വൻ കഞ്ചാവ് വേട്ട; കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പ്രതിഫലമായി പ്രതികൾക്ക് കിട്ടുന്നത് ലക്ഷങ്ങൾ

തൊടുപുഴ/ തിരുവനന്തപുരം:ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തി കൊണ്ടു വന്ന വൻ കഞ്ചാവു ശേഖരം ദിണ്ടുക്കലിൽ പിടി കൂടി. ഇടുക്കി എൻഫോഴ്സ്മെന്‍റ് സ്ക്വാഡും ദിണ്ടുക്കൽ എൻഐബി ഉദ്യോഗസ്ഥരും ചേർന്നാണ് ടോറസ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 225 കിലോ കഞ്ചാവ് പിടി കൂടിയത്. കന്പത്തെത്തിക്കുന്ന കഞ്ചാവ് ഇവിടെ നിന്നും ഇടുക്കി അതിർത്തി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പദ്ധതി. രഹസ്യവിവരംവലിയ തോതിൽ കഞ്ചാവ് കടത്തികൊണ്ടു വരുന്നുണ്ടെന്ന് കേരളാ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നാർക്കോട്ടിക് ഇന്‍റലിജൻസ് ബ്യൂറോയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം വണ്ടിപ്പെരിയാർ എക്സൈസ് സ്ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർ ബി.രാജ്കുമാർ , സിവിൽ എക്സൈസ് ഓഫീസർ ടി.എ.അനീഷ്…

Read More

പേഴ്സണൽ സ്റ്റാഫ് പെൻഷൻ പ്രതിവർഷം 9.26 കോടി രൂപ; 3.23 കോടിയുടെ അധിക  ചെലവ്; സർക്കാർ ജീവനക്കാരന് പെൻഷൻകിട്ടണമെങ്കിൽ മുപ്പതു വർഷത്തെ സർവീസ്

പോൾ മാത്യുതൃശൂർ: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ ചെലവിൽ 53 ശതമാനത്തിന്‍റെ വർധന. 2020-21 സാന്പത്തിക വർഷം 6.03 കോടി രൂപ നൽകിയിരുന്നത് 2021-22 വർഷത്തിൽ 9.26 കോടി രൂപയായി വർധിക്കും. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കു പെൻഷൻ നൽകുന്നതിൽ ഈ വർഷമാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2017-18ൽ 6.38 കോടി, 2018-19ൽ 7.67 കോടി, 2019-20ൽ 7.14 കോടി എന്നിങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ ഇനത്തിൽ സർക്കാർ നൽകിയത്. 2019ൽ 1250 പേർക്കായിരുന്നു പേഴ്സണൽ സ്റ്റാഫ് പെൻഷൻ. ആദ്യത്തെ പിണറായി സർക്കാരിന്‍റെ കാലത്തു പേഴ്സണൽ സ്റ്റാഫ് പെൻഷൻ അംഗങ്ങളായവർ 250 പേർകൂടി വർധിച്ചു. ഇവർക്കു പെൻഷനു പുറമേ ഗ്രാറ്റുവിറ്റിയായും ലക്ഷങ്ങൾ നൽകി. 2017-18ൽ 4.8 ലക്ഷം, 2018-19ൽ 15.46 ലക്ഷം, 2019-20ൽ 1.8 ലക്ഷം, 2021-22ൽ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് ഗ്രാറ്റുവിറ്റിയും…

Read More

ചോദ്യവും പറച്ചിലുമില്ല, ഗുണ്ടകളുമായെത്തി കല്ലിട്ടു; തടഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; സജി ചെറിയാനെതിരേ ആരോപണങ്ങളുമായി കെ റെയിൽ വിരുദ്ധ സമിതി

പത്തനംതിട്ട: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ റെയിൽ വിരുദ്ധ സമിതി. തന്‍റെ മണ്ഡലത്തില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന മുളക്കുഴ പ്രദേശങ്ങളിലെ വീടുകളിലെത്തി സ്ഥലം വിട്ടുകൊടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു പറഞ്ഞു വീട്ടുടമകളെ ഭീഷണിപ്പെടുത്തിയ നടപടി അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കെ റെയില്‍ വിരുദ്ധ സമിതി ആരോപിച്ചു. ചില വീടുകളില്‍ അദ്ദേഹം നേരിട്ടു പ്രവേശിച്ചു ഗുണ്ടകളെ ഉപയോഗിച്ചു കെ റെയിലിന്‍റെ കുറ്റികള്‍ സ്ഥാപിച്ചിട്ട് അതിന്‍റെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും സമിതി കുറ്റപ്പെടുത്തി. ഉടമകളുടെ സമ്മതവും അനുമതിയും ഇല്ലാതെ വീടുകളില്‍ അതിക്രമിച്ചു കയറി കെ റെയില്‍ കല്ല് സ്ഥാപിച്ചത് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു നിരക്കാത്തതും നിയമവിരുദ്ധവുമാണ്, സര്‍വേ നടത്താനും അതിരടയാള കല്ല് സ്ഥാപിക്കാനും അധികാരമുള്ളത് അതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. മന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു അധികാരവുമില്ലെന്ന്…

Read More

“ജനങ്ങളുടെ കരണത്തടിക്കും, തുപ്പും’: ഇതാണോ മുഖ്യമന്ത്രിയുടെ നവകേരളം; ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന് സതീശൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിലെ അക്രമം ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ഒരു സമരക്കാർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ല. എന്നിരുന്നാലും പണിമുടക്ക് അക്രമത്തിലേക്ക് മാറിയതിൽ ഐഎൻടിയുസിയെ നിലപാട് അറിയിക്കുമെന്നും സതീശൻ പറഞ്ഞു. അക്രമ സംഭവങ്ങളിൽ കോൺഗ്രസുകാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രേഡ് യൂണിയൻ മാർച്ച് ചിലരുടെ അസഹിഷ്ണുതയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മാധ്യമ സ്ഥാപനത്തിന് മുന്നിലെ സമരത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകൾ ചാനൽ‌ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം…

Read More

കൊല്ലത്ത് സ്‌കൂളിലെത്തിയ അധ്യാപകരെ സമരക്കാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു ! പിന്നെ കണ്ണുപൊട്ടുന്ന തെറി…

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഇതുകൂടാതെ അധ്യാപകര്‍ക്കു നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം.

Read More

കോടതിയുടെ ഔദാര്യമല്ല, ഇതു വെള്ളരിക്കാപട്ടണമല്ല..! ഹൈക്കോടതിക്കു ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം.വി. ജയരാജൻ

കണ്ണൂർ: സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗർഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്‍റെ ശബ്ദമെന്നാണെന്നും എം.വി. ജയരാജൻ കുറ്റപ്പെട‌ുത്തി. കോടതിയുടെ ഔദാര്യമല്ല തൊഴിലാളികൾക്കു പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടത്. ഇതു വെള്ളരിക്കാപട്ടണമല്ല പെട്രോൾ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കരുതെന്നോ കോടതി പറയാത്തത് എന്താണ്. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതു വെള്ളരിക്കാപട്ടണമല്ല. കോടതിക്കു ബ്രിട്ടീഷ് പ്രേതം കൂടിയെന്നു പറയേണ്ടി വന്നതു ദൗർഭാഗ്യകരമാണെന്നും ജയരാജൻ വിമർശിച്ചു. മുന്പും പുലിവാലു പിടിച്ചു കോടതിയെ വിമർശിച്ചു മുന്പും ജയരാജൻ പുലിവാലു പിടിച്ചിട്ടുണ്ട്. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതി വിധിയ്‌ക്കെതിരെ ജയരാജന്‍ നടത്തിയ പ്രസംഗമാണ് കോടതിയലക്ഷ്യത്തിലേക്കു നയിച്ചത്. ജഡ്ജിമാരെ ശുംഭന്‍മാര്‍…

Read More

ഓലപ്പാമ്പ്‌ കാട്ടി പേടിപ്പിക്കേണ്ട, സുപ്രീംകോടതി വിധി ലംഘിച്ച് പണിമുടക്ക് നടത്തിയിട്ടുണ്ട്! പണിമുടക്ക് തൊഴിലാളികളുടെ അവകാശം- ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: പണിമുടക്ക് തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ ഡയസ്നോണ്‍ ഏർപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ. സുപ്രീംകോടതി വിധി ലംഘിച്ച് പണിമുടക്ക് നടത്തിയിട്ടുണ്ടെന്നും ഓലപ്പാന്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തങ്ങൾ കടകൾ അടപ്പിക്കില്ലെന്നു0 വ്യാപാരികൾ കടകൾ തുറന്നാലും വാങ്ങാൻ ആളുകൾ വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ചില സംഘടനകൾ സമരവിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.

Read More

പെൺകുട്ടി എന്‍റെ പേരിൽ കുറ്റം ആരോപിച്ചു,സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല! പീഡനക്കേസ് വിവാദത്തിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ

പീഡനക്കേസ് വിവാദത്തിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ. ഒരു പെൺ‌കുട്ടി എന്‍റെ പേരിൽ കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് എല്ലാവർക്കും അറിയാവുന്നതെന്നും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്‍റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു. ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റിലും കൊച്ചിയിലെ ഹോട്ടൽ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു പ്രതി കോടതിയില്‍ വാദിച്ചു. പേസ്റ്റിന്‍റെ പൂർണരൂപം പെൺകുട്ടി എന്‍റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്‍റെ ഭാഗം പറഞ്ഞാൽ ആരാണ്…

Read More

കാട്ടിൽ മതി കാട്ടുനീതി! ബിഎഫ്ഒയെ വെള്ളം കുടുപ്പിച്ച് അഭിഭാഷകൻ; രാത്രിയില്‍ വണ്ടി തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു

നെയിം പ്ലേറ്റോ മറ്റ് ഐഡന്‍റിറ്റികളോ വെളിപ്പെടുത്താത്ത ഒരാള്‍ രാത്രിയില്‍ വണ്ടി തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. വീഡിയോയില്‍ വാഹനത്തിലിരിക്കുന്നയാള്‍ പുറത്ത് നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുമായി, വാഹനം പരിശോധിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത് എന്നതിനെ കുറിച്ച് നടന്ന തര്‍ക്കമായിരുന്നു ഉള്ളടക്കം. കിഫയുടെ (കേരള ഇൻഡിപെന്‍റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍) ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ ജോര്‍ജ്ജാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. കോന്നി താലൂക്കിലെ അരുവാപുലം വില്ലേജില്‍ കല്ലേമുട്ടി എന്ന സ്ഥലത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വച്ചാണ് സംഭവം. കിഫയുടെ ഒരു ക്ലാസുമായി ബന്ധപ്പെട്ട് കൊക്കാത്തോട്ടില്‍ പോയി തിരിച്ച് വരുകയായിരുന്നു അദേഹം. രാത്രി ഏഴോടെ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ ഒരാള്‍ വന്ന് വണ്ടിക്ക് കൈകാണിച്ചു. വണ്ടി നിര്‍ത്തിയ ഉടനെ അയാൾ വണ്ടിയുടെ പുറകിലേക്ക് പോയി ടോര്‍ച്ചടിച്ച് പരിശോധന ആരംഭിച്ചു. ആരാണ് എന്താണ് വേണ്ടതെന്ന് എന്ന് ചോദിച്ചപ്പോള്‍,…

Read More

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്, സംഗതി പഴയ പരിപാടി തന്നെ! വാവ സുരേഷിന്റെ സുരക്ഷിതമല്ലാത്ത പാമ്പു പിടുത്തത്തെക്കുറിച്ച് ജിനേഷ് പിഎസിന്റെ കുറിപ്പ് വൈറലാകുന്നു

വാവ സുരേഷിന്‍റെ സുരക്ഷിതമല്ലാത്ത പാന്പു പിടുത്തത്തെക്കുറിച്ചുള്ള ഇൻഫോ ക്ലിനിക്ക് അഡ്മിൻ കൂടിയായ ജിനേഷ് പിഎസിന്‍റെ കുറിപ്പ് വൈറലാകുന്നു. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാമെന്നും ജിനേഷ് കുറിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്‍റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം…

Read More