വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതി ഇനിപറയേണ്ട; കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഇനി ഗൂഗിൾ മാപ്പിൽ

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി ദീർഘദൂര സർവീസുകളുടെ സമയക്രമം ഇനി ഗൂഗിൾ മാപ്പിൽ അറിയാം. വളരെ എളുപ്പത്തിൽ ബസുകളുടെ വരവും പോക്കും തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിൾ മാപ്പിൽ ഒരുക്കുന്നത്. ഇതോടെ, ഡിപ്പോകളിൽ വിളിച്ച് സമയക്രമം അന്വേഷിക്കുന്ന പതിവ് രീതിക്ക് വിരാമമാകും. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂരം കെഎസ്ആർടിസി ബസുകളാണ് ഗൂഗിൾ മാപ്പിൽ ഇടം പിടിക്കുക. ഘട്ടം ഘട്ടമായി ഓരോ ഡിപ്പോയിലെയും കെഎസ്ആർടിസി സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനം ഉപയോഗിച്ചാണ് യാത്രക്കാർക്ക് ഈ വിവരങ്ങൾ ലഭ്യമാക്കുന്നത്. ഇതിനോടകം 600ലധികം സൂപ്പർ ക്ലാസ് ബസുകളുടെ ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവർത്തനക്ഷമമാകുന്നതോടെ ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും. ഇവ ഉടൻ തന്നെ സജ്ജമാകുമെന്നാണ് അറിയുന്നത്.

Read More

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം കെണികളിൽ വീഴാതെ ജാഗ്ര പുലർത്തണമെന്നും പോലീസ് നിർദേശിക്കുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുവയ്ക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്‍റെ യോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിംഗ് മാർഗ ത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. അതുകൊണ്ട് തന്നെ ഇത്തരം…

Read More

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്; ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാകും; കെ സുരേന്ദ്രൻ

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണെന്ന് ബിജെപി സംസഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. എതിർപ്പുകളുള്ളപ്പോഴാണ് സംഘംകൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതുപോലെ സംഘത്തിന്‍റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമം പോലുമുണ്ടാവില്ലെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്‍റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ…

Read More

ദമ്പതികളെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമണം; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ദമ്പതികളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പോലീസ് പിടിയിൽ. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ ബരുന പ്രദേശത്തിന് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദമ്പതികൾ ജാജ്പൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും യുവതി പഠനത്തിനായി ഭുബനിൽ താമസിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഭുബനിൽ നിന്ന് വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു ഇവർ. ബരുന പ്രദേശത്തെ ഒരു കനാലിനു സമീപം പ്രതികൾ ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ ഭാര്യയെ അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയായ യുവതി ഭുബൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. “സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. അവരിൽ രണ്ടുപേരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു. മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു.”…

Read More

തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്‍റെ ഗ്രാമങ്ങളിലേക്ക്; ഇത് അഭിമാന നിമിഷം മന്ത്രി പി.രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്‍റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.ഫേസ്ബുക്ക് പോസ്റ്റിൽ കൂടെയാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബ്ബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്‍റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണ്. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കില്‍പാര്‍ക്കിലാണ് അമേരിക്കന്‍ കമ്പനിയായ ജിആര്‍ 8 അഫിനിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികള്‍…

Read More

കോട്ട ഐഐടി വിദ്യാർഥിയുടെ ആത്മഹത്യ; മകന്‍റെ മരണത്തിൽ പ്രതികരണവുമായ് വീട്ടുകാർ

രാജസ്ഥാനിലെ കോട്ടയിൽ ഐഐടിക്ക് തയ്യാറെടുക്കുന്ന 20 കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയയിലെ വീട്ടിൽവച്ചാണ് ആത്മഹത്യ ചെയ്തത്.  തിങ്കളാഴ്ച രാത്രി ദേവ്കി ഛപ്ര ഗ്രാമത്തിലെ വീടിന്‍റെ വരാന്തയിൽ കുടുംബാംഗങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്നു റോഷൻ വർമ.  ശേഷം മുറിയിലേക്ക് പോയി ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.  പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ റോഷൻ കോട്ടയിലെ ഐഐടിക്ക് തയ്യാറെടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതാണ് റോഷൻ. പിറ്റേന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത തലവേദന അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു റോഷൻ എന്നാണ് വീട്ടുകാർ പറയുന്നത്. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് എസ്എച്ച്ഒ ധരം വീർ സിംഗ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.  

Read More

പത്ത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പത്ത് വിദ്യാർഥികളെ ലൈംഗികമായ് പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ ജുനഡ് ജില്ലയിലെ ഒരു മദ്രസയിലെ അധ്യാപകനായ 25 കാരനെയാണ് പോലീസ് അറസ്‍റ്റ് ചെയ്തത്. അധ്യാപകനെതിരെ വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് മദ്രസയുടെ  ട്രസ്റ്റിയെയും പോലീസ് അറസ്റ്റ് ചെയ്തു.  സൂറത്തിലെ ഒളിത്താവളത്തിൽ നിന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തപ്പോൾ രക്ഷപ്പെട്ട മദ്രസ ട്രസ്റ്റിയെ ഞായറാഴ്ച ജുനഗഡിലെ ഒരു സ്ഥലത്ത് നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. 17 വയസ്സുള്ള ഒരു ആൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 323 (ആക്രമണം), 506-2 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), എന്നീ പ്രസക്തമായ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികൾക്കെതിരെയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.  ദിവസങ്ങൾക്ക് മുമ്പ് റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളിൽ ഒരാൾ മറ്റൊരു മൗലാനയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അമ്മയെ വിളിച്ച് അധ്യാപകന്‍റെ ലൈംഗിക ആംഗ്യങ്ങളെയും…

Read More

അറിവും നൈപുണിയും കൈമുതലായ നവകേരളത്തെ വാർത്തെടുക്കാൻ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ; പിണറായി വിജയൻ

അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. വിജയ ദശമി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവർക്കുമൊരുക്കാനും നമുക്ക് സാധിക്കണമെന്നും മൂഖ്യമന്ത്രി കൂട്ടി ചേർത്തു. ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും…

Read More

മിലിട്ടറി ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു; പ്രതികൾ പൊലീസ് പിടിയിൽ

ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവൽ ഫോഴ്സ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നല്കി 150 പേരിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത രണ്ട് പേർ പോലീസ് പിടിയിൽ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലും സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലുമായാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്.  ചിത്രദുർഗ, ദാവൻഗെരെ, ഹാവേരി ജില്ലകളിലെ യുവാക്കൾക്ക് ജോലി നൽകാമെന്ന് പ്രതി 40 കാരനായ ശിവരാജ് വതഗലും കൂട്ടാളി ബീമ്മവയും വാഗ്‌ദാനം ചെയ്‌തു.  ഇന്ത്യൻ കരസേനയിൽ നിന്ന് ഒളിച്ചോടിയ ഹൂബ്ലി സ്വദേശിയായ ശിവരാജിനെതിരെയാണ് പ്രകാശ് പരാതി നൽകിയത്. ബംഗളൂരു മിലിട്ടറി ഇന്‍റലിജൻസും ശ്രീരാംപുര പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായതിന് ശേഷം വ്യാജ തിരിച്ചറിയൽ കാർഡുകളും ആർമി റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട രേഖകളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തു.  

Read More

വ്യാജ വിസ നൽകി കോടികൾ തട്ടിയെടുത്ത സംഘം പിടിയിൽ; ഇര ആയവരിൽ ഭൂരിഭാഗവും മലയാളികൾ

ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തെ ഡൽഹിയിൽ നിന്ന് പിടി കൂടി. തട്ടിപ്പിനിരയായ ആയിരക്കണക്കിനു ആളുകളുടെ പരാതിയിൽ മേലാണ് ഇവർക്കാ‌യി തിരച്ചിൽ നടത്തിയത്. ഡൽഹി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചത്. ഡൽഹി സെെബർ സെല്ലും ക്രെെബ്രാംഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇവർ ആളുകളിൽ നിന്ന് പണം വാങ്ങിയത്. പ്രധാനമായും ദുബായിലേക്കുള്ള വ്യാജ വിസയാണ് സംഘം ഉണ്ടാക്കി നൽകിയിരുന്നത്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം ആളുകളും കേരളത്തിൽ നിന്നുള്ളവരാണ്.  എഞ്ചിനീയറിംഗ് ബിരുദധാരിയും ബീഹാർ സ്വദേശിയുമായ ഇനാമുൾ ഹഖ് എന്നയാളാണ് തട്ടിപ്പ് സംഘത്തിന്‍റെ തലവൻ.  അഞ്ച് വർഷത്തിനിടയിൽ ഇയാളുടെ വല‌ിൽ വീണത് നിരവധി ആളുകളാണ്. പലരും നാണക്കേട് മൂലം പരാതി നൽകാൻ മടിച്ചു. സാക്കിർ നഗർ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ഇയാളുടെ ഓഫീസിൽ നിന്ന്…

Read More