ഇനി അനാവശ്യമായി പണം ചിലവഴിക്കില്ല; കുട്ടികൾക്ക് പോക്കറ്റ് മണി ഫീച്ചറുമായി ഗൂഗിൾ പേ

പരവൂർ: പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിൾ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്‍റുകൾ നടത്താനാകും.യുപിഐ സര്‍ക്കിളിന്‍റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്‍റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്‌മെന്‍റ് നടത്താനുള്ള സൗകര്യ മാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്‌മെന്‍റ് നടത്താനാകുമെന്നതാണ് ഇതിന്‍റെ സൗകര്യം. സ്‌കൂളില്‍ പോകുമ്പോഴുള്ള സ്‌നാക്‌സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്‌മെന്‍റ് നടത്താനാകും. മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത.മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക്…

Read More

നടുക്കുന്ന ഓർമകൾ; പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് നാളെ പത്തു വയസ്

പരവൂർ: രാജ്യത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് നാളെ (ഏപ്രിൽ 10) പത്ത് വയസ്. പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.11 ന് ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. ഇതിൽ 500 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്കും നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്. ദുരന്തം നടന്ന് പത്തു വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞി ട്ടില്ല. ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ക്രൈ ബ്രാഞ്ച് 1734/2023 എന്ന നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തി പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത്…

Read More

മരുന്നു വില്പനയിൽ നിരീക്ഷണം കർശനമാക്കുന്നു; മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും

പരവൂർ: രാജ്യത്തെ മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന മരുന്ന് വില്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം.ഓരോ മരുന്ന് ഇടപാടുകളും വ്യക്തമായി പരിശോധിക്കാവുന്ന തരത്തിൽ വേണം കാമറകൾ സ്ഥാപിക്കേണ്ടതെന്ന് സമിതി വ്യക്തമാക്കി. നിലവിലുള്ള ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. അനിയന്ത്രിതമായ മരുന്ന് വില്പന തടയുന്നതിനും ലഹരിമരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ വിതരണം നിരീക്ഷിക്കുന്നതിനുമാണ് ഈ നീക്കം. ചില്ലറ വിപണനകേന്ദ്രങ്ങളിൽ ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നത് തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ‌സി‌പി‌സി‌ആർ) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിസിയുടെ തീരുമാനം. സിസിടിവി നിരീക്ഷണത്തിന് പുറമെ, മരുന്ന് വിതരണവുമായി ബന്ധപ്പെട്ട…

Read More

വന്ദേ ഭാരത് നിർമാണത്തിൽ കുതിപ്പുമായി മോഡേൺ കോച്ച് ഫാക്ടറിയും

പരവൂർ: രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്‍റെ നിർമാണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ.ചെന്നൈയിലെ ഐസിഎഫിനും കപൂർത്തലയിലെ ആർസിഎഫിനും പിന്നാലെ ഉത്തർപ്രദേശിലെ റായ്‌ബറേലിയിലുള്ള മോഡേൺ കോച്ച് ഫാക്ടറിയും (എംസിഎഫ്) തങ്ങളുടെ ആദ്യ വന്ദേ ഭാരത് ട്രെയിൻ നിർമിച്ചു. ഇതോടെ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ശേഷി റെയിൽവേയുടെ മൂന്ന് പ്രധാന ഉത്പാദന കേന്ദ്രങ്ങൾക്കും കൈവന്നു. പുതുതായി നിർമിച്ച ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് നിർമാണം കൂടുതൽ ഫാക്ടറികളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിനിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേക എൻജിനുകളുടെ ആവശ്യമില്ലാത്ത ഇഎംയു സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വെറും 140 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിക്കും.…

Read More

‘അഞ്ച് കിലോ സിലിണ്ടർ’ കൂടുതൽവിപണിയിലിറക്കി ഐഒസി; ബുക്കിംഗും കാത്തിരിപ്പും വേണ്ട,‘ചോട്ടു’ ഉടൻ വീട്ടിലെത്തിക്കാം

പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന അഞ്ച് കിലോയുടെ ‘ചോട്ടു’ സിലിണ്ടറുകൾ വിപണിയിൽ സജീവമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള പാചകവാതക ഇറക്കുമതി തടസപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂ ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയുമായി എണ്ണക്കമ്പനി രംഗത്തെത്തിയത്. ‘ചോട്ടു’ സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്കിംഗോ സ്ഥിരം ഗ്യാസ് കണക്ഷനോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. സാധാരണ കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫിന് പകരം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ മാത്രം നൽകിയാൽ അടുത്തുള്ള ഇൻഡേൻ ഏജൻസികളിൽ നിന്ന് സിലിണ്ടർ നേരിട്ട് വാങ്ങാം. ഇൻഡേൻ വിതരണക്കാരിൽ…

Read More

യുപിഐയിൽ കഴിഞ്ഞ മാസം നടന്നത് സർവകാല റിക്കാർഡ്; മാർച്ചിൽ കൈമാറിയത് 29.52 ലക്ഷം കോടി രൂപ

പരവൂർ: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ). 2026 മാർച്ചിൽ എക്കാലത്തെയും ഉയർന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. മാർച്ചിൽ മാത്രം 22.64 ബില്യൺ ഇടപാടുകളാണ് നടന്നത്. മുൻ മാസത്തെ അപേക്ഷിച്ച് മൂല്യത്തിൽ പത്തു ശതമാനവും എണ്ണത്തിൽ 11 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ൽ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. 2025-26 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ യുപിഐയുടെ ആധിപത്യം കൂടുതൽ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 314.23 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. മുൻ…

Read More

ഏറ്റവും ദൈർഘ്യമേറിയ സ്പെഷൽ ട്രെയിൻ നാളെ തിരുവനന്തപുരത്തുനിന്ന്

പരവൂർ: രാജ്യത്തെ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ സ്പെഷൽ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം സെൻട്രലിൽ നിന്ന് അസമിലെ ന്യൂ ടിൻസൂക്കിയയിലേക്കാണ് ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 4028 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിനിന്‍റെ യാത്ര 83 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാകും. ട്രെയിൻ നമ്പർ 06015 തിരുവനന്തപുരം സെൻട്രൽ-ന്യൂ ടിൻസൂക്കിയ നാളെ വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. അഞ്ചാം ദിവസം പുലർച്ചെ 4.30ന് ന്യൂ ടിൻസൂക്കിയയിൽ എത്തും. ട്രെയിൻ നമ്പർ 06016 ന്യൂ ടിൻസൂക്കിയ-തിരുവനന്തപുരം സെൻട്രൽ ഒമ്പതിന് രാത്രി എട്ടിന് ന്യൂ ടിൻസൂക്കിയയിൽ നിന്ന് പുറപ്പെട്ട് അഞ്ചാം ദിവസം രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, വിജയവാഡ, ഭുവനേശ്വർ, ഖരഗ്പൂർ, ന്യൂ ജൽപായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ…

Read More

ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്കിന്‍റെ പകുതിയിലധികം അക്കൗണ്ടുകളും നിഷ്‌ക്രിയം

പരവൂർ: ഭാരതീയ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ബാങ്ക് ആരംഭിച്ച ആകെ അക്കൗണ്ടുകളിൽ 58 ശതമാനവും രണ്ട് വർഷത്തിനുള്ളിൽ നിഷ്ക്രിയമായതായി റിപ്പോർട്ടിൽ പറയുന്നു. ആകെ തുറന്ന 5.13 കോടി അക്കൗണ്ടുകളിൽ 2.98 കോടിയും നിലവിൽ പ്രവർത്തനരഹിതമാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ വലിയ അപാകതകൾ നടന്നതായും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.22 കോടി അക്കൗണ്ടുകളിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പല അക്കൗണ്ടുകളും വ്യാജമോ നിലവിലില്ലാത്തതോ ആയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ആരംഭിച്ചിരിക്കുന്നത്. ബാങ്കിന്‍റെ യുപിഐ ഇടപാടുകളിലെ പരാജയനിരക്ക് വർധിക്കുന്നതായും സിഎജി ചൂണ്ടിക്കാട്ടി. 2022 സാമ്പത്തിക വർഷത്തിൽ 3.29 ശതമാനമായിരുന്ന പരാജയ നിരക്ക് 2023-ൽ 7.82 ശതമാനമായി ഉയർന്നു. ഇത് നിശ്ചിത മാനദണ്ഡങ്ങളേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, 2024 സാമ്പത്തിക വർഷത്തിൽ…

Read More

ചെന്നൈ- തിരുവനന്തപുരം റൂട്ടിൽ ഇന്നും അഞ്ചിനും സ്പെഷൽ ട്രെയിൻ

പരവൂർ: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിച്ച് വരുന്ന സാഹചര്യത്തിൽ ചെന്നൈ – തിരുവനന്തപുരം റൂട്ടിൽ ദക്ഷിണ റെയിൽവേ ഇന്നും അഞ്ചിനും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06113 ചെന്നൈ എഗ്‌മോർ-തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഇന്നു രാത്രി 11.55-ന് ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം ആറിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. ട്രെയിൻ നമ്പർ 06114 തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ സ്പെഷൽ ട്രെയിൻ അഞ്ചിന് വൈകുന്നേരം 5.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30-ന് ചെന്നൈ എഗ്‌മോറിൽ എത്തും. പെരമ്പൂർ, തിരുവല്ലൂർ, അരക്കോണം, കട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

Read More

“വോട്ടു ചെയ്യൂ, പുട്ടടിക്കൂ’… വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്കു പുട്ടുപൊടി

പരവൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചു. വോട്ട് ചെയ്തതിന്‍റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫർ. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി “വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനില്‍ കാമ്പയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട‌്‌ലെറ്റുകളില്‍ എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈകോയില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.

Read More