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ക്കൊണ്ടാണ് ഈ ന്യൂജന്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ ടയറുകള്‍ ഇവിടെ ഇരിപ്പിടങ്ങളായി. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങരിയിലുള്ള ബിഎസ്ബി ആര്‍ട്‌സ്ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലെ 16 അംഗങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിൽ. ‘ഇവിടെയൊരു ബസ് സ്റ്റോപ്പ് നിര്‍മിക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടുകാരന്‍റെ കല്യാണത്തിന് പാസ് വാങ്ങിക്കാനായി തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് കുടിക്കാന്‍ കൊടുത്ത മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ കൂടിക്കിടക്കുന്നത് കണ്ടത്. അതു തരുമോ എന്നു ചോദിച്ചു. പിന്നെ കടകളില്‍നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ശേഖരിച്ചു.…

Read More

ചാർട്ടേഡ് വിമാനത്തിൽ 10 ലക്ഷത്തിന്‍റെ സ്വർണവുമായി യുവതി പിടിയിൽ

നെടുമ്പാശേരി: ഗൾഫിൽനിന്നു നാട്ടിലേക്ക് മടങ്ങിയ യുവതി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്‍റെ പിടിയിലായി. ബഹറിനിൽനിന്നു ഗൾഫ് എയറിന്‍റെ ചാർട്ടേർഡ് വിമാനത്തിൽ ഇന്ന് രാവിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയാണ് പിടിയിലായത്. ഇവർ തൃശൂർ സ്വദേശിയാണ്. 10 ലക്ഷം രൂപയോളം വില വരുന്ന 240 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. വസ്ത്രത്തിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങിവരാൻ തുടങ്ങിയശേഷം ആദ്യമായാണ് അനധികൃതമായി കടത്താൻ ശ്രമിക്കുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടുന്നത്.

Read More

റോ റോ: രണ്ടിലൊന്ന് പണിക്ക് കയറ്റി ; നാളെ മുതല്‍ ഒരു ഫെറിബോട്ടുകൂടി

വൈപ്പിന്‍: ഫോര്‍ട്ട് കൊച്ചി- വൈപ്പിന്‍ റോ റോ സര്‍വീസിലെ രണ്ട് ജങ്കാറുകളില്‍ ഒന്നായ സേതുസാഗര്‍ നമ്പര്‍ -1 അറ്റകുറ്റപ്പണിക്ക് കയറ്റിയ സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ നാളെ മുതല്‍ ഈ റൂട്ടില്‍ ഒരു ഫെറിബോട്ട് സര്‍വീസ് കൂടി ആരംഭിക്കും. ഇപ്പോള്‍ ഒരു ജങ്കാറിന്‍റെ സര്‍വീസ് മാത്രം ലഭിക്കുന്നതിനാൽ തിരക്ക് കൂടുകയാണ്. രാവിലെ ഏഴു മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ്. ഇത് രാത്രി 10 വരെ നീണട്ടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കിന്‍കോ ഇത് പരിഗണിക്കണമെന്ന് വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് ചമ്മിണി ആവശ്യപ്പെട്ടു. മൂന്ന് ജങ്കാറുകളാണ് സര്‍വീസിനു വേണ്ടത്. രണ്ടെണ്ണം സര്‍വീസ് നടത്തുമ്പോള്‍ ഒരെണ്ണം സ്റ്റെപ്പിനിയായി വേണം. തകരാറു സംഭവിക്കുമ്പോഴോ ഇതുപോലെ അറ്റകുറ്റപ്പണികള്‍ നടത്താനായി കൊണ്ടുപോകുമ്പോഴോ തടസമില്ലാതെ സര്‍വീസ് നടത്താനാണിത്. നേരത്തെ സ്വകാര്യ വ്യക്തിയെ സര്‍വീസ് നടത്താന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കരാര്‍ കൊടുത്തിരുന്നപ്പോള്‍…

Read More

നന്മ ചെയ്താലും വ്യാജപരാതി; തെല്ലും കുലുങ്ങാതെ പള്ളിക്കരയിലെ വ്യാപാരികൾ ; ആരോപണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഇങ്ങനെ…

പള്ളിക്കര: പഞ്ചായത്തിന്‍റെ അനുമതിയോടെ ഒന്നര ലക്ഷം രൂപയോളം ചെലവു ചെയ്തു ഒരു മേഖലയിലെ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്തു. ക്ലീനാക്കിയ പള്ളിക്കര മർച്ചന്‍റ്സ് അസോസിയേഷനെതിരേ നൽകിയ പരാതിക്കു പിന്നിൽ വ്യാപാരികളോടുള്ള കുടിപ്പകയെന്ന ആരോപണം ശക്തമാകുന്നു. കുന്നത്തുനാട് പഞ്ചായത്തിന്‍റെ അനുമതിയോടെ എരുമേലി അച്ചപ്പൻ കവല മുതൽ അന്പലപ്പടി വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കാനകളിൾ കെട്ടികിടന്ന മാലിന്യങ്ങളും ചപ്പുചവറുകളും പള്ളിക്കര മർച്ചന്‍റ്സ് അസോസിയേഷന്‍റെയും യൂത്ത് വിംഗിന്‍റെയും നേതൃത്വത്തിൽ മുപ്പതോളം വരുന്ന സന്നദ്ധ പ്രവർത്തകർ ജെസിബിയുടെ സഹായത്തോടെ ഒന്നരലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് വൃത്തിയാക്കിയത്. എന്നാൽ മണ്ണുമോഷണം ആരോപിച്ചു പള്ളിക്കര മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സി.ജി. ബാബു, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്‍റ് ടോജി തോമസ് എന്നിവർക്കെതിരേ ചിലർ പരാതി നൽകിയിരിക്കുകയാണ്. ഹർത്താലിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച വ്യാപാരികളെ താറടിച്ചു കാണിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നു വ്യാപാരികളും നാട്ടുകാരും വ്യക്തമാക്കുന്നു. എന്നാൽ ഇതിലൊന്നും…

Read More