ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ; വിനായകന്‍റെ  മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍ വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്‍റെ ഫലം ലഭിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ ദിവസം കലൂരിലെ ഫ്ളാറ്റിലെത്തി എറണാകുളം നോര്‍ത്ത് പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു. വിലാപയാത്ര സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെക്കുറിച്ചാണ് താന്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്. അത് ഉമ്മന്‍ ചാണ്ടിയെ ഉദേശിച്ചായിരുന്നില്ല. അത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് വിനായകന്‍ പോലീസിനെ അറിയിച്ചത്. പോസ്റ്റ് തെറ്റായിപ്പോയെന്ന് മനസിലാക്കിയതോടെയാണ് വീഡിയോ പിന്‍വലിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തന്‍റെ വീട് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അധിക്ഷേപ വീഡിയോയുമായി വിനായകന്‍ രംഗത്തുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത്…

Read More

പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി: ജയ്ക്കിനു തന്നെ സാധ്യത; നിലവിലെ സാഹചര്യവും നേതാക്കളുടെ കണക്കുകൂട്ടലും ഇങ്ങനെ…

എം.സുരേഷ്ബാബുതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക്.സി.തോമസിന് തന്നെ സാധ്യതയേറുന്നു. ജെയ്ക്കിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ട ിയ്ക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഉമ്മൻചാണ്ട ിയുടെ ഭൂരിപക്ഷം മുൻപത്തെക്കാളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറവായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജെയ്ക്കിന്‍റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. രണ്ട ് പഞ്ചായത്തുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവായിരുന്നു. ഇതെല്ലാമാണ് ജെയ്ക്കിനെ പരിഗണിക്കണമെന്ന നിർദേശം ഉയരാൻ കാരണം.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാകും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംജാതമായ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉടൻ തന്നെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി കൂടും. ഉമ്മൻചാണ്ടിയോടുള്ള സ്നേഹവും ആത്മബന്ധവും മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ. ഇന്ന് വൈകുന്നേരം നടക്കുന്ന…

Read More

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനു നേരേ ആസിഡ് ആക്രമണം; പ്രതിയായ സിപിഐ നേതാവ് തമിഴ്നാട്ടിലേക്ക് കടന്നെന്ന് സൂചന; ആസൂത്രണ ആക്രമണമെന്ന് പോലീസ്

കാട്ടാക്കട : മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ആസിഡ് ഒഴിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ആസിഡ് ആക്രമണത്തിന് ഇരയായ സുധീർഖാന്‍റെ സുഹൃത്തായ സിപിഐ നേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്. മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾക്ക് തമിഴ്‌നാട്ടിൽ ചിലരുമായി ബന്ധമുണ്ട്. ഇവർ വഴി അവിടെ ഒളിവിൽ താമസിക്കുന്നുവോ എന്നതും അന്വേഷിക്കുന്നുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണം എന്നാണ് പോലീസിന്‍റെ നിഗമനം. സുധീർഖാനെ ആക്രമിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ സുധീർഖാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺ ഐ സി യു വിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ…

Read More

സംസ്ഥാനത്ത് വ്യാപക മഴ:  ഒമ്പത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്;  അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും കലക്ടർ മുന്നറിയിപ്പു നൽകി. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ…

Read More

ബിജെപി പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ! ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ കേസ്

യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരേ കുന്നമംഗലം പോലീസ് കേസെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതി ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിലെത്തുന്നത്. തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്‍കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു.…

Read More

സോണിയ രാജ്യസഭയിലേക്ക്; റായ്ബറേലിയില്‍ പ്രിയങ്ക?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്കെന്ന് സൂചന. കര്‍ണാടകവഴി മത്‌സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏപ്രിലില്‍ കര്‍ണാടകയിൽ നാല് രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വരും. സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം വച്ചതായാണു വിവരം. ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കയെ മത്‌സരിപ്പിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണു വിവരം.

Read More

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴ; കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി. അതേസമയം കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 ന് അഞ്ച് സെന്‍റിമീറ്ററിൽനിന്ന് 10 സെന്‍റിമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്‍റെ ഭാഗമായി ഡാമിന്‍റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു.

Read More

എൻസിപിയിൽ  ഔദ്യോഗിക പക്ഷവും വിമതപക്ഷവും തമ്മിലുള്ള പോര് പുതിയതലത്തിൽ; കൂടുതൽ വെട്ടിനിരത്തൽ ഉണ്ടാകും

തിരുവനന്തപുരം: എന്‍സിപിയില്‍ ഔദ്യോഗിക പക്ഷവും വിമതപക്ഷവുമായുള്ള പോര് പുതിയതലത്തിലേക്ക്. ദേശീയ തലത്തില്‍ അജിത് പവാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഭാഗമായതിന്‍റെ അലയൊലികളുടെ ഭാഗമായാണ് കേരളത്തിലും ചരടുവലി നടക്കുന്നത്. എന്‍സിപിയുടെ മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്‍റിനെ കഴിഞ്ഞ മാസം പദവിയിൽനിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തെ എന്‍സിപിയില്‍ നിന്നുതന്നെ പുറത്താക്കി. പുറത്താക്കിക്കൊണ്ടുള്ള എന്‍സിപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. രാജന്‍റെ കത്ത് കഴിഞ്ഞ 13ന് പുറത്തിറങ്ങി. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ചേരിപ്പോരിനെ തുടര്‍ന്ന് വിമതവിഭാഗത്തിലെ ചിലര്‍ പ്രഫുല്‍പട്ടേലുമായി ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് മുന്‍ ജില്ലാ ഭാരവാഹിയെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. . നിലവില്‍ സംസ്ഥാന ഘടകത്തില്‍ പി.സി. ചാക്കോയെ അനുകൂലിക്കുന്ന പക്ഷത്തിനാണ് ശക്തി. എന്നാല്‍ ആലപ്പുഴ കേന്ദ്രീകരിച്ചാണ് എന്‍സിപിയില്‍ വിമത പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതെന്ന പരാതിയാണുള്ളത്. ഇത്…

Read More

വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത് ആരോ എഴുതി നൽകിയത്; ഉമ്മൻചാണ്ടിയുടെ പ്രതിഛായ തകർക്കാൻ സിപിഎം നേരത്തേതന്നെ ശ്രമം നടത്തിയെന്ന് ഷിബു ബേബിജോൺ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിഛായ തകർക്കാനും വ്യക്തിഹത്യ നടത്താനും സിപിഎം നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇതിന്‍റെ ഭാഗമായി മെനഞ്ഞ കഥകളാണ് പിന്നീട് പല കോണുകളിൽനിന്ന് ആവർത്തിച്ച് അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് ഒരു ചാനൽ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഷിബു. ഉമ്മൻ ചാണ്ടിയുടെ കുടുബാംഗങ്ങളെക്കുറിച്ച് വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത് ആരോ എഴുതി നൽകിയതാണ്. ഇതിന് പിന്നിൽ സിപിഎമ്മിന്‍റെ വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ഉണ്ടായിരുന്നു. ഇപ്പോൾ അവരുടെ നേതാക്കൾ ഉമ്മൻ ചാണ്ടി മഹാനും വിശുദ്ധനും ആണെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കി മത്സരിക്കുന്നു.തെറ്റ് പറ്റിയവർ അത് ഏറ്റ് പറയാൻ തയാറാകണം. പക്ഷേ അത് ഉണ്ടാകുന്നില്ല.ഒരു വിഷയത്തിൽ എങ്കിലും തങ്ങൾക്ക് തെറ്റുപറ്റി എന്ന വാചകം യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയമായ എതിർപ്പുകളെ രാഷ്ട്രീയമായി നേരിടുന്നതാണ് മര്യാദയും മാന്യതയും. പകരം അവർ…

Read More

മണിപ്പുരിൽ നടക്കുന്നത് മാനവികതയുടെ നഗ്നമായ ലംഘനം; എന്തൊരു ഗതികെട്ട സംസ്കാരമാണിതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിർവാദങ്ങളുയർത്തുന്നവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്‍റെ പിൻബലമാണ് മണിപ്പുരിലെ സംഭവ വികാസങ്ങൾക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്നപരിഹാരത്തിനു തടസമാകുന്നത്. ജനിച്ചു വളർന്ന നാട്ടിൽ ജീവിക്കാൻ അവകാശമുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവനു വേണ്ടി കേഴുന്ന വേദനാജനകമായ കാഴ്ചകൾ പുറത്തു വരുന്നു. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ നടപടികളുടെ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത് ആശ്ചര്യജനകമാണെന്നും എന്തൊരു ഗതികെട്ട സംസ്കാരമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അണികളുടെ വികാരത്തിനനുസരിച്ചല്ല നേതൃതം നിൽക്കേണ്ടത്. അണികൾക്ക് വിവേകം പറഞ്ഞു കൊടുക്കലാണ് നേതൃത്വം ചെയ്യേണ്ടത്. മണിപ്പുർ വിഷയത്തിൽ നമ്മുടെ ഭരണകൂടത്തിനു ഇല്ലാതെ പോയതും ഇതാണ്. അശാന്തിയുടെ നാളുകൾക്ക് അവസാനം കുറിക്കാൻ രാജ്യം ഉണരേണ്ട സമയമാണിത്. മനുഷ്യ ജീവനെക്കാൾ…

Read More