വാക്സിൻ എടുത്താലും ഡെല്‍റ്റയോടുള്ള പ്രതിരോധശേഷി കുറയുമെന്ന്..! ഇരുപത്തഞ്ച് ലക്ഷത്തിലേറെപ്പേരുടെ പരിശോധനാഫലം കണക്കിലെടുത്ത് നടത്തിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡൽഹി: അസ്ട്രസെനക, ഫൈസര്‍ വാക്സിന്‍ എന്നിവയുടെ രണ്ടു ഡോസും എടുത്ത് 90 ദിവസം കഴിയുന്നവരില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കാര്യമായി കുറയുന്നുവെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പഠനം. ഫൈസറിന് 75 ശതമാനവും ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന് അറിയപ്പെടുന്ന അസ്ട്ര സെനകയ്ക്ക് 61 ശതമാനവും മാത്രമാണ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനാവുക. മാത്രമല്ല ഇതിനുശേഷം കോവിഡ് വരുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠന റിപ്പോർട്ട്. ഇവരിലെ വൈറസ് സാന്നിധ്യവും വാക്സിന്‍ എടുക്കാത്തവരുടേതിന് തുല്യമാണ്. ഇരുപത്തഞ്ച് ലക്ഷത്തിലേറെപ്പേരുടെ പരിശോധനാഫലം കണക്കിലെടുത്താണ് ഓക്സ്ഫ‍ഡ് പഠനം നടത്തിയത്.

Read More

യുപി സ്വദേശിനി ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ദിക്ഷ വിവാഹമോചിതയാണ്

നൈനിറ്റാൾ: ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയെ നൈനിറ്റാളിലെ ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദിക്ഷ മിശ്ര(30)യെയാണ് തിങ്കളാഴ്ച രാവിലെ നൈനിറ്റാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ദിക്ഷ വിവാഹമോചിതയാണ്. ഹോട്ടല്‍ ജീവനക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാഞ്ഞതിനാല്‍ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇവരെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജന്മദിനം ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം ദിക്ഷ ഹോട്ടലില്‍ എത്തിയത്. ഞായറാഴ്ച രാത്രിയില്‍ ഇവരുടെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പിറ്റേന്ന് ഇവരെ ഹോട്ടലിലെ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ഇവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ദിക്ഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

Read More

പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കൾ പരാതിക്കാരിയെ തീകൊളുത്തി കൊന്നു; അമ്മ കുടുങ്ങി, പിതാവ് മുങ്ങി

ലക്നോ: പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് 30കാരിയായ യുവതി മരിച്ചത്. മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കോപാകുലരായ മാതാപിതാക്കള്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read More

പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ല താലിബാന്‍റെ കാഴ്ചപ്പാടുകൾ; ഭീകരരെ സൃഷ്ടിക്കുന്നതും വളർത്തുന്നതുമെല്ലാം  അമേരിക്കൻ സാമ്രാജ്യത്വമെന്ന്എ.എ റഹിം

കോഴിക്കോട്: അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും താലിബാനെ തള്ളിപ്പറഞ്ഞും ഡിവൈഎഫ്‌ഐ.അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹിം ഫേസ്ബുക്കിൽ കുറിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്‍റെ കാഴ്ചപ്പാടുകളെന്നും റഹീം വിമർശിച്ചു. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച മാനവ സൗഹൃദ സദസുകള്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുമെന്നും റഹീം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം : ഡിവൈഎഫ്‌ഐ ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും, ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്റേത്. ഒരു പരിഷ്‌കൃത…

Read More

ഒരാഴ്ചയായി തങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ട്..! പോലീസ് കമ്മീഷണര്‍ക്ക് സന്ദേശമയച്ച് യുവദമ്പതികള്‍ ജീവനൊടുക്കി

മംഗളൂരു: കോവിഡ് ബാധിച്ചതായുള്ള ഭീതി മൂലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സന്ദേശമയച്ചതിനു ശേഷം യുവദമ്പതികള്‍ ജീവനൊടുക്കി. സൂറത്കല്‍ ബൈക്കംപാടിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുകയായിരുന്ന രമേശ് (40), ഭാര്യ ഗുണ സുവര്‍ണ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് ബാധിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഒരാഴ്ചയായി തങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്നും രോഗഭീതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കടുത്ത ആശങ്കയാകുന്ന സാഹചര്യത്തില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് ഇന്നലെ രാവിലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാറിന് ശബ്ദസന്ദേശം അയച്ചത്. എടുത്തുചാടിയുള്ള തീരുമാനമൊന്നും വേണ്ടെന്ന് കമ്മീഷണര്‍ ഇവര്‍ക്ക് മറുപടി സന്ദേശം അയയ്ക്കുകയും ഇവരെ കണ്ടെത്തുന്നതിന് സമൂഹമാധ്യമങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ബൈക്കംപാടിയിലെ അപ്പാര്‍ട്ട്‌മെന്‍റ് കണ്ടെത്തി പോലീസ് കുതിച്ചെത്തിയെങ്കിലും ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുണ സുവര്‍ണ പ്രമേഹരോഗബാധിതയായിരുന്നു. കുട്ടികളില്ലാത്ത വിഷമവും തങ്ങളെ അലട്ടുന്നതായി ദമ്പതികളുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. എങ്ങോട്ടും പുറത്തിറങ്ങുകപോലും…

Read More

മലയാളികളെ ഭീകരരാക്കാനുള്ള ബിജെപി തന്ത്രത്തിന്‍റെ ഭാഗമായി തരൂർ മാറിയോ? “മലയാളി താലിബാൻ’; പുലിവാലു പിടിച്ച് തരൂർ

ന്യൂഡൽഹി: താലിബാൻ ഭീകരർക്കിടയിൽ മലയാളികളുണ്ടെന്നുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ ട്വീറ്റ് ചർച്ചയായി. താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ ആനന്ദാശ്രു പൊഴിക്കുന്ന ഭീകരന്‍റെ ചെറിയ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്താണ് തരൂർ മലയാളി സാന്നിധ്യമുണ്ടെന്നു പറഞ്ഞത്. വീഡിയോയുടെ എട്ടാം സെക്കൻഡിൽ സംസാരിക്ക് എന്ന് മലയാളത്തിൽ രണ്ടു പേർ പറയുന്നതു കേൾക്കാമെന്നു തരൂർ ട്വീറ്റ് ചെയ്തു. തരൂരിന്‍റെ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും മലയാളികൾ അടക്കമുള്ളവർ രംഗത്തെത്തി. മലയാളികളെ ഭീകരരാക്കാനുള്ള ബിജെപി തന്ത്രത്തിന്‍റെ ഭാഗമായി തരൂർ മാറിയെന്നുപോലും പലരും വിമർശിച്ചു. അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ സംസാരിക്കുന്ന ബ്രാഹ്‌വി ഭാഷയാണു ഭീകരർ സംസാരിക്കുന്നതെന്ന് ചിലർ ട്വീറ്റ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷകളോട് സാമ്യമുള്ളതാണു ബ്രാഹ്‌വി. ഇത് മികച്ച വിശദീകരണമാണ്. ഭാഷാ പണ്ഡിതരാണ് ഇതിനു മറുപടി പറയേണ്ടത്. മലയാളികൾ താലിബാനിൽ ചേർന്നിട്ടുണ്ട്. അതിനാൽ ആ സാധ്യതയും തള്ളിക്കളയാനാകില്ല- തരൂർ ട്വീറ്റ്…

Read More

ഐഎസ് ബന്ധം! കണ്ണൂരിൽ അറസ്റ്റിലായ രണ്ടു യുവതികൾ പ്രഫഷണലുകളാണെന്നു സൂചന; ഇവരെ ഇന്ന് വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകും

കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു യുവതികളെ കണ്ണൂർ നഗരത്തിൽനിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെയാണ് കണ്ണൂർ താണയിലെ ധനലക്ഷ്മി ആശുപത്രിക്കു സമീപത്തെ വീട്ടില്‍നിന്ന് ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസിനായി ആശയപ്രചാരണം നടത്തിയെന്നാണു കേസ്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി. ഇവരെ ഇന്ന് വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകും. പിടിയിലായവർ പ്രഫഷണലുകളാണെന്നാണു സൂചന. വടക്കേ മലബാറിലെ യുവതീ യുവാക്കളെ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരാക്കി കടത്തിക്കൊണ്ടുപോകുകയാണ് ഇവർ ചെയ്തിരുന്നത്. തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽനിന്ന് ഐഎസിൽ ചേർന്നവർ ഇത്തരം വലകളിൽ വീണവരാണെന്നാണു സൂചന.

Read More

വിവാഹമോചനം നേടിയശേഷം കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി ഹര്‍ജി നല്‍കി; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ…

കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ ജനന-മരണ രജിസ്‌ട്രേഷന് പിതാവിന്‍റെ പേര് രേഖപ്പെടുത്തുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സര്‍ട്ടിഫിക്കറ്റുകളും വേണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവാഹമോചനം നേടിയശേഷം കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സതീഷ് നൈനാന്‍ ആണു സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ക്കും ഈ നിര്‍ദേശം നല്‍കിയത്. കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാല്‍ ജനന – മരണ രജിസ്‌ട്രേഷനുള്ള ഫോമുകളില്‍ പിതാവിന്‍റെ പേരു ചേര്‍ക്കണം എന്നു നിര്‍ബന്ധിക്കുന്നതു മൗലികാവകാശത്തിനു വിരുദ്ധമാണെന്നു കോടതി പറഞ്ഞു.

Read More

അത് മലയാളികളെ മുഴുവൻ അറിയിക്കണം!  പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി

തിരുവനന്തപുരം; ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ‌ ശ്രീജേഷിന്‍റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിന്‍റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ആർഎസ്‌സി 466 എന്ന ബസ് നഗരത്തിൽ സർവ്വീസ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ “ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം ” എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും. മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആർ ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക്…

Read More

കോട്ടയത്തെ കോൺഗ്രസിന്‍റെ ചുക്കാൻ പിടിക്കാൻ നാട്ടകം സുരേഷ്? എതിർപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; പ്രഖ്യാപനം ഉടൻ

കോട്ടയം: ഡിസിസി പ്രസിഡന്‍റുമാരുടെ പ്രഖ്യാപനം ഉടനുണ്ടാകും. കോട്ടയത്ത് ജോഷി ഫിലിപ്പിനു പകരം നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്‍റാകുമെന്ന് ഉറപ്പായി. നിലവിൽ കെപിസിസി സെക്രട്ടറിയാണ് നാട്ടകം സുരേഷ്. എ ഗ്രൂപ്പിന്‍റെ കൈയിലുള്ള സ്ഥാനം ഗ്രൂപ്പിനതീതമായി മറ്റൊരാൾക്കു നൽകാൻ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. കെപിസിസി പ്രസിഡന്‍റ് ഹൈക്കമാൻഡിനു നൽകിയ ലിസ്റ്റിൽ നാട്ടകം സുരേഷിന്‍റെ പേരിനാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിക്ക് അതൃപ്തിസ്വന്തം ജില്ലയിലെ ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കുന്ന കാര്യത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതിയെ തുടർന്ന് നാട്ടകം സുരേഷിന്‍റെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മതം മൂളിയിട്ടില്ല. കെ.സി.ജോസഫ്, ഫിൽസണ്‍ മാത്യൂസ്, യൂജിൻ ജോസഫ്, ജോമോൻ ഐക്കര എന്നിവരുടെ പേരുകളായിരുന്നു എ ഗ്രൂപ്പ് നിർദേശിച്ചത്. എന്നാൽ എ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കി പുതിയ ഒരാളെ പ്രസിഡന്‍റാക്കാൻ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.…

Read More