മമ്മൂട്ടി വിശാഖം നക്ഷത്രം; ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. പുതിയ ചിത്രം ടർബോയുടെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ദാസ് ആണ് ശത്രു സംഹാര പൂജ നടത്തിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പലരും മമ്മൂട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണമെന്നും ദാസ് പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. ”മമ്മൂക്കയുടെ ടർബോ എന്ന സിനിമ വന്പൻ വിജയമായി തീരണം. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തുന്നത്. ഈ സിനിമ വമ്പൻ വിജയമായി മാറണം”, എന്നാണ് ക്ഷേത്ര കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്.

Read More

നടി മീര വാസുദേവ് വിവാഹിതയായി; സുമിത്രയുടെ വരൻ കുടുംബവിളക്ക് കാമറാമാൻ

നടി മീര വാസുദേവ് വിവാഹിതയായി. കാമറാമാൻ വിപിൻ പുതിയങ്കം ആണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്‍റെ വിവാഹ വാർത്ത പങ്കുവച്ചത്. വിപിൻ പാലക്കാട് സ്വദേശിയാണ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് സീരിയലിലെ കാമറാമാനായിരുന്നു വിപിൻ. ഏപ്രിലിൽ കോയമ്പത്തൂരിൽ വച്ച് നടന്ന വിവാഹത്തിൽ മീരയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മീരയുടെ മകന്‍റെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. മീരയുടെ മൂന്നാമത്തെ വിവാഹമാണിത്. വിശാലുമായുള്ള ആദ്യവിവാഹം അധികം നാൾ നീണ്ടുനിന്നില്ല. നടൻ ജോൺ കൊക്കനുമായുള്ള ബന്ധത്തിൽ മീരയ്ക്ക് ഒരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം ജോണും മറ്റൊരു വിവാഹം ചെയ്തിരുന്നു. ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് … ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര്‍ വച്ച് വിവാഹിതരായി. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി…

Read More

ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ച് സാമന്ത; നിഗൂഢമെന്ന് ആരാധകർ

തെന്നിന്ത്യയുടെ പ്രിയതാരം സാമന്ത റൂത്ത് പ്രഭു സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ടുകള്‍ മാത്രമല്ല പ്രചോദനപരമായ കുറിപ്പുകളും സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ ഒരു നിഗൂഢമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അഭിലാഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണു താരത്തിന്‍റെ കുറിപ്പ്. ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, ഞാൻ നിങ്ങൾക്കായി വേരൂന്നുന്നു, നിങ്ങൾ വിജയത്തിന് അർഹരാണ്. നിങ്ങൾ വിജയിക്കുന്നത് എനിക്കു കാണണം’ എന്നാണ് താരം കുറിച്ചത്. പോസിറ്റീവ് കുറിപ്പ് പങ്കുവച്ചതിനു താരത്തിനു പലരും നല്ല കമന്‍റുകള്‍ ഇടുന്നുണ്ട്. ചില ആരാധകരാകട്ടെ ഈ കുറിപ്പ് വിരാട് കോഹ്‌ലിക്ക് വേണ്ടിയുള്ളതാണെന്ന് കുറിക്കുന്നുണ്ട്. നേരത്തെ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സാമന്ത സംസാരിച്ചിരുന്നു. വിരാട് കോഹ്‌ലി വളരെ പ്രചോദകമാണ്. അവന്‍റെ അർപ്പണബോധവും കടപ്പാടും പ്രതിബദ്ധതയും അതിശയിപ്പിക്കുന്നതും കാണാൻ പ്രചോദനം നൽകുന്നതുമാണ്. തന്‍റെ ധീരതയും നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം ഒരുപാട് ജീവിതങ്ങളെ മാറ്റിമറിച്ചു. വിരാട് കോഹ്‌ലി…

Read More

അനാര്‍ക്കലിയില്‍ അതീവ സുന്ദരിയായി നിഖില; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളിപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, തുറന്ന നിലപാടുകളിലൂടെയും താരം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് നിഖില. തന്‍റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് അനാര്‍ക്കലയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ചിത്രങ്ങളിൽ അനാർക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള അനാർക്കലിയിൽ നിഖില അതീവ സുന്ദരിയായിരിക്കുന്നൂ എന്നാണ് ആരാധകർ പറയുന്നത്. 

Read More

ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കാറുണ്ട്, ഫോൺ എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും; അനാർക്കലി മരിക്കാർ

സോഷ്യൽ മീഡിയയിൽ സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. സിനിമ തിയേറ്ററുകളിൽ നിന്ന് റിവ്യൂ പറയുന്നതിന് പുറമേ തന്‍റെ സെലിബ്രിറ്റി ക്രഷ് തുറന്ന് പറഞ്ഞും ആറാട്ടണ്ണൻ ട്രോളുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ നടി അനാർക്കലി മരിക്കാർ സന്തോഷ് വർക്കിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ‘ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്‍റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് എന്നൊക്കെ പറയും. അപ്പോൾ ഓക്കെ എന്ന് പറഞ്ഞ് ഞാൻ ഫോൺ വയ്ക്കും’ എന്നാണ് അനാർക്കലി പറഞ്ഞത്.   

Read More

ഇതാര് ടൊവിനോ ചാനോ? ജാപനീസ് വേഷത്തിൽ തിളങ്ങി ടൊവിനോയും കുടുംബവും

തിരക്കുകൾക്ക് അവധി നൽകി കുടുംബസമേതം യാത്ര പോവാൻ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ, ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള ഒരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്. പരമ്പരാഗത ജാപനീസ് വസ്ത്രങ്ങൾ അണിഞ്ഞ ടൊവിനോയെയും കുടുംബത്തേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതാര് ടൊവിനോ ചാനോ? എന്നാണ് ഒരു ആരാധകർ ചോദിക്കുന്നത്. ഭാര്യ ലിഡിയയും മക്കളായ ഇസ, തഹാൻ എന്നിവരെയും ചിത്രത്തിൽ കാണാം. ജാപനീസ് വേഷത്തിൽ തിളങ്ങുകയാണ് ഏവരും.എന്നും കുടുംബത്തെ ചേർത്തു പിടിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ. ഭാര്യയും കുട്ടികളും മാത്രമല്ല, ടൊവിനോയുടെ യാത്രകളിൽ പലപ്പോഴും അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ കൂടെയുണ്ടാവാറുണ്ട്.

Read More

ഞാൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ചെങ്കോൽ ചെയ്യാൻ പ്ലാൻ ചെയ്യുന്നത്; ഉഷ

കിരീടം ചെയ്യുന്ന സമയത്തു സിനിമയെക്കുറിച്ചു വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ചെങ്കോല്‍ പക്ഷെ അതും കഴിഞ്ഞ് മൂന്നു നാല് വര്‍ഷം കഴിഞ്ഞിട്ടാണു വരുന്നത്. ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന്‍ ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്‍റെ രണ്ടാം ഭാഗം ആദ്യംതന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഞാനും സിനിമയിൽ ഇല്ല, പാര്‍വതിയും ഇല്ല. ആ സമയത്ത് ജയറാം-പാര്‍വതി കല്യാണം കഴിഞ്ഞിരുന്നു. അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വച്ചതായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ചെങ്കോല്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ്…

Read More

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്, ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്; വിജയ രാഘവൻ

വളരെയധികം ആരാധകരുള്ള താരമാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമെല്ലാം അരങ്ങിൽ നിറഞ്ഞാടുന്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. ‘കൊച്ചുപിള്ളേരുടെ സ്വഭാവമാണ് ആൾക്ക്. എല്ലാവർക്കും എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാന്‍ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തുവരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടര്‍ന്നാണ് പുള്ളി രാഷ്ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ’ എന്നാണ് വിജയ രാഘവൻ പറഞ്ഞത്.

Read More

‘ഇത് ടർബോ പഞ്ച്’ കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന് എല്ലാവര്‍ക്കും നന്ദി; സംവിധായകൻ വൈശാഖ്

തീയറ്ററുകൾ പൂരപ്പറന്പാക്കി മമ്മൂട്ടിയുടെ ടര്‍ബോ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്. ഫേസ്ബുക്കിലാണ് എല്ലാ പ്രേക്ഷകർക്കും അദ്ദേഹം നന്ദി പറഞ്ഞത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, എന്നാണ് അദ്ദേഹം കുറിച്ചത്. ടര്‍ബോയുടെ റിലീസിനു പിന്നാലെ ആവേശകരമായ അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.

Read More

മറ്റുള്ളവര്‍ എന്നെ നിര്‍ഭാഗ്യവതിയായിട്ടാണ് കണ്ടിരുന്നത്; രാഘവേന്ദ്രയാണ് എനിക്ക് ഒരു വിജയം തന്നത്; രമ്യ കൃഷ്ണൻ

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായിരുന്നു രമ്യാ കൃഷ്ണന്‍. തെലുങ്കിലും തമിഴിലും മലയാളത്തിലും അഭിനയിച്ച നടിക്ക് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. രമ്യാ കൃഷ്ണന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. കരിയറില്‍ നായികയായി തിളങ്ങുന്ന കാലത്ത് തന്നെയാണ് രമ്യ രജിനികാന്തിനെതിരേ ശക്തമായ വില്ലൻ കഥാപാത്രം ചെയ്തത്. നിരവധി ഷേഡുകളിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത നടി ഇന്ന് വളരെ സെലക്ടീവ് ആയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ വന്ന സിനിമകളില്‍ രമ്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. ചിത്രത്തിലെ ശിവകാമി ദേവി എന്ന വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെ ആളുകള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസയമം രമ്യയുടെ കരിയര്‍ അത്ര സുഖമമായ പാതയിലൂടെയായിരുന്നില്ല. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു പോലെ നേരിട്ട നടികൂടിയാണ് രമ്യ കൃഷ്ണന്‍. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി രമ്യ കൃഷ്ണന്‍…

Read More