ഹൂബ്ലി-കൊല്ലം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ ട്രെയിൻ

കൊല്ലം: ഹൂബ്ലി – കൊല്ലം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. ഹൂബ്ലിയിൽ നിന്ന് ഏപ്രിൽ രണ്ടിന് രാവിലെ 7.05 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7.05ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് ഏപ്രിൽ മൂന്നിന് രാവിലെ 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.40 ന് ഹൂബ്ലിയിൽ എത്തും. 17 കോച്ചുകൾ ഉണ്ടാകും.പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകൾ.

Read More

റെയിൽവേ ശൃംഖലയിലെ തിരക്ക്; 76 റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ ഹോൾഡിംഗ് ഏരിയ

പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ തിരക്ക് പരിഹരിക്കുന്നതിനായി രാജ്യത്തെ 76 പ്രധാന സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങളോടെ “പാസഞ്ചർ ഹോൾഡിംഗ് ഏരിയ’ സ്ഥാപിക്കുന്നു. പ്ലാറ്റ്‌ഫോമുകളിലെ തിരക്കു കുറച്ച് യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഒഴിവാക്കാൻ സ്റ്റേഷനു പുറത്തായി സജ്ജീകരിക്കുന്ന പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളാണിവ. ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, ടിക്കറ്റിംഗ് കൗണ്ടറുകൾ, ട്രെയിൻ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ എന്നിവ ഇവിടെയുണ്ടാകും.പുതിയ പ്രോട്ടോക്കോൾ പ്രകാരം, റിസർവേഷൻ സ്ഥിരീകരിച്ചവർക്ക് മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കൂ. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്കും ടിക്കറ്റ് ഇല്ലാത്തവർക്കും ടിക്കറ്റ് കൺഫേം ആകുന്നത് വരെ ഈ ഹോൾഡിംഗ് ഏരിയകളിൽ വിശ്രമിക്കാം. ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിക്കാൻ കൃത്രിമബുദ്ധി (എഐ) ഉപയോഗിക്കുന്ന സിസിടിവി കാമറകൾ സ്റ്റേഷനുകളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രധാന സ്റ്റേഷനുകളിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് “വാർ റൂമുകൾ’…

Read More

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും മേയ് 28 മുതൽ എൽഎച്ച്ബി കോച്ചിലേക്ക്

പരവൂർ: രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്‌സ്പ്രസായ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. മെയ് 28-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് മുതലാണ് പുതിയ കോച്ചുകൾ അനുവദിക്കുക. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച സുരക്ഷിതമായ കോച്ചുകൾ എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പുതിയ എൽഎച്ച്ബി റേക്കിലും 22 കോച്ചുകളുണ്ടാകും. മൂന്ന് എസി ചെയർകാറുകളിലായി 234 സീറ്റുകളും (ഓരോന്നിലും 78 സീറ്റുകൾ), 17 സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലായി 1836 സീറ്റുകളും (ഓരോന്നിലും 108 സീറ്റുകൾ) ലഭ്യമാകും. ഇതോടൊപ്പം എസ്എൽആർ കോച്ചുകളിൽ 30 പേർക്ക് കൂടി യാത്ര ചെയ്യാം. യാത്രാസുരക്ഷ വർധിപ്പിക്കുമെങ്കിലും പുതിയ കോച്ചുകളിലെ സീറ്റുകൾ ഏത് രീതിയിലുള്ളതാണെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്.നേരത്തെ കണ്ണൂർ ജനശതാബ്ദി എൽഎച്ച്ബിയിലേക്ക് മാറിയപ്പോൾ മെമു വണ്ടികളിലേതിന് സമാനമായ സീറ്റുകൾ നൽകിയത് ദീർഘദൂര യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.…

Read More

വരിക്കാരും വരുമാനവും വർധിച്ചു; പ്രവർത്തന ലാഭത്തിൽബിഎസ്എൻഎൽ

പരവൂർ: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കരുത്തുറ്റ തിരിച്ചുവരവിന്‍റെപാതയിൽ.കുറഞ്ഞ കാലയളവിനുള്ളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂണിൽ 8.55 കോടിയായിരുന്ന മൊബൈൽ വരിക്കാരുടെ എണ്ണം നിലവിൽ 9.27 കോടിയായി ഉയർന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം 50,000 മുതൽ 60,000 വരെ പുതിയ മൊബൈൽ സൈറ്റുകൾ കൂടി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിനകം തന്നെ ഒരു ലക്ഷത്തോളം 4ജി സൈറ്റുകൾ ബിഎസ്എൻഎൽ സജീവമാക്കിയിട്ടുണ്ട്. നിലവിലുള്ള 98,000 ടവറുകൾ “ആത്മനിർഭർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ 4 ജി സൈറ്റുകളെ വളരെ വേഗത്തിൽ 5 ജി-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 4 ജി വികസനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ മൂലധന ചെലവാണ് സർക്കാർ നടത്തിയത്.സാമ്പത്തിക രംഗത്തും ബിഎസ്എൻഎൽ…

Read More

ധീരതയ്ക്കുള്ള മെഡൽ നേടിയ സൈനികർക്ക് റെയിൽവേയിൽ ആജീവനാന്ത സൗജന്യ യാത്ര

പരവൂർ: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകൾ നേടിയ സൈനികർക്ക് ആജീവനാന്ത സൗജന്യ റെയിൽവേ യാത്ര അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സേന മെഡൽ ജേതാക്കൾക്കും അവരുടെ പങ്കാളികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡൽ ജേതാക്കൾക്കൊപ്പം ഒരാൾക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തിൽ, അവരുടെ മാതാപിതാക്കൾക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. സ്വീകർത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കിൽ മാത്രമേ മാതാപിതാക്കൾക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികൾക്ക് പുനർവിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി, എസി ചെയർ കാർ എന്നിവയിൽ ഈ ഇളവ് ലഭ്യമാകും. ഇത് കൂടാതെവിരമിച്ച സൈനികർക്കും അഗ്നിവീർമാർക്കും റെയിൽവേയിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സിവിലിയൻ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ്…

Read More

റിസർവ് ബാങ്ക് വെബ്സൈറ്റിനു നേരേ സൈബർ ആക്രമണ പരമ്പര; മൂന്ന് മാസത്തിനിടെ 6.1 കോടി ശ്രമങ്ങൾ

പരവൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് നേരെ വൻതോതിൽ സൈബർ ആക്രമണ ശ്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം 6.1 കോടി തവണയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായത്. എന്നാൽ അതിനൂതനമായ ഫയർവാളുകളും സുരക്ഷാ എൻജിനുകളും ഉപയോഗിച്ച് ഈ ശ്രമങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.സൈബർ ഭീഷണി അതിവേഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ഏപ്രിൽ-ജൂൺ കാലയളവിൽ 1.9 കോടി ആക്രമണ ശ്രമങ്ങളാണ് നടന്നതെങ്കിൽ അടുത്ത പാദത്തിൽ ഇത് 3.1 കോടിയായി ഉയർന്നു. ഒടുവിലത്തെ കണക്കനുസരിച്ച് ഇത് 6.1 കോടിയായി ഇരട്ടിച്ചിരിക്കുകയാണ്. ഹാക്കർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആർബിഐ വെബ്‌സൈറ്റ് മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഭേദിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉദ്ഭവം കണ്ടെത്താനും പാറ്റേണുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയാനും ആർബിഐ ഇപ്പോൾ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ…

Read More

ട്രെയിൻ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ: ‘കവച് ’ നാലാം പതിപ്പ് കേരളത്തിലും

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ആശയവിനിമയ, സുരക്ഷാ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കാൻ 1,200 കോടി രൂപയുടെ ബൃഹദ് പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശീയ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച് നാലാം പതിപ്പ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിന്യസിക്കും. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, ഗതാഗതത്തിരക്കേറിയ 548 കിലോമീറ്റർ റൂട്ടുകളിലാണ് 300 കോടിയിലധികം രൂപ ചെലവിൽ കവച് സ്ഥാപിക്കുന്നത്. ട്രെയിനുകൾ ഒരേ ട്രാക്കിൽ വരികയോ അപകടസാധ്യത ഉണ്ടാവുകയോ ചെയ്യുന്ന നിർണായക സാഹചര്യങ്ങളിൽ യാന്ത്രികമായി ബ്രേക്കുകൾ പ്രയോഗിച്ച് കൂട്ടിയിടി ഒഴിവാക്കാൻ ഈ സംവിധാനത്തിന് സാധിക്കും. തിരക്കേറിയ റെയിൽവേ ഇടനാഴികളിൽ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്.സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ, റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്താൻ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളും ഒരുക്കും. സെൻട്രൽ റെയിൽവേയിലെ അഞ്ച്…

Read More

എൽപിജി ക്ഷാമം; ദീർഘദൂര ട്രെയിനുകളിൽ തീയില്ലാത്ത പാചകത്തിന്റെ യിൽവേ അനുമതി

പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ റെയിൽവേ പ്രത്യേക അനുമതി നൽകി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഗ്യാസ് വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി. സാധാരണയായി പാൻട്രി കാറുകൾക്കുള്ളിൽ പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ “പ്രത്യേക കേസ്’ ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക. നിലവിൽ പുറത്തെ അടുക്കളകളിൽ നിന്ന്…

Read More

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളം അജൈവ മാലിന്യങ്ങളുടെ കൂമ്പാരമാകും

ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോൾ കേരളം അജൈവ മാലിന്യങ്ങളുടെ കൂമ്പാരമാകും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫീസും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് ശുചിത്വ മിഷന്‍റെ സഹകരണത്തോടെ തയാറാക്കിയ ഗ്രീൻ നിയമസഭ തിരഞ്ഞെടുപ്പ് -2026 എന്ന രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.ഫ്ലക്സ്, നിരോധിത പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇത്തരത്തിൽ 5972 ടൺ അജൈവ മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ യഥാർഥത്തിൽ അജൈവ മാലിന്യം 12,000 ടണ്ണിലധികമാകാനാണ് സാധ്യത. കഴിഞ്ഞ ജനുവരി മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണപക്ഷം ഉദ്ഘാടനങ്ങളുടെ മാമാങ്കം നടത്തിവരികയായിരുന്നു. ഓരോ ഉദ്ഘാടനങ്ങൾക്കും നിരവധി ഫ്ലക്സ് ബോർഡുകളും ഹോൾഡിംഗ് സുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇടതുമുന്നണിയുടെ ഭരണ നേട്ടം വിളംബരം ചെയ്യുന്ന കൂറ്റൻ ഹോൾ സിംഗ്സുകൾ സകല പാതയോരത്തും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ സ്ഥാപിച്ച ബോർഡുകൾ വേറെ. ഇവയെല്ലാം കൂടി…

Read More

റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കാൻപുതിയ പ്രവേശനസംവിധാനം വരുന്നു ; എൻട്രി പോയിന്‍റുകൾ ഡിജിറ്റലൈസ് ചെയ്യും

പരവൂർ: ഉത്സവ സീസണുകളിലും മറ്റും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ.ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പ്രവേശന-സുരക്ഷാ സംവിധാനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം. യാത്രക്കാർ സ്റ്റേഷനിൽ പ്രവേശിക്കുന്ന രീതി പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി എൻട്രി പോയിന്‍റുകളിൽ ക്യുആർ കോഡ് സ്കാനിംഗ് ഏർപ്പെടുത്തും. റിസർവ് ചെയ്ത ടിക്കറ്റുകൾ, പ്രതിമാസ പാസുകൾ, അൺറിസർവ്ഡ് ടിക്കറ്റുകൾ എന്നിവയുള്ളവർക്ക് പ്രത്യേകം കവാടങ്ങൾ ഉണ്ടായിരിക്കും. ഇതുവഴി ഗേറ്റുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ നീക്കം കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കും. വരാനിരിക്കുന്ന ദീപാവലി, ഛഠ് പൂജ തിരക്കുകൾ മുന്നിൽക്കണ്ടാണ് ഈ പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. 2025-ലെ ഉത്സവ തിരക്കിനിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നത്.സ്റ്റേഷനുള്ളിൽ സഹായത്തിനായി ആരെ…

Read More