അവൻ നിഷ്ക്കളങ്കനാണ്, കരുത്തനായിരിക്കൂ, ആര്യൻ രാജകുമാരാ…! മന്നത്തിന് പുറത്ത് വരവേൽപ്പുമായി ആരാധക വൃന്ദം

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്ന ആര്യൻ ഖാന് മന്നത്തിന് പുറത്ത് വൻ വരവേൽപ്പുമായി ആരാധക വൃന്ദം. വീടിന് സമീപവും നിരത്തിലും ബാനറുകളും വാദ്യമേളങ്ങളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്. “അവൻ നിഷ്ക്കളങ്കനാണ്. വീട്ടിലേക്ക് വരുന്നതിൽ സന്തോഷം. കരുത്തനായിരിക്കൂ, ആര്യൻ രാജകുമാരാ..’ തുടങ്ങിയ വാചകങ്ങളെഴുതിയ ബാനറുകളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ജയിൽ മോചിതനായ ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാനും എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. രാവിലെ തന്നെ ആര്യന്‍റെ അഭിഭാഷകർ ജാമ്യത്തിന്‍റെ പകർപ്പ് ജയിലിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജയിൽ നടപടികൾ പൂർത്തിയായത്.

Read More

സ്വകാര്യ ബസ് സമരം നവംബര്‍ ഒമ്പതു മുതല്‍; സര്‍ക്കാരിന് മൗനം ; പിന്മാറില്ലെന്ന് ബസുടമകള്‍

കോഴിക്കോട്: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് മൗനം. നവംബര്‍ ഒമ്പതു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിക്കും മുന്നറിയിപ്പ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കു പോലും ഇതുവരേയും വിളിച്ചിട്ടില്ല. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സ്വകാര്യബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗെനൈസേഷന്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു. മിനിമം ചാര്‍ജ് 12 രൂപയാക്കുകയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഓരോരൂപ നിരക്ക് ഈടാക്കിയുള്ള ചാര്‍ജ് നിശ്ചയിക്കണമെന്നുമാണ് ബസ് ഓപ്പറേറ്റേഷന്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.ഇതിന് പുറമേ റോഡ് ടാക്‌സുള്‍പ്പെടെയുള്ള നികുതികള്‍ ഡിസംബര്‍ വരെ ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം. 2018 ല്‍ ഡീസല്‍ വില 66 രൂപയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയത്. എന്നാല്‍ ഡീസല്‍ വില ഇന്ന് 102.98 ആയി ഉയര്‍ന്നു. അഞ്ചു രൂപയായി ഇന്ധനവില വര്‍ധിക്കുമ്പോള്‍ ബസ് ചാര്‍ജ് കൂട്ടുകയാണ്…

Read More

കുതിച്ചുയർന്ന് ഇന്ധനവില; ഒരു മാസത്തിനിടെ ഡീസലിന് 8.27 രൂപയുടെ വർധന; പെട്രോളിന് വർധിച്ചത് 7.35 രൂപ

കൊച്ചി: വിലക്കയറ്റിൽ പൊതുജനം നട്ടംതിരിയുന്നതിനിടെ കുതിച്ചുയർന്ന് ഇന്ധനവില. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഡീസലിന് 8.27 രൂപയുടെയും പെട്രോളിന് 7.35 രൂപയും വര്‍ധനവാണ് ഉണ്ടായത്. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഉയർന്നു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.42 രൂപയും ഡീസലിന് 103.21 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏഴു ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിക്കാത്തത്. പ്രതിദിനം ഇന്ധനവില കുതിച്ചുയരുകയാണുണ്ടായത്. ഈ മാസം ഒന്നിന് പെട്രോള്‍ ലിറ്ററിന് 102. 32 രൂപയായിരുന്നത് മുപ്പതു ദിവസം പിന്നിട്ടപ്പോള്‍ 109. 42 രൂപയായി ഉയര്‍ന്നു. ഡീസലിന്‍റെ കാര്യവും വ്യത്യസ്തമല്ല. മാസത്തിൽ ആദ്യം തന്നെ വില 95.34 രൂപയായിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു നോക്കിയാല്‍ കൊച്ചിയിലാണ് ഇന്ധനവിലയില്‍ കുറവുള്ളത്. ഇന്ധനവിലയിലെ വര്‍ധന സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് ഈ…

Read More

മോന്‍സൺ കേസ്: ഹൈക്കോടതി വിമർശനം സർക്കാരിനെതിരെയുള്ള കുറ്റപത്രമെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത്. മോന്‍സണുമായി ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും അപര്യാപ്തമാണെന്ന് സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും ബോധ്യപ്പെടുന്നകാര്യമാണ്. ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ.അന്വേഷണം നടക്കേണ്ടതിന്‍റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു.

Read More

ആര്‍തര്‍ റോഡ് ജയിലിനു മുന്നിൽ ആര്യൻഖാനെ കാത്ത് ഷാരൂഖ് ഖാൻ;  ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത്  പ്രമുഖ നടി

മുംബൈ: മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ഇന്ന് ജയില്‍ മോചിതനാകും. ആര്യനെ സ്വീകരിക്കാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ മന്നത്തില്‍ നിന്നും ആര്യന്‍ കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ചയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ‌വെള്ളിയാഴ്ച ആര്യന്‍ ജയില്‍മോചിതനാകുമെന്ന് കരുതിയിരുന്നുവെങ്കിലും ജാമ്യത്തിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആര്യന്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ തന്നെ അഭിഭാഷകന്‍ ജാമ്യത്തിന്‍റെ പകര്‍പ്പ് ജയിലില്‍ എത്തിക്കുമെന്നാണ് സൂചന. അതേസമയം, ആര്യനു വേണ്ടി ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തിയിരുന്നു. 14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ…

Read More

കുട്ടികൾക്കും ഫൈസർ വാക്സിൻ; അനുമതി നൽകി അമേരിക്ക; 28 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി

  വാഷിംഗ്ടണ്‍: കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി അമേരിക്ക. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിന് നൽകാനുള്ള മെഡിക്കൽ പാനലിന്‍റെ ശിപാർശ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി. ചൊവ്വാഴ്ചയ്ക്കുശേഷം കുട്ടികൾക്ക് വാക്സിന് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്ക ഈ ആഴ്ച 50 ദശലക്ഷം വാക്സിൻ വാങ്ങിയതായി ഫൈസർ അറിയിച്ചിരുന്നു.

Read More

ഫേസ്ബുക്ക് ഇനി മെറ്റ! ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഓകുലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇനി ‘മെറ്റ’യുടെ കീഴിൽ

കലിഫോര്‍ണിയ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ഫേസ്ബുക്ക് പേരു മാറ്റി. മെറ്റ എന്ന പേരിലാകും കോര്‍പറേറ്റ് ലോകത്ത് ഇനി കമ്പനി അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്‌മെന്‍റഡ് ആന്‍റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കര്യം അദ്ദേഹം അറിയിച്ചത്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിഫലിപ്പിക്കുന്നില്ല എന്നാണു പേരുമാറ്റത്തിനു കാരണമായി സക്കര്‍ബര്‍ഗ് പറയുന്നത്. ഫേസ്ബുക്ക് മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍ വരുന്ന ആപ്ലിക്കേഷനുകളുടെ പേരിന് മാറ്റമില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഓകുലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇനി ‘മെറ്റ’യുടെ കീഴിലാകും.

Read More

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ഇറ്റലിയിൽ! മാർപാപ്പയുമായി കൂടിക്കാഴ്ച നാളെ; തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ എത്തി. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. നാളെ വത്തിക്കാനിൽ പ്രധാനമന്ത്രി വത്തിക്കാനിൽ ശനിയാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ടു ചർച്ച നടത്തുമെന്നും കേന്ദ്ര വി ദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഖ്‌ല അറിയിച്ചു. ശനിയാഴ്ച രാവിലെ വത്തിക്കാൻ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) ആണ് കൂടിക്കാഴ്ച. വത്തിക്കാൻ-ഇന്ത്യ ബന്ധത്തിൽ പുതുചരിത്രം കുറിക്കുന്നതാകും മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച. തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ ജി20 ഉച്ചകോടിക്കുശേഷം തിങ്കളാഴ്ച സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ…

Read More

കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളിലായി ഷാരുഖ് വളരെയധികം അസ്വസ്ഥനായിരുന്നു! ആര്യന്‍റെ ജാമ്യവാർത്ത ഷാരുഖ് സ്വീകരിച്ചത് ആനന്ദാശ്രുക്കളോടെ; മുകുൾ റോഹത്ഗി

മുംബൈ: ആര്യൻ ഖാന് ജാമ്യം ലഭിച്ച വാർത്ത ഷാരുഖ് ഖാൻ സ്വീകരിച്ചത് ആനന്ദാശ്രുക്കളോടെയെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളിലായി ഷാരുഖ് വളരെയധികം അസ്വസ്ഥനായിരുന്നെന്നും മുൻ അറ്റോർണി ജനറലും കേസിൽ ആര്യന്‍റെ അഭിഭാഷകനുമായ മുകുൾ റോഹത്ഗി പറഞ്ഞു. ‌ ഏതാനും ദിവസങ്ങളായി അദ്ദേഹം ശരിയായി ഭക്ഷണം കഴിച്ചിരുന്നോയെന്നും സംശയമാണ്. കാപ്പിമാത്രമാണ് കുടിച്ചിരുന്നത്. വളരെയധികം അസ്വസ്ഥനായിലരുന്നു. അവസാനമായി അദ്ദേഹത്തെ കണ്ടപ്പോൾ മുഖത്ത് വലിയ ആശ്വാസം കാണാൻ കഴിഞ്ഞു- റോഹത്ഗി പറഞ്ഞു. 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് മുംബൈ ഹൈക്കോടതിയിൽനിന്ന് ആര്യന് ജാമ്യം ലഭിച്ചത്. കേസിൽ കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്‍റിനും മുണ്‍മുണ്‍ ധമേച്ചയ്ക്കും ജാമ്യം ലഭിച്ചു.

Read More

ഡ്രൈവിംഗ് ലൈസന്‍സ്! ആയിരക്കണക്കിന് അപേക്ഷകൾ പുതുക്കേണ്ടി വരും; അപേക്ഷകരെ വെട്ടിലാക്കിയത് പുതിയ നിബന്ധനകൾ

സ്വന്തം ലേഖിക കണ്ണൂര്‍ : ഡ്രൈവിംഗ് ലൈസന്‍സിനായി ലേണേഴ്സ് പാസായി കാത്തിരിക്കുന്നവര്‍ക്ക് ലൈസൻസ് കിട്ടാൻ ഇനിയും കടന്പകളേറെ. ലേണേഴ്‌സ് പാസായവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നാളെ അവസാനിക്കും. ഇതോടെ ഇവർ വീണ്ടും ടെസ്റ്റിനായി പണമടച്ച് കാത്തിരിക്കേണ്ട സ്ഥിതിയിലാണ്. 2020 ഫെബ്രുവരി മുതല്‍ ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വാഹന ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഒരു ദിവസം 120 സ്ലോട്ടുകളാണ് ടെസ്റ്റിനായി അനുവദിക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും സമയം ലഭിക്കുന്നില്ല. ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഇത് രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കുന്നതും അപേക്ഷകരെ വലയ്ക്കുന്നുണ്ട്. ജില്ലയില്‍ ആയിരക്കണക്കിന് പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ഏകദേശ കണക്കനുസരിച്ച് കണ്ണൂര്‍ താലൂക്ക് പരിധിയില്‍ 8000, തളിപ്പറമ്പില്‍ 8500, തലശേരി 7500, ഇരിട്ടി 3000,…

Read More