ദൃശ്യം ഹോളിവുഡിലേക്കും; ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഗൾഫ്സ്ട്രീം പിക്ചേഴ്സുമായും, ജോറ്റ് ഫിലിംസുമായും ചേർന്നാണ് ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നത്. ഇന്ത്യൻ, ചൈനീസ് വിപണികളിൽ ഗംഭീരമായ വിജയകൊയ്ത്തിന് ശേഷമാണ് ചിത്രം ഹോളിവുഡിലെത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയിലാണ് കൊറിയൻ പരിഭാഷ ഒരുങ്ങുന്നത്.  ഹോളിവുഡിനായി ചിത്രം റീമേക്ക് ചെയ്യുന്നതിൽ വളരെയേറെ സന്തോഷം ഉണ്ടെന്ന് പനോരമ സ്റ്റുഡിയോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കുമാർ മംഗത് പഥക് പറഞ്ഞു. ഈ കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ പത്ത് രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക…

Read More

നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ

നടി വരലക്ഷ്മി ശരത്‍കുമാര്‍ വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം ശനിയാഴ്ച മുംബൈയില്‍ വച്ച് നടന്നു. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയും, റോസ് ബ്ലൗസുമാണ് വരലക്ഷ്മി ധരിച്ചിട്ടുള്ളത്. വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായ്‍യുടെ വേഷം.14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് ഇരുവരും. നിക്കോളയ്‌യുടെ രണ്ടാം വിവാഹമാണിത്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡൽ കവിതയാണ് നിക്കോളയ്‌യുടെ ആദ്യ ഭാര്യ. ഈ വർഷം അവസാനത്തോടെ വരലക്ഷ്മിയും നിക്കോളായ്‌യും തമ്മിലുള്ള വിവാഹം ഉണ്ടാകും എന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം സ്വന്തമാക്കിയ ഹുമാനാണ് വരലക്ഷ്മിയുടെ അവസാനം പ്രദർശനത്തിന് എത്തിയ സിനിമ. മമ്മൂട്ടി…

Read More

ഗോസിപ്പുകൾക്ക് വിരാമം; വ്യാജ വാർത്ത പൊളിച്ച് കൈയിൽ കൊടുത്ത് നയന്‍താരയും വിഘ്നേഷും

നയൻതാര ഭര്‍ത്താവ് വിഘ്നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആ വാർത്ത അങ്ങാടിപ്പാട്ടായത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടു. അത് കണ്ടപ്പോഴാണ് ലേഡി സൂപ്പർസ്റ്റാറിന്‍റെ ആരാധകർക്ക് സമാധാനം ആയത്. നയന്‍താരയുടെ ഫോട്ടോ തന്നെയാണ് വിഘ്നേഷ് സ്റ്റോറിയായി പങ്കുവച്ചത്. നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് അദ്ദേഹം സ്റ്റോറിയായി ഇട്ടിരിക്കുന്നത്. താരദന്പതികൾ തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിനു വിരാമമിട്ടുകൊണ്ടാണ് വിഘ്നേഷിന്‍റെ പുതിയ പോസ്റ്റ്. അതേ സമയം നയൻതാര വിഘ്നേഷിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നതും ആരാധകർക്ക് ആശ്വാസ വാർത്തയായി. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഇരുവർക്കും ഉലകം, ഉയിര്‍ എന്നിങ്ങനെ ഇരട്ട…

Read More

ലാവൻഡർക്കാലം; സിൻഡ്രല്ലയെ പോലെ അതീവ സുന്ദരിയായി മാളവിക

സോഷ്യൽ മീഡിയയിൽ സെൻസേഷണൽ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മാളവിക മേനോൻ. അഭിനയത്തിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന നടിക്ക് വലിയ ഫാൻ ഫോളോയിംഗാണുള്ളത്. താരത്തിന്‍റെ ഏറ്റവും പുതിയ ലുക്കാണ് മലയാളികൾക്കിടയിൽ തരംഗമാവുന്നത്. ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ശരിക്കും ദേവതയെപ്പോലെയാണ് താരം പുതിയ ചിത്രങ്ങളിലുള്ളതെന്നാണ് ആരാധകർ പറയുന്നത്. മോഡലിംഗിൽ സജീവമായ താരം തന്‍റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്ന് പലപ്പോഴും താരം ആരാധകരെ ഞെട്ടിക്കാറുമുണ്ട്. വിമർശനങ്ങളെ നേരിടുന്ന താരം മോശം കമന്‍റുകൾക്ക് ബോൾഡായി മറുപടിയും നൽകാറുണ്ട്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പ്രിയങ്ക തിരിച്ചുവരുന്നു? ആരാധകർക്കു സൂചന നൽകി ചിത്രം

ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ടുകൾ. ഗ്ലോബൽ താരമായ പ്രിയങ്ക ചോപ്ര കുറച്ചുനാളുകളായി കുടുംബത്തിന് മാത്രം സമയം നൽകി അഭിനയത്തിൽനിന്ന് ഇടവേളഎടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചു വരാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. താരം പങ്കിട്ട വർക്ക് ഔട്ട്‌ ചിത്രം പങ്കിട്ടാണ് മടങ്ങിവരുന്നതായുള്ള സൂചന ആരാധകർക്കു നൽകിയത്. മോഡലിംഗിലൂടെയാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. ലോകസുന്ദരി പട്ടം കിട്ടിയതിനുശേഷം ബോളിവുഡില്‍ താരം തിളങ്ങി. വന്‍ സ്വീകാര്യതയാണ് താരത്തിന് പിന്നീട് ഹോളിവുഡിലും ലഭിച്ചത്. ഹോളിവുഡ് യാത്രയ്ക്കിടെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ച അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക തന്‍റെ ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ടാണ് ഗ്ലോബല്‍ താരമായി ഉയര്‍ന്നത്. വാടകഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും മാള്‍ട്ടി മാലതി ചോപ്ര എന്ന പെണ്‍കുഞ്ഞിനെയും അവരുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു. അതിനുശേഷം താരം കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ഇടവേളയ്ക്ക്…

Read More

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്നത് ഒരു സർക്കാർ ഉത്പന്നം എന്നു മാറ്റിയില്ലങ്കിൽ സർട്ടിഫിക്കറ്റില്ല; സെൻസർ ബോർഡ്

ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. സിനിമയുടെ പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലന്ന് സെന്‍സർ ബോർഡ് അറിയിച്ചു. സുഭീഷ് സുബി, ഷെല്ലി, ഗൗരി .ജി. കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. സർക്കാരിന്‍റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്‍റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Read More

കലർപ്പില്ലാത്ത മനുഷ്യൻ, ശുദ്ധമായ മനസിനുടമ, എങ്ങും പോസിറ്റിവിറ്റി പടർത്തുന്നയാൾ; ഗോപി സുന്ദറിനെക്കുറിച്ച് വാചാലയായി മയോനി

പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ആളുകളിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇദ്ദേഹത്തിന്‍റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളാണ് കൂടുതലും. ഗായിക അഭയ ഹിരൺമയിയുമൊത്ത് ദീർഘ കാലമായി ഗോപി ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായൊത്ത് ജീവിക്കാൻ തുടങ്ങി. അമൃതയുമായുള്ള ബന്ധത്തെ തുടർന്നാണ് ഗോപിക്കെതിരേ സൈബർ ആക്രമണം കൂടുതലായും വരാൻ തുടങ്ങിയത്. അമൃതയും ഗോപിയും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇരുവരും ബ്രേക്കപ്പ് ആയി എന്ന തരത്തിൽ പല ഗോസിപ്പുകളും പുറത്തു വരുന്നുണ്ടെങ്കിലും ഇവർ ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മയോനി എന്നപേരിൽ അറിയപ്പെടുന്ന ആർട്ടിസ്റ്റ് പ്രിയ നായർക്ക് ഒപ്പമുള്ള ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ഗോപിയുടെ ജീവിത യാത്ര. ഇതിനിടെ…

Read More

‘എന്തൊരു വിഡ്ഢിത്തം, പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ സോഷ്യല്‍ മീഡിയ ഓഫാക്കി പഠിക്കൂ, ഒരു വിഡിയോക്കും കമന്‍റ് ചെയ്യില്ല’ ; വൈറല്‍ ട്രെന്‍ഡിനെതിരേ സിദ്ധാര്‍ഥ്

സൂപ്പർ താരങ്ങൾ കമന്‍റ് ചെയ്താൽ പഠിക്കുന്ന ഇന്‍സ്റ്റാഗ്രാം റീലിനെതിരേ നടൻ സിദ്ധാർഥ്. അടുത്തിടെയാണ് കമന്‍റ് വന്നാല്‍ മാത്രമേ പഠിക്കുകയുള്ളു എന്ന തലക്കെട്ടോടെയുള്ള റീലുകൾ സോഷ്യല്‍ മിഡിയിൽ തരംഗമായത്. ഈ ട്രെന്‍ഡ് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. നിരവധി താരങ്ങൾ ഇത്തരം റീൽസുകളോട് കമന്‍റും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോയ്ക്കെതിരേ വിമർശനവുമായി സിദ്ധാർഥ് രംഗത്തെത്തിയത്. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷയ്ക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. ഇൻസ്റ്റാഗ്രം പേജിലൂടെയാണ് താരത്തിന്‍റെ വിമർശനം. ഇൻസ്റ്റാഗ്രാമിൽ ഇതുപോലെ നിരവധി മെസേജ് റിക്വസ്റ്റുകളാണ് തനിക്ക് വരുന്നത്. എന്നാൽ ഇതുവരെ അത്തരം വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കു എന്ന് സിദ്ധാർഥ് പറഞ്ഞു.…

Read More

‘അയോധ്യയിൽ 90-ാം വയസിൽ രാഗ സേവയുമായി നടി വൈജയന്തിമാല’; കൈയടിച്ച് സോഷ്യൽ മീഡിയ

അയോധ്യ: രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളുൾപ്പെടെ രാഗ സേവ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടിയും നർത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. തന്‍റെ 90-ാം വയസിലാണ് വൈജയന്തിമാല രാമനു മുൻപിൽ നൃത്തച്ചുവടുകൾ വച്ചത്. പ്രായത്തെ തോൽപ്പിക്കുന്ന മനസുമായി താരം നടത്തിയ നൃത്ത പ്രകടനത്തിന് കൈയടികൾ ഏറെയാണ്. വൈജയന്തിമാല അവതരിപ്പിച്ച ഭരതനാട്യത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായിരുന്നു. പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേരത്തേയും താരത്തെ തേടിയെത്തിയിട്ടുണ്ട്.  

Read More

കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും; സിദ്ധാർഥിന്‍റെ മരണത്തിൽ എസ്‌എഫ്‌ഐയെ വിമർശിച്ച് ജോയ് മാത്യു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ എസ്‌എഫ്‌ഐയെ രൂക്ഷമായി പരിഹസിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ രൂക്ഷ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ അതിക്രൂരമായി അവർ കൊലയ്ക്ക് കൊടുത്തത് .! ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും ഈയൊരു പ്രാകൃത കാലത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു…

Read More