ദാഹംകൊണ്ടും ചൂട് കൊണ്ടും വലഞ്ഞ് ആളുകൾ… വേനൽക്കാലം കടുത്തു: ശീതള പാനീയ വിപണിയിൽ മത്സരം മുറുകി

മുംബൈ: വേനൽക്കാലം കടുത്തതോടെ ശീതള പാനീയ വിപണിയിൽ മത്സരം മുറുകി. ബഹുരാഷ്ട്ര കന്പനികളുടെ ശീതളപാനീയ ബ്രാൻഡുകൾക്കു വെല്ലുവിളി ഉയർത്തി പുതിയ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതാണ് മത്സരം മുറുകാൻ കാരണം. ഉപഭോക്താക്കളെ ആകർഷിക്കാനായി 10 രൂപ, 20 രൂപ നിരക്കിലുള്ള ചെറിയ ബോട്ടിലുകളാണ് പുതിയ കന്പനികൾ പ്രധാനമായും പുറത്തിറക്കുന്നത്. ഈ നീക്കത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ കന്പനികൾ വിപണി വിഹിതം ഉയർത്തിയതായി ക്രിസിൽ റേറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 സാന്പത്തിക വർഷത്തിൽ വെറും 2 ശതമാനമായിരുന്ന ഇത്തരം പുതിയ ബ്രാൻഡുകളുടെ വിപണിവിഹിതം കഴിഞ്ഞ സാന്പത്തിക വർഷം 6-7 ശതമാനമായി വർധിച്ചതായി വ്യക്തമാക്കുന്നു. മത്സരം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര കന്പനികൾ തങ്ങളുടെ മാർക്കറ്റിംഗ്, വിതരണ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ വലിയ തുകയാണ് ചെലവിടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉത്പാദന ശേഷി 30-35 ശതമാനം വരെ ഇവർ…

Read More

‘പുതിയ അവസരങ്ങളും വിജയവും സമാധാനവും പ്രദാനം ചെയ്യട്ടെ, എല്ലാവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്‍റെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നു’: വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐശ്വര്യത്തിന്‍റേയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും ആഘോഷമായ വിഷുദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ഉത്സവമാണ് വിഷു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. വരുന്ന വർഷം ഏവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ. പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം പ്രദാനം ചെയ്യട്ടെ..’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Read More

റെസ്റ്റ് ഒന്നും വേണ്ടേ… അവധിയില്ലാതെ സ്വർണക്കുതിപ്പ്: പവന് വില വീണ്ടും 1.13 ലക്ഷം കടന്നു

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയിലും പവന് 1,13, 920 രൂപയിലുമായി ചാഞ്ചാട്ടമില്ലാതെ സ്വർണവില പൊയ്ക്കോണ്ടിരിക്കുകയാണ്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 11,700 രൂപയിലെത്തി. യുഎസ് – ഇറാൻ സമാധാന ശ്രമങ്ങൾ പുനരാരംഭിച്ചെന്ന വാർത്തകൾക്ക് പിന്നാലെ സ്വർണവില തിരിച്ചുകയറുകയാണ്. ചൊവ്വാഴ്ച ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ചിരുന്നു. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. വൻ ചാഞ്ചാട്ടം ദൃശ്യമായ മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും…

Read More

പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുക: അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി കോര്‍കമ്മിറ്റിയുടെ നിരീക്ഷണം. നേമം, കഴക്കൂട്ടം, കാട്ടാക്കട, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കും. തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ചര്‍ച്ചയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സോമന്‍ ശോഭയെ നിശിതമായി വിമര്‍ശിക്കുകയും ശോഭയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ലഭിച്ച സൂചന. ശബ്ദ സന്ദേശത്തില്‍ തന്‍റെ പേര് വലിച്ചിഴച്ചെന്നും തനിക്ക് അപമാനം ഉണ്ടാക്കിയെന്നുമാണ് സോമന്‍ പരാതി ഉന്നയിച്ചത്. ഷോണ്‍ ജോര്‍ജ് ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും ഷോണിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

Read More

ജലദൗർലഭ്യം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി; ഒന്നിനും വെള്ളമില്ലാത്ത അവസ്ഥയെന്ന് രോഗികൾ

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാല്‍ വിവിധ ചികിത്സാ വിഭാഗങ്ങളുടെ 40ഓളം ശസ്ത്രക്രിയകള്‍ മുടങ്ങി. വെള്ളമില്ലാത്തതിനാല്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി കുട്ടികളുടെ ആശുപത്രിയിലും കോട്ടയത്തെ സ്വകാര്യആശുപത്രിയിലും കൊണ്ടുപോകേണ്ടി വന്നതായാണ് വിവരം. ഇത് മെഡിക്കല്‍ കോളജിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണന്നാണ് പറയപ്പെടുന്നത്. ആശുപത്രിയുടെ പുതിയ സര്‍ജറി ബ്ലോക്കിലാണ് ശുദ്ധജലം ലഭിക്കാതിരുന്നത്. ഞായറാഴ്ച ഉച്ചമുതല്‍ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു.കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുചിമുറി ഉപയോഗിക്കുന്നതിനും വെള്ളം ലഭ്യമായില്ല. കൂട്ടിരിപ്പുകാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ പോയി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായെങ്കിലും കിടപ്പുരോഗികളുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവരിലേറെയും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമാണ്.ആശുപത്രി അധികൃതരെ പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവുമില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. വെള്ളമില്ലാത്തതുകൊണ്ടല്ല വാര്‍ഡുകളില്‍ ലഭിക്കാത്തതെന്നും വാര്‍ഡുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ കേടായതാണ് കാരണമെന്നും അധികൃതര്‍ പറയുന്നു. രോഗികള്‍ ഏറെ കഷ്ടത അനുഭവിക്കുമ്പോഴും കേടായ മോട്ടോര്‍…

Read More

പതിനാറുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു: കോഴിക്കോട് മൂഴിക്കൽ ഗ്രാമം ഉണർന്നത് ഞെട്ടിക്കുന്ന വിവരംകേട്ട്

കോഴിക്കോട്: മൂഴിക്കലില്‍ പതിനാറു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16 വയസുകാരി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദിനാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ…

Read More

ചൂട് ചൂട് സർവത്ര… പകൽച്ചൂട് കൂടുന്നു, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്നും ബുധനാഴ്ചയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി…

Read More

എക്സൈസ് കോൺസ്റ്റബിൾ ചോദ്യ പേപ്പർ ചോർന്ന സംഭവം: 159 ഉദ്യോഗാർഥികൾ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിലെ എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പോലീസിന്‍റെ പിടിയിൽ. റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് 159 ഉദ്യോഗാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രധാന ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ചു വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. പരീക്ഷയ്ക്കു മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. താമർ പോലീസ് സ്റ്റേഷൻ പരിധിയിലെ റാർഗാവിൽ ഉദ്യോഗാർഥികൾ ഒത്തുകൂടിയിട്ടുണ്ടെന്നും പരീക്ഷയ്ക്കു മുമ്പ് ചോദ്യപേപ്പർ ഇവർക്കു ലഭിച്ചെന്നുമുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്‍റെ പരിശോധന. നാല് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ കണ്ടെടുത്ത ചോദ്യപേപ്പറുകൾ യഥാർഥ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുള്ളതാണെന്ന് പോലീസ് പറഞ്ഞു. 120 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഖോർത്ത ഭാഷയിലെ ചോദ്യങ്ങളാണ് ചോർന്നതെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറും റാഞ്ചി ഡെപ്യൂട്ടി കമീഷണറും റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ടും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിൽ…

Read More

‘മാവോയിസ്റ്റ് മുക്ത’ പ്രഖ്യാപനത്തിനു പിന്നാലെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വനിത ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വനിത കൊല്ലപ്പെട്ടു. കങ്കേർ ജില്ലയിലെ വനമേഖലയിൽ നടന്ന വെടിവയ്പിലാണ് മാവോയിസ്റ്റ് പാർതാപുർ ഏരിയ കമ്മിറ്റി അംഗമായ രൂപിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ഇവരുടെ മൃതദേഹത്തോടൊപ്പം ആയുധങ്ങളും കണ്ടെടുത്തു. രാജ്യം മാവോയിസ്റ്റ് മുക്തമെന്ന പ്രഖ്യാപനത്തിനു ദിവസങ്ങൾക്കുശേഷമാണു സംഭവം. സുരക്ഷാസേന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണു വെടിവയ്പുണ്ടായത്. മേഖലയിൽ ഇപ്പോഴും പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മാർച്ച് 31-ഓടെ ഇന്ത്യയിലെ സായുധ ഇടതുപക്ഷ തീവ്രവാദം പൂർണമായും അമർച്ച ചെയ്തതായി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 4,839 പേർ കീഴടങ്ങുകയും ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് സ്വാധീനമേഖലയായിരുന്ന ബസ്തർ ഡിവിഷനിൽ വിപുലമായ വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചത്തീസഗഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഇതുസംബന്ധിച്ച കർമപദ്ധതി…

Read More