ശരീരം ശുദ്ധമായാണ് ഞാന്‍ സൂക്ഷിക്കുന്നത്, ശൂലം കുത്തി അഗ്നിക്കാവടി പണ്ടും എടുത്തിട്ടുണ്ട്; അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല; ട്രോളുകളോട് പ്രതികരിച്ച് കാര്‍ത്തിക് സൂര്യ

അവതാരകനും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ കാര്‍ത്തിക് സൂര്യ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. കഴിഞ്ഞ ദിവസം താരം തൈപൂയ ചടങ്ങിന്‍റെ ഭാഗമായി കാവടി എടുത്തിരുന്നു. 21 ദിവസം നീണ്ടുനിന്ന അതിതീവ്ര വൃതാനുഷ്ടാങ്ങള്‍ക്ക് ഒടുവിലായി അഗ്‌നിക്കാവടി എടുത്തതിന്‍റെ വിശേഷങ്ങൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക് സൂര്യ പങ്കുവച്ചു. കവിളില്‍ ശൂലം കുത്തി കാവടി എടുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനു പിന്നാലെ താരത്തിനെതിരേ നിരവധി ട്രോളുകളാണ് വരുന്നത്. ഇപ്പോഴിതാ തനിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കാര്‍ത്തിക് സൂര്യയുടെ വാക്കുകള്‍: ഞാന്‍ വിശ്വാസിയാണ്. 16ാം വയസില്‍ ആദ്യ വേല്‍ക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്‌സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാന്‍. അവിടെ എത്തിയപ്പോള്‍ മനസ്…

Read More

സത്യം എന്താണെന്ന് എനിക്കറിയാം: കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലന്ന് പറഞ്ഞിരുന്നോ? പ്രതികരണവുമായി ദിവ്യ ഉണ്ണി

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ദിവ്യ ഉണ്ണി വളരെ പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം താരം നായികയായും സഹോദരിയായും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.  എന്നാൽ ഇതിനിടെ അതുല്യ നടൻ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്‍റെ പേരിൽ അപമാനിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ദിവ്യക്കെതിരെ പുറത്തുവന്നിരുന്നു. ഇതിന്‍റെ പേരിൽ നടി നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഈ വിഷയത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.  “അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്‍റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെങ്കിൽ നമ്മൾ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതുകൊണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ…

Read More

ധാരാവി ദിനേശനായി ദിലീഷ് പോത്തൻ

നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനസാ വാചാ’. റീലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസർ ഇപ്പോൾ പുറത്ത് വന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. ധാരാവി ദിനേശ് എന്നൊരു കള്ളൻ കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന പ്രമോ സോംഗും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെൻഡിംഗ് ആയിരുന്നു. നവാഗതനായ ശ്രീകുമാർ പൊടിയനാണ് മനസാ വാചായുടെ സംവിധായകൻ. മിനി സ്‌ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാർ പൊടിയൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ഇതൊരു ഫൺ എന്‍റർടെയ്നർ സിനിമയാണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമാതാവ്.…

Read More

എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’: പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്‍റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവയ്ക്കണമെന്നും പൂനം പാണ്ഡേ പറയുന്നു. എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, ബോധവത്കരണ പോസ്റ്റിനൊപ്പം നടി കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സാമൂഹിക മാധ്യമത്തിലൂടെ സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് നടി. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായവും നടി പങ്കുവയ്ക്കുന്നുണ്ട്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ…

Read More

പഴയ മീനാക്ഷി തന്നെയല്ലേയിത്; താരത്തിന്‍റെ പുതിയ ലുക്കിന് നേരെ വിമർശനം

ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായി തിളങ്ങി ഇപ്പോൾ മലയാളസിനിമയിൽ നിരവധി കഥാപാത്രങ്ങൾ തേടിയെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മീനാക്ഷി ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ്. നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തുന്ന പ്രേമലു എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനെത്തിയ താരത്തിന്‍റെ വസ്ത്രധാരണമാണ് ഇപ്പോൾ വിമർശനങ്ങളിൽ നിറയുന്നത്. പിസ്ത ഗ്രീൻ നിറത്തിലുള്ള ബോഡി കോൺ വസ്ത്രമണിഞ്ഞാണ് താരം ചടങ്ങിൽ എത്തിയത്. ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം ഹൈസ്ലിറ്റാണ് നൽകിയത്. വസ്ത്രത്തിന്‍റെ പുറകിലും സ്ട്രാപ്പുകൾ നൽകിയിട്ടുണ്ട്. ഇതാണ് വിമർശനങ്ങൾ അധികമാകാൻ കാരണമായത്. വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്നും കുറച്ചുകൂടി മാന്യമായ വസ്ത്രങ്ങൾ ധരിച്ചുകൂടെയെന്നുമാണ് ചോദ്യങ്ങളിൽ ഭൂരിഭാഗവും വരുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും വിമർശനങ്ങളെ നേരിടാൻ അമ്മയാണ് പഠിപ്പിച്ചതെന്നും മീനാക്ഷി നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.    

Read More

കറുത്ത കാലുകൾ എന്‍റേത്, ഇനിയും കാണിക്കും: അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് സയനോര

വ്യത്യസ്തമായ വേഷവിധാനം കൊണ്ട് തന്‍റേതായ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് കൊണ്ടുവരുന്ന ഗായികയാണ് സയനോര. നിരവധി തവണ വേഷത്തിന്‍റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട് ഗായികയ്ക്ക്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന് നേരെ നിരവധി കമന്‍റുകളാണ് എത്തിയത്. ഇതിനെതിരേയാണ് സയനോര രംഗത്തെത്തിയത്. തന്‍റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്നും കാലുകൾ ഇനിയും കാണിക്കുമെന്നും കാണാൻ താൽപര്യമില്ലാത്തവർ പൊയ്ക്കോളൂ എന്നുമാണ് ഗായിക പറഞ്ഞത്. “”ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥനയുണ്ട്. എന്‍റെ ജീവിതം, എന്‍റെ വഴി, എന്‍റെ ശരീരം. ഇവിടെ നിന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്‍റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്നെ…

Read More

വിജയ് സേതുപതി ചിത്രത്തിലെ മറക്കാനാകാത്ത റോള്‍; നടി കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയായ കാസമ്മാൾ (71) മകന്‍റെ അടിയേറ്റു കൊല്ലപ്പെട്ടു. മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയെ കൂടാതെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി കാസമ്മാളിനൊപ്പമാണ് താമസിച്ചിരുന്നത്. വിജയ് സേതുപതിയും, 85 വയസുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’. ചിത്രത്തിൽ, വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.  

Read More

ജൂനിയർ ജഗദീഷിനെ ഹിറ്റാക്കിയ മട്ടാഞ്ചേരി പയ്യൻ!

ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റിലെത്തിയപ്പോള്‍ നീ കൊള്ളാം, സെന്‍ററില്‍ നില്‍ക്കെന്നു ഡയറക്ടര്‍. അഭിനയമോഹം പരസ്യമായി, ശിവരാജിന് മോട്ടിവേഷനായി. പ്ലസ്ടുവിലെത്തിയപ്പോഴേക്കും ഒന്നു തീര്‍ച്ചപ്പെടുത്തി… എങ്ങനെയെങ്കിലും നടനാകണം. പതിറ്റാണ്ടിനിപ്പുറം മിഥുന്‍ മാനുവലിന്‍റെ ഓസ്‌ലറില്‍ ജഗദീഷിന്‍റെ ചെറുപ്പം സൂപ്പറാക്കിയ പകിട്ടില്‍ ശിവരാജ് പുതുതാരനിരയില്‍. ശിവരാജ് രാഷ്ട്രദീപികയോടു സംസാരിക്കുന്നു. ആക്ട്‌ ലാബ് സിനിമയോടുള്ള ആഗ്രഹം ആളിക്കത്തിച്ചത് സജീവ് നമ്പിയത്തിന്‍റെ ആക്ട്‌ ലാബാണ്. അവിടെ നാടകങ്ങള്‍ ചെയ്തപ്പോള്‍ അഭിനയം സീരിയസായി. കഥാപാത്രത്തിലൂടെ എങ്ങനെ കടക്കാമെന്നു പഠിച്ചു. പല കഥാപാത്രങ്ങളിലൂടെ നടന്‍റെ വേര്‍ഷന്‍സ് തിരിച്ചറിഞ്ഞു. അഭിനയത്തിന്‍റെ സുഖമറിഞ്ഞു. സിനിമ എന്നെക്കൊണ്ടു പറ്റും, ഇറങ്ങിത്തിരിക്കാമെന്നായി. ഓഡിഷനിലൂടെ ‘എന്നു നിന്‍റെ മൊയ്തീനി’ല്‍ ചെറിയ വേഷം. പൃഥ്വിരാജിന്‍റെ ടീമില്‍ ഒരാളായി. സാജന്‍ കെ. മാത്യുവിന്‍റെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’യില്‍ അസി.ഡയറക്ടറായി. എ.കെ. വിനോദ് സംവിധാനം…

Read More

കോഴി പ്രേമികൾക്കായി പുതിയ സംരംഭം; സ്പൈസി മെനുവിനൊപ്പം ഹോട്ട് ഫോട്ടോയും; ചിക്ക ലോക്കയിൽ വൈവിധ്യ രുചി വിളമ്പി സണ്ണി ലിയോൺ

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോൺ പുതിയ റസ്റ്റോറന്‍റ് തുടങ്ങിയ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. ചിക്ക ലോക്ക എന്നാണ് റെസ്റ്റോറന്‍റിന് പേരിട്ടിരിക്കുന്നത്. ജനുവരി 2നാണ് ചിക്ക ലോക്ക ഭക്ഷണ പ്രേമികൾക്കായി തുറന്നത്. ഭർത്താവ് ഡാനിയേൽ വേബറിനൊപ്പമാണ് ചിക്ക ലോക്കയുടെ ഉദ്ഘാടനത്തിന് താരം എത്തിയത്. നോയിഡയിലാണ് താരം പുതിയ റസ്റ്റോറന്‍റ് തുടങ്ങിയിട്ടുള്ളത്. ഇവിടുത്തെ വിഭവങ്ങളേറെയും കോഴി പ്രേമികളെ ഉദ്ദേശിട്ടുള്ളവയാണ്. നല്ല എരിവിൽ കിട്ടുന്ന ബേസിൽ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ കീമ, പാർസി മട്ടൻ, മട്ടൻ മെഷ്‌വി കബാബ് അങ്ങനെ പോകുന്നു ചിക്ക ലോക്കയിലെ മെനു. സണ്ണി ലിയോണിന്‍റെ ഹോട്ട് ചിത്രങ്ങളാണ് സ്പൈസി മെനു കാർഡിലും കൊടുത്തിട്ടുള്ളത്. വൻ ആരാധക വൃന്ദങ്ങളുള്ളത് സണ്ണി ലിയോണിന് ബിസിനസിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Read More

പന്ത്രണ്ട് വെള്ള മുണ്ടുകളുടെ മാത്രം ചെലവ്; ഭ്രമയുഗത്തിനെ ട്രോളി സോഷ്യൽ മീഡിയ; പിന്നാലെ ബജറ്റ് വെളിപ്പെടുത്തി നിർമാതാവ്‌

കഴിഞ്ഞകുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗത്തിനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. പൂർണമായി ബ്ലാക്ക് അൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ്. ചിത്രത്തിന്‍റെ നിർമാണ ചെലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സർക്കാസം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ട് അധികം പണം മുടക്കേണ്ടി വന്നിട്ടില്ലെന്നും, കോസ്റ്റ്യൂം വിഭാഗത്തിൽ 12 വെള്ള മുണ്ടുകൾ വാങ്ങാനുള്ള പണം മാത്രമേ ആയിട്ടുള്ളു എന്നൊക്കെയാണ് പുറത്തുവന്ന ട്രോളുകൾ. 2.5 കോടി രൂപമാത്രമാണ് ചിത്രത്തിന് ആകെ ചെലവ് വന്നിട്ടുള്ളതെന്നും, ഒടിടി റൈറ്റിലൂടെ ഇതിനോടകം ടേബിൾ പ്രോഫിറ്റ് ലഭിച്ചുവെന്നും ചിലർ പറഞ്ഞു. എന്നാൽ മറ്റു ചിലരാകട്ടെ ചിത്രത്തിന് 35 കോടി രൂപയാണ് ചെലവായതെന്നാണ് പറഞ്ഞത്. ഇപ്പോഴിതാ ഊഹാപോഹങ്ങൾക്ക് മറുപടിയായി ചിത്രത്തിന്‍റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര നേരിട്ടെത്തിയിരിക്കുകയാണ്. ചിത്രത്തിന് പബ്ലിസിറ്റി…

Read More