‘എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം’: ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മിയ

നർത്തകർ ആർഎൽവി രാമകൃഷ്ണന് നേരെ വംശീയ അധിക്ഷേപമുണ്ടായ സംഭവത്തിൽ രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. വർഷങ്ങൾക്കു മുമ്പുള്ള ഒരനുഭവം പങ്കുവച്ചാണ് നടി സംഭവത്തിൽ പ്രതികരിച്ചത്.  ‘ആർഎൽവി രാമകൃഷ്ണൻ സാറിനെതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയിൽ ഒരാൾ സംസാരിക്കുന്നൊരു വിഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണൻ സാറിനെക്കുറിച്ച് എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവയ്ക്കണമെന്നു തോന്നി. കുറേ വർഷങ്ങൾക്കുമുമ്പ് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ്. പാലായിൽ കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. അവിടെ വച്ച് മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഞാൻ പറയുന്നത്. മോഹിനിയാട്ട മത്സരത്തിന് ഒന്നാമതായി ഞാൻ സ്റ്റേജിൽ കയറി കളിച്ചു. എട്ട് എട്ടരയായപ്പോഴേക്കും പാട്ടു നിന്നുപോയി. പക്ഷേ പാട്ട് ഇല്ലാതെ ഞാനത് പൂർത്തിയാക്കി. സാങ്കേതിക തകരാറു മൂലമോ കർട്ടൺ താഴെ വീണുപോകുകയോ ചെയ്താണ് പ്രകടനം നിർത്തേണ്ടി വന്നതെങ്കിൽ ആ കുട്ടിക്കു വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ട്. എന്‍റെ…

Read More

വളരെ പോസിറ്റീവ് ആയി തോന്നിയിട്ടുള്ള വ്യക്തി, മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിന്‍റെ മുഖച്ഛായ മാറ്റി; പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ പേരിൽ താരത്തിന് സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടമാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ വളരെ പോസിറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേള്‍ക്കുന്നത്. വളരെ ദയനീയമായിരുന്ന അഹമ്മദാബാദിന്‍റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേഹത്തിന്‍റെ ഭരണക്കാലത്താണ്. മഴ പെയ്താല്‍ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാനായത്. എന്നാൽ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോഴും പിറന്നാളാശംസ നേരുമ്പോഴൊക്കെ വ്യക്തിപരമായ അക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇത് പിന്നെ ഞാന്‍…

Read More

പുഷ്പ 2: രശ്മികയുടെ ‘ശ്രീവല്ലി’ ലുക്ക് ചോർന്നു; അല്ലു അർജുന് അതൃപ്തി

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ പുഷ്പ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ആഘോഷചിത്രമായിരുന്നു. ഇപ്പോൾ പുഷ്പ 2 വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയിലാണ് ചിത്രത്തിലെ രശ്മിക മന്ദാനയുടെ ലുക്ക് ചോർന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. പുഷ്പ 2 വിന്‍റെ ഷൂട്ടിംഗ് ആന്ധ്രയിൽ അവസാന ഷെഡ്യൂളിലാണ്. ഇതിനിടയിൽ ഷൂട്ടിംഗ് രംഗങ്ങൾ ചോരുന്ന സംഭവമുണ്ടായി. തുടർന്നാണ് രശ്മികയുടെ ചിത്രങ്ങൾ ലീക്കായെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. ചുവന്ന സാരിയുടത്ത് ആഭരണങ്ങളണിഞ്ഞ് രശ്മിക പോകുന്ന ചിത്രങ്ങളാണ് ശ്രീവല്ലിയുടേത് എന്ന തരത്തിൽ ഫാൻസ് പ്രചരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ശ്രീവല്ലി.  എന്നാൽ ഈ ചിത്രങ്ങൾ താരം ക്ഷേത്ര ദർശനം നടത്തുമ്പോൾ എടുത്തതാണെന്നും രശ്മികയുടെ ലുക്ക് ചോർന്നിട്ടില്ലെന്നുമാണ് സംഭവത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചത്. അതേസമയം ഈ വിഷയത്തിൽ നടൻ അല്ലു അർജുന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പുഷ്പ 2ന്‍റെ…

Read More

ഇതാരെങ്കിലും കേട്ട് വന്നാൽ ഞങ്ങളെ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും; സുഹൃത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വരദ

മിനിസ്ക്രീനിലൂടെ ഏവരുടെയും മനം കവർന്ന പ്രിയപ്പെട്ട താരമാണ് വരദ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സീരിയൽ താരം ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും തമ്മിലുള്ള വേർപിരിയൽ വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രണ്ടുപേർക്കും ഒരു മകനാണുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ വരദ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. താരത്തിന്‍റെ സഹപ്രവർത്തകയും നായികയുമായ മരിയ പ്രിൻസുമൊത്തുള്ള വീഡിയോ ആണ് വരദ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‌“സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോൾ ഞാൻ ആലോചിക്കുന്നത്, ഇപ്പോൾ ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നാണ്”, എന്ന കുറിപ്പോടെയാണ് വരദ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയിൽ കമന്‍റ് ചെയ്തിരിക്കുന്നത്. ഇത്രയ്ക്കും സിംപിൾ ആണോ വരദ, എന്ത് നിഷ്കളങ്കമായ മുഖമാണ് എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പൂർണ ചന്ദ്രനും എന്‍റെ മനസും; പൂര്‍ണ ചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും, മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം

പൂര്‍ണ ചന്ദ്രനും തന്‍റെ മനസും തമ്മില്‍ ബന്ധമുണ്ടെന്ന് തെന്നിന്ത്യൻ താരം അമല പോൾ. ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ടഡ് ആണ്. പൂര്‍ണ ചന്ദ്രന്‍ ആകുമ്പോള്‍ തനിക്ക് ഭയങ്കര എനര്‍ജി ഉണ്ടാകുമെന്ന് ഒരഭിമുഖത്തില്‍ അമല പറയുന്നു. താരത്തിന്‍റെ വാക്കുകൾ ഇങ്ങനെ-ആസ്‌ട്രോളജിക്കലി ഞാന്‍ നമ്പര്‍ 2 ആണ്. ആ നമ്പറിലുള്ളവര്‍ക്ക് ചന്ദ്രനുമായി കണക്ഷന്‍ ഉണ്ട്. നമ്മുടെ ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂര്‍ണ ചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും. മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ മൂണ്‍ സമയത്തായിരുന്നു എന്‍റെ ആര്‍ത്തവം. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെന്‍സ്‌ട്രേറ്റ് ചെയ്യും. ഫുള്‍ മൂണ്‍ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും എന്‍റെ മൂഡും തമ്മില്‍ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി.…

Read More

ഇപ്പോൾ പുരുഷ മേധാവിത്വം ഒന്നുമില്ല; മഞ്ജു പിള്ള

സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻ അവനവന്‍റെ കാര്യങ്ങൾ നോക്കണമെന്നാണ്. പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ് പറയുന്നത്, നിങ്ങൾക്ക് ആ ബഹുമാനവും സ്പേസും കിട്ടുന്നത് കൊണ്ടാണെന്ന് . ഒരിക്കലും അല്ല. ഇപ്പോഴത്തെ ഏതൊരു സ്ഥലത്തും സ്ത്രീകൾക്ക് സ്പേസ് കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. സ്പേസ് നല്ല രീതിയിൽ ഉപയോഗിക്കുക. പുരുഷ മേധാവിത്വമൊന്നും ഇപ്പോൾ ഒരു സ്ഥലത്തും ഇല്ല. ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയല്ല. അവനവന്‍റെ ആവശ്യങ്ങൾ അവനവൻ തന്നെ പറഞ്ഞ് അതിന് വേണ്ടി ഫൈറ്റ് ചെയ്യുക. -മഞ്ജു പിള്ള

Read More

മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയാറാണ്; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ല; സന്തോഷ് വർക്കി

മോഹൻലാൽ ചിത്രം ആറാട്ടിന്‍റെ റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. പല നായികമാരോടും തനിക്ക് പ്രേമം തോന്നിയിട്ടുണ്ടെന്ന സന്തോഷ് വർക്കിയുടെ വെളിപ്പെടുത്തൽ പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയ സന്തോഷ് വർക്കിയെ ട്രോളുകൾ കൊണ്ട് ആറാടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് പ്രേമം തോന്നിയ പുതിയ നായികയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അയാൾ. നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്. മഞ്ചു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ്. അവർക്കൊരു കുട്ടി ഉള്ളതൊന്നും തനിക്ക് ഒരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ താൽപര്യമുണ്ടെന്നാണ് സന്തോഷ് വർക്കി വ്യക്തമാക്കിയിരിക്കുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകൾ സന്തോഷിനെതിരേ വിമർശനവുമായി രംഗത്തെത്തി.…

Read More

ചെയ്ത തെറ്റിനു ശിക്ഷ ലഭിക്കണം: ഞാന്‍ അനുഭവിച്ച വിഷമവും ഫ്രസ്‌ട്രേഷനും ഒരു സോറി കൊണ്ട് തീരില്ല; മഞ്ജു പത്രോസ്

സോഷ്യല്‍ മീഡിയയില്‍ എന്തും എഴുതാം എന്നൊരു ധാരണ ചിലർക്കുണ്ട്. ഫേക്ക് ഐഡി ഉണ്ടാക്കിയാല്‍ മതി എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഒരു ഫോണിന്‍റെയോ കംപ്യൂട്ടറിന്‍റെയോ മുന്നില്‍ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്. വായുവില്‍ അല്ല ചെയ്യുന്നത്. ഇതിനൊക്കെ ഏതെങ്കിലും വിധത്തില്‍ നമ്മള്‍ പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്‌നമായി കഴിഞ്ഞപ്പോള്‍ ഇയാള്‍ തനിക്ക് മെസെഞ്ചര്‍ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു. പക്ഷെ അത് ഒരു വാലിഡ് ആയിട്ടുള്ള കാര്യമല്ല. ഞാന്‍ അനുഭവിച്ച വിഷമവും ഫ്രസ്‌ട്രേഷനും ഒന്നും ഒരു സോറി കൊണ്ട് തീരില്ല. തനിക്ക് അയാളെ വ്യക്തിപരമായി ദ്രോഹിക്കണമെന്നോ കുഴിയില്‍ ചാടിക്കണമെന്നോ ഒന്നും ഇല്ല. അയാള്‍ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ലഭിക്കണം. ആരും ഇതൊന്നും സഹിച്ചു നില്‍ക്കേണ്ട കാര്യമില്ല. എന്‍റെ സ്വഭാവത്തിനെയോ വ്യക്തിപരമായി മോശമാക്കുന്ന രീതിയിലോ വളരെ മോശമായി എന്നോട് അങ്ങനെ ചെയ്യാന്‍…

Read More

‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്‍റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ കലാമ‍ണ്ഡലം ജൂനിയർ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്‍റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞ കറുപ്പിനൊടൊപ്പം രാമകൃഷ്ണന്‍റെ ചിത്രവും പങ്കുവച്ചാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്‍റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം’. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം.…

Read More

നാട്ടിലെ ക്ഷേത്ര ഉത്സവത്തിന് നിലത്തിരുന്ന് നാടകം ആസ്വദിച്ച് അനുശ്രീ; വൈറലായി നടിയുടെ ചിത്രങ്ങൾ

കമുകുംചേരി ഉത്സവത്തിൽ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്‍റെ വീടിന് അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് നിലത്തിരുന്ന് ഉത്സവക്കാഴ്ചകൾ കാണുന്ന താരത്തെ ചിത്രങ്ങളിൽ കാണാം. നാട്ടുകാർക്കൊപ്പം നിലത്തിരുന്ന് നാടകം കാണുകയാണ് താരം. സുരേഷ് കുന്നകോട് പകർത്തിയ ചിത്രങ്ങളാണ് ഇത്. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സ്ഥിരമായി അനുശ്രീ പങ്കെടുക്കാറുണ്ട്. സിംപിൾ വസ്ത്രം ധരിച്ചെത്തിയ നടി ഒരു ചെറുപുഞ്ചിരിയോടെയാണ് നാടകം ആസ്വദിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച് ആരാധകർ  കമന്‍റുമായെത്തി.  

Read More