മൃതദേഹം കൊണ്ടുപോകാൻ എത്തി ആംബുലൻസ് ഡ്രൈവർക്ക്  ക്രുരമർദ്ദനം;  സാരമായി പരിക്കേറ്റ ഡ്രൈവർ സുബീഷ് ആശുപത്രിയിൽ; കുട്ടനെല്ലൂരിൽ നടന്ന സംഭവമിങ്ങനെ

കുട്ടനെല്ലൂർ: മൃതദേഹം കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു. അഞ്ചേരി കുണ്ടായ് മാധവന്‍റെ മകൻ സുബീഷിനെ(37)യാണ് മർദ്ദിച്ചത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള ആംബുലൻ സിന്‍റെ ഡ്രൈവറാണ് സുബീഷ്. എരവിമംഗലം പടിഞ്ഞാട്ടുമുറി ഒട്ടപ്പത്ത് ബാലന്‍റെ ഭാര്യ അമ്മിണിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് സുബീഷിന് മർദ്ദനമേറ്റത്. ഇടവഴിയിൽ ആംബുലൻസ് പാർക്കു ചെയ്തത് മാറ്റാൻ ഒരു സംഘം ആളുകൾ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സുബീഷിനെ മർദ്ദിച്ചത്. തടയാൻ ചെന്ന നാട്ടുകാരേയും ഭീഷണിപ്പെടുത്തി. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുബീഷ് ഒല്ലൂർ പോലീസിൽ പരാതി നൽകി.

Read More

കുതിരാൻ തുരങ്കത്തിന്‍റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണം;  ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്‍റെ പണി പൂർത്തിയാക്കി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കത്തിലേക്കു മാർച്ച് നടത്തി. പ്രവർത്തകർ പ്രതീകാത്മകമായി ടണലിൽ റീത്ത് സമർപ്പിച്ചു. ജനുവരി 30 നകം തുരങ്കം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് സെപ്റ്റംബർ 25 നു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും കരാർ കന്പനിയുടെ കരാർ റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷിബു അധ്യക്ഷത വഹിച്ചു. നേതാക്കളായ ഭാസ്കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ലീലാമ്മ തോമസ്, എൽദോസ്, റോയ് കെ. ദേവസി, ശകുന്തള ഉണ്ണികൃഷ്ണൻ, ചാക്കോച്ചൻ, റെജി, സി.വി. ജോസ്, റോയ് തോമസ്, സജി താണിക്കൽ, സി.കെ.…

Read More

അമ്പനോളിയിൽ കാട്ടാനയിറങ്ങി;  കുലവന്ന നൂറുകണക്കിനു നേന്ത്രവാഴകൾ നശിപ്പിച്ചു;  ജനങ്ങൾ ഭീതിയിൽ

വെളളിക്കുളങ്ങര: മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിൽ കാട്ടാനശല്യം തുടർക്കഥയാകുന്നു. ഞായറാഴ്ച രാത്രി അന്പനോളിയിലുള്ള സ്വകാര്യ എൻജീനീയറിംഗ് കോളജിനു സമീപത്തുള്ള വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാന വ്യാപകമായ തോതിൽ കൃഷി നശിപ്പിച്ചു. അന്പനോളിയിലെ 15 ഏക്കർ വരുന്ന കൃഷിതോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മാങ്കുറ്റിപ്പാടം സ്വദേശികളായ ചേനത്തുപറന്പിൽ ജോയ് ജോർജ്, ജോയ് ആന്‍റണി എന്നിവരുടെ വാഴകളാണ് കാട്ടാന നശിപ്പിച്ചത്. കുലവന്ന മൂന്നൂറിലേറെ നേന്ത്രവാഴകൾ കാട്ടാന ഒടിച്ചു നശിപ്പിച്ചതായി കർഷകർ പറഞ്ഞു.ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമാകുന്ന വാഴക്കുലകളാണ് കാട്ടാനകൾ ഒടിച്ചുകളഞ്ഞത്. രണ്ടു ദിവസം മുന്പ് ഇതേ തോട്ടത്തിലെത്തിയ കാട്ടാന മുപ്പതോളം പൂവൻവാഴകളും നശിപ്പിച്ചിരുന്നു. സമീപത്തെ വീടുകൾക്കു സമീപത്തേക്ക് കാട്ടാനയെത്തിയെങ്കിലും പട്ടികൾ കുരച്ചു ശബ്ദമുണ്ടാക്കിയപ്പോൾ പിൻതിരിയുകയായിരുന്നു. കൃഷിത്തോട്ടത്തിന്‍റെ അതിർത്തിയിലുള്ള കന്പിവേലി തകർത്താണ് ആന വാഴത്തോട്ടത്തിലേക്കു കടന്നിട്ടുള്ളത്. സമീപ പ്രദേശങ്ങളായ പോത്തൻചിറ, ഇണ്ണോട്, നായാട്ടുകുണ്ട് എന്നിവിടങ്ങളിൽ കാട്ടാനകളിറങ്ങാറുണ്ടെങ്കിലും വനത്തിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരത്തിലുള്ള അന്പനോളിയിലെ…

Read More

സമൂഹത്തെ ഒന്നായി നോക്കികാണാനുള്ള വിശാലമായ മനസ് വിദ്യാർത്ഥികളിൽ ഉണ്ടാക്കണമെന്ന് ഗവർണർ കുമ്മനം രാജശേഖരൻ

കൊടകര: സമൂഹത്തെ ഒന്നായി നോക്കികാണാനുള്ള വിശാലമായ മനസ് വിദ്യാർത്ഥികളിൽ ഉണ്ടാക്കികൊടുക്കുകയാണ് വിദ്യാലയങ്ങൾ ചെയ്യേണ്ടതെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കൊടകര വിവേകാനന്ദ എഡ്യുക്കേഷണൽ ട്രസ്റ്റിന്‍റെ രജതജൂബിലി ആഘോഷം പേരാന്പ്ര സരസ്വത്ി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (ബൈറ്റ്) ഇന്ന് സമൂഹത്തിൽ പലവിധ അസ്വസ്ഥതകളും സംഘർഷങ്ങളും നടക്കുന്നുണ്ട്. സത്യത്തിനും ധർമ്മത്തിനും വിലയില്ലാത്ത ചീഞ്ഞുനാറിയ വ്യവസ്ഥിതിയിലേക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സമൂഹത്തിൽ നിന്ന് എടുക്കുന്നവരല്ല സമൂഹത്തിന് കൊടുക്കുന്നവരായി വളർന്നു വരുന്ന തലമുറ മാറണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി.മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി.സേതുമാധവൻ, വൈസ് ചെയർമാൻ ഡോ.ഡി.പി.നായർ, രക്ഷാധികാരി പി.എസ്.ശ്രീരാമൻ, കെ.എസ്.സുഗേഷ് എന്നിവർ സംസാരിച്ചു.

Read More

വിവാഹദിവസം വധു ബ്യൂട്ടിപാർലറിൽനിന്ന് മുങ്ങി; കോട്ടയത്തെത്തിയ പെൺകുട്ടി പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

ചാലക്കുടി: വിവാഹദിവസം ബ്യൂട്ടിപാർലറിൽനിന്ന് വധു മുങ്ങി. ചൗക്ക സ്വദേശിനിയായ വധുവിനെ വിവാഹദിവസമായ ഇന്നലെ രാവിലെ മേക്കപ്പ് ചെയ്യാൻ ചാലക്കുടിയിലുള്ള ബ്യൂട്ടിപാർലറിലേക്ക് രാവിലെ ബന്ധുക്കൾ കൊണ്ടുവിട്ടതായിരുന്നു. മേക്കപ്പ് തീരാൻ സമയമെടുക്കുമെന്നതിനാൽ യുവതിയെ ബ്യൂട്ടിപാർലറിലാക്കി ബന്ധുക്കൾ വീട്ടിലേക്കു മടങ്ങി. കൂടെയാരും നിന്നില്ല. പീച്ചിയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി വധുവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ ചൗക്കയിലെ വീട്ടിലെത്തിയിരുന്നു. പീച്ചിയിലേക്കു പോകാനായി വാഹനങ്ങളുമെത്തി. ബ്യൂട്ടിപാർലറിൽനിന്ന് വീട്ടിലേക്കു തിരിച്ചുകൊണ്ടുവരാൻ ബന്ധുക്കൾ പോയപ്പോഴാണ് വധുവിനെ കാണാ തായതായി അറിയുന്നത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വിവാഹം ഇഷ്ടമില്ലാത്തതിനാൽ താൻ കോ ട്ടയത്തേക്കു പോരുകയായിരുന്നെന്നും സ്റ്റേഷനിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി.

Read More

തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ;  ട്രാൻസ്ഫറായി എത്തേണ്ട സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി; കാരണം കേട്ടാൽ ഞെട്ടും

സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ലഭിക്കാതെ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്പോൾ കോഴിക്കോടുള്ള സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി. റേഡിയേഷൻ നൽകണമെങ്കിൽ സേഫ്റ്റി ഓഫീസർ വേണമെന്നാണ് ചട്ടമെന്നിരിക്കെ സേഫ്റ്റി ഓഫീസറുടെ ഒഴിവുളള തസ്തികയിലേക്ക് കോഴിക്കോട് മമെഡിക്കൽ കോളജിലെ ഒരു സേഫ്റ്റി ഓഫീസറെ തൃശൂരിലേക്ക് നിയമിച്ചു. എന്നാൽ സ്വന്തം തട്ടകം വിട്ട് തൃശൂർക്ക് വരാൻ മടിയുള്ള സേഫ്റ്റി ഓഫീസർ ഉന്നതങ്ങളിലുള്ള തന്‍റെ പിടിപാടുകൊണ്ട് തൃശൂർക്കുള്ള ട്രാൻസ്ഫർ നിയമന ഉത്തരവ് പിൻവലിപ്പിച്ച് സേഫായി കോഴിക്കോടു തന്നെ തുടരുകയാണ്. ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തന്നെ നിയമന ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഭരണതലത്തിൽ ഉന്നത പിടിപാടുള്ള സേഫ്റ്റി ഓഫീസർ വരാൻ കൂട്ടാക്കാതെ ഉത്തരവ് പിൻവലിപ്പിച്ചതോടെ റേഡിയേഷൻ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് തൃശൂർ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന നിരവധി കാൻസർ രോഗികൾക്കില്ലാതായിരിക്കുന്നത്. ഒന്നരമാസമായി തൃശൂർ…

Read More

കൃഷിയിറക്കിയ പാടശേഖരത്തിലേക്ക്  അറവു  മാലിന്യം തള്ളിയ നിലയിൽ;   നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ

അയ്യന്തോൾ: കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് മാലിന്യം തള്ളുന്നത് കൃഷിനാശത്തിന് കാരണമാകുന്നു. തൃശൂർ-ഗുരുവായൂർ റോഡിൽ പുഴയ്ക്കൽ പാടത്ത് എംഎൽഎ റോഡിലാണ് കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്. വിളഞ്ഞുനിൽക്കുന്ന പാടശേഖരത്തിലേക്കും നീർ ചാലുകളിലേക്കും തള്ളുന്ന മാലിന്യങ്ങൾ നീരൊഴുക്ക് തടസപ്പെടുത്തുകയും മാലിന്യം ചീഞ്ഞളിഞ്ഞ് പുഴുക്കളും മറ്റും രൂപപ്പെട്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമാകുന്നുണ്ട്. മാലിന്യക്കൂന്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നത് ഇതുവഴിയുള്ള കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്രഭാതസവാരിക്ക് എംഎൽഎ റോഡ് വഴി നടക്കാനിറങ്ങുന്ന നിരവധി പേർ ഇപ്പോൾ ദുർഗന്ധം മൂലം വഴിമാറി നടക്കുകയാണ്. പുലർച്ചെക്ക് മുൻപും അർധരാത്രിയുമാണ് ഇരുട്ടിന്‍റെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നത്. അധികൃതരോട് നിരവധിതവണ പരാതി പറഞ്ഞെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സിസി ടിവി ക്യാമറ സ്ഥാപിച്ചും നൈറ്റ് പട്രോളിംഗ് കൂടുതൽ കർശനമാക്കിയും മാലിന്യം…

Read More

ഇറ്റ്ഫോക്ക് നാടകോത്സവം 20 മുതൽ; പ്രസന്നയ്ക്ക് അമ്മന്നൂർ പുരസ്കാരം

സ്വന്തം ലേഖകൻ തൃശൂർ: ലോകനാടകക്കാഴ്ചകളുടെ തിരശീല ഉയർത്തി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം – ഇറ്റ്ഫോക്ക് 20ന് ആരംഭിക്കും. ഇറ്റ്ഫോക്കിന്‍റെ പതിനൊന്നാം എഡിഷനാണിത്. വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഇറ്റ്ഫോക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന നാടകാചാര്യൻ പ്രസന്നയ്ക്ക് 2019ലെ അമ്മന്നൂർ പുരസ്കാരം മന്ത്രി സമ്മാനിക്കും. ഉദ്ഘാടനത്തിനുശേഷം ഇറ്റ്ഫോക്ക് പതിനൊന്നാം എഡിഷനിലെ ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന തിത്തകഹാത്ത/ബിറ്റർ നെക്ടർ അരങ്ങേറുമെന്ന് അക്കാദമി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, തൃശൂർ പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ചു വേദികളിലായാണ് 20 മുതൽ 26 വരെ ഇറ്റ്ഫോക്ക് അവതരിപ്പിക്കപ്പെടുക. ആറു വിദേശ നാടകങ്ങളടക്കം പതിമൂന്നു നാടകങ്ങൾ മേളയിലുണ്ട്. കൂടുതൽ പേർക്കു കാണാനായി വിദേശനാടകങ്ങളെല്ലാം രണ്ടും മൂന്നും തവണ ആവർത്തിച്ച് അവതരിപ്പിക്കും. അന്പതു രൂപയാണ് ഒരു…

Read More

കഞ്ചാവു വില്പന: നാലു കിലോ കഞ്ചാവുമായി  മൂന്നു യുവാക്കൾ ക്രൈംബ്രാഞ്ച് സ്ക്വാഡ് പിടികൂടിയിൽ

തൃശൂർ: കഞ്ചാവു വിൽപനക്കാ രായ മൂന്നു യുവാക്കളെ നാലു കിലോ കഞ്ചാവുമായി ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡ് പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കൽ മാർട്ടിൻ (20), ചാലക്കുടി പരിയാരം തറയിൽ വിജീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയ്ക്കു ലഭിച്ച രഹസ്യവിവരപ്രകാരം പ്രതികളെ മൂന്നുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. നജീബിന്‍റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് ജില്ലയിൽ എത്തിച്ചിരുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു കഞ്ചാവ് ട്രെയിൻ മാർഗമാണ് ജില്ലയിലെത്തിക്കുന്നത്. തുടർന്ന് ഒരു കിലോ, അരക്കിലോ പായ്ക്കറ്റുകളിലാക്കി ചെറുകിട വിൽപനക്കാർക്കു വൻ ലാഭത്തിനു വിൽക്കും. സ്കൂളിൽ പഠിക്കുന്പോൾതന്നെ കഞ്ചാവിന് അടിമയായ നജീബ് പിന്നീട് കഞ്ചാവുവിൽപന തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസിപി ബാബു കെ. തോമസ്, വെസ്റ്റ് സിഐ വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകരെ വെട്ടിയ സംഭവം; മൂന്നുപേർക്കൂടി അറസ്റ്റിൽ

വാടാനപ്പള്ളി: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഗണേശ മംഗലത്ത് ബിജെപി-എസ്ഡിപിഐ സംഘട്ടനത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്നു എസ്ഡിപിഐ പ്രവർത്തകരെക്കൂടി വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശികളായ എംഎൽഎ വളവിലെ വലിയകത്ത്അഷറഫ് (48), നടുവിൽക്കരയിലെ അറക്കവീട്ടിൽ ഫവാസ് (33),തളിക്കുളം സ്വദേശി കുന്നത്ത് പള്ളിക്കടുത്ത് അറക്കവീട്ടിൽ സുലൈമാൻ (38)എന്നിവരെയാണ് വലപ്പാട് സി ഐ ടി.കെ.ഷൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. ഇന്നലെ ഈ കേസിൽ എസ്ഡിപിഐ അനുഭാവികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. ഇതോടെ ഈ കേസിൽ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി ജെ പിയിലെ ഗ്രാമ പഞ്ചായത്തംഗം കുണ്ടുവീട്ടിൽ കെ.ബി. ശ്രീജിത്ത് (36), മഞ്ഞി പറന്പിൽ സുജിത്ത് (36) ഉണ്ണിക്കോച്ചൻ വീട്ടിൽ രതീഷ് (36) എന്നിവർക്ക് വെട്ടേറ്റു വെന്നാണ് കേസ്.…

Read More