അർജുനെ വീട്ടിലിരുത്തി എനിക്ക് ജോലിക്ക് പോകണം

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് നടി താര കല്യാണിന്‍റെ മകളായ സൗഭാഗ്യപ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. എന്നാൽ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലിലൂടെ തിളങ്ങുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക പ്രിയപ്പെട്ട മുഖങ്ങളാണ്. യൂട്യൂബിലൂടെ തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കുടുംബത്തിന്‍റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അർജുനും സൗഭാഗ്യയും. അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താൽപര്യമെന്നാണ് സൗഭാഗ്യ പറയുന്നത്. അർജുനും അത് ഇഷ്ടമാണെന്ന് തുറന്നു പറയുന്നുണ്ട്. പരമ്പരാഗത രീതിയിൽ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച് ഭാര്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൗഭാഗ്യ പറയുന്നു. മുത്തശി സുബ്ബലക്ഷ്മിയുടെ…

Read More

വിവാഹം നടക്കാത്തതിൽ മുൻപ് ആശങ്കയുണ്ടായിരുന്നു

സൂപ്പർതാര സിനിമകളിലെ നായികാ വേഷത്തിനപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരെഞ്ഞെടുക്കുന്ന നടിയാണ് ആൻഡ്രിയ ജെർമിയ. അഭിനേത്രി എന്നതിനു പുറമെ മികച്ച ഗായിക കൂടിയാണ് ആൻഡ്രിയ. കരിയറിനൊപ്പം ആൻഡ്രിയയുടെ വ്യക്തി ജീവിതവും ഒരു കാലഘട്ടത്തിൽ ചർച്ചയായിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഫഹദ് ഫാസിൽ തു‌ടങ്ങിയവരുമായുള്ള ആൻഡ്രിയയുടെ പ്രണയഗോസിപ്പുകൾ ഒരുകാലത്ത് സിനിമാലോകത്തു വലിയ ചർച്ചയായിരുന്നു. പ്രായ വ്യത്യാസമാണ് അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള ബന്ധം ചർച്ചയാകാൻ കാരണമായത്. 22 കാരനായ അനിരുദ്ധുമായി പ്രണയത്തിലാകുമ്പോൾ ആൻഡ്രിയക്ക് പ്രായം 27 ആണ്. ഇവർ‌ ചുംബിക്കുന്ന ഫോട്ടോ ലീക്കായ സംഭവം വിവാദമായി. സിനിമാമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയെങ്കിലും ആൻഡ്രിയ ഇതൊന്നും കാര്യമാക്കിയില്ല. 18 മാസം മുമ്പുള്ള ചിത്രമാണത്. അനിരുദ്ധിനോ എനിക്കോ ഇതിൽ നാണക്കേടു തോന്നുന്നില്ല. ഞങ്ങളുടേതു മനോഹരമായ ബന്ധമായിരുന്നു. പക്ഷെ ബന്ധമുപേക്ഷിക്കേണ്ടി വന്നെന്നും ആൻഡ്രിയ അന്നു തുറന്നുപറഞ്ഞു. അന്നയും റസൂലും എന്ന സിനിമ ചെയ്യുമ്പോഴാണ് ഫഹദ്…

Read More

പൃഥ്വിരാജിനെ ഞാൻ ആദ്യമായി കാണുന്നത് അന്നായിരുന്നു…

ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് സുകുമാരേട്ടന്‍റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്‍റെ വെളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം ഒരുപാടു പേര്‍ വരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടമായിരുന്നു. ആളുകളുടെ ആരവും ബഹളവുമൊക്കെയായിരുന്നു. ഞാന്‍ ബോഡിയുടെ അടുത്ത് ചെന്നപ്പോള്‍ ഇന്ദ്രന്‍ നോര്‍മലായി എല്ലാവരെയും കണ്ടു സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് ഒരേ നില്‍പായിരുന്നു. ആരെയും നോക്കുന്നില്ല. ഒരു കണ്ണടയൊക്കെ വച്ചാണു നില്‍ക്കുന്നത്. ഇതേക്കുറിച്ച് ഞാന്‍ മൈ സ്റ്റോറിയുടെ സെറ്റില്‍ വച്ച് പൃഥ്വിരാജിനോടു ചോദിച്ചു. രാജു നിന്നെ ഞാന്‍ ആദ്യമായി കാണുന്നത് സുകുവേട്ടന്‍റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായിരുന്നു. നീ മാത്രം എന്താണ് ആരെയും ഗൗനിക്കാതെ നിന്നിരുന്നത് എന്ന്. ചേട്ടന്‍ ഓര്‍ക്കുന്നുണ്ടോ, അന്ന് ഓരോ ആര്‍ട്ടിസ്റ്റും വന്നിറങ്ങുമ്പോള്‍ ആരവമാണ് ആളുകള്‍ക്ക്. എന്‍റെ അച്ഛനാണു മരിച്ചു കിടക്കുന്നത്. എന്തൊരു ആളുകളാണിത്. ഒരു മൃതദേഹം അവിടെ കിടക്കുകയാണ്. ആളുടെ ഈ സമീപനം കണ്ടു വെറുത്തുനില്‍ക്കുകയായിരുന്നു ഞാന്‍ എന്നാണ്…

Read More

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു: മരണ കാരണം വെളിപ്പെടുത്തി മാനേജർ; വിട വാങ്ങൽ 32-ാം വയസിൽ

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഡലിംഗിലൂടെ പ്രശസ്തയായ പൂനം ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ജനിച്ചത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം കൂടുതൽ പ്രശസ്തയായത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം…

Read More

പൂവിതൾ പോലെ അന്ന രാജൻ; ഹണി റോസിന് എതിരാളിയോ എന്ന് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്കിടയിൽ കുറച്ചധികം ആരാധകരുള്ള താരമാണ് അന്ന രേഷ്മ രാജൻ. ലിജോ ജോസിന്‍റെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്ക് കടന്നെത്തിയ താരം അന്നു മുതൽ ആരാധകരുടെ പ്രിയപ്പെട്ട ലിച്ചിയായി മാറി. ഇപ്പോഴിതാ അന്നയുടെ പുതി‌യ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ താരം ധരിച്ച വസ്ത്രമാണ് ട്രെന്‍റിംഗ് ആയിരിക്കുന്നത്. സാരിയാണ് വേഷമെങ്കിലും അതിൽ കൂടുതൽ ആകർഷണീയത കൊണ്ടുവരാൻ താരത്തിനായിട്ടുണ്ട്. ഡീപ്പ് നെക്ക് ബ്ലൗസാണ് താരം സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്. ഒരു ഹിന്ദി ഗാനത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും അന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അന്ന സുന്ദരിയാണെന്നും ഹണി റോസിന് വെല്ലുവിളിയാകുമോ എന്നൊക്കെയാണ് കമന്‍റുകളിലേറെയും. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേഴ്സിംഗ് ജോലി ചെയ്തിരുന്ന അന്ന സിനിമ‌യിലെത്തിയതിന് ശേഷമാണ് ജോലി ഉപേക്ഷിച്ചത്. തുടർന്ന് സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ…

Read More

ശുക്റിയ ശുക്റിയ; കളറാണ് 25ലും നിറം

1999 സെപ്റ്റംബർ 16, അന്ന് കേരളത്തിലെ കാമ്പസുകളിൽ രാവിലെ എത്തിയ കുട്ടികൾ പ്ലാൻ ചെയ്തു – ഇന്ന് ബോബന്‍റെയും ശാലിനിയുടെയും പുതിയ പടം ഇറങ്ങുന്നുണ്ട്.. കണ്ടാലോ.. അങ്ങനെ കുറെ പേർ ആദ്യത്തെ ഷോയ്ക്ക് തന്നെ കയറി. പിന്നീടുള്ള ദിവസങ്ങളിൽ കേരളത്തിലെ കാമ്പസുകളിൽ അറ്റൻഡൻസ് വളരെ കുറവായിരുന്നു. കോളേജ് വിദ്യാർഥികൾ മുഴുവൻ നിറം പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലായിരുന്നു. ഓൺലൈൻ റിവ്യൂവോ തിയറ്റർ റെസ്പോൺസ് വീഡിയോകളോ ഒന്നുമില്ലാതിരുന്നിട്ടും പുതിയ ഭാഷയിൽ പറഞ്ഞാൽ നിറം ആദ്യദിവസം തന്നെ വൈറലായി. കേരളത്തിലെ കാമ്പസുകളിൽ നിറം ആഘോഷമായി.. കുടുംബ സദസുകളും ചിത്രം ഏറ്റെടുത്തു.. അനിയത്തിപ്രാവിൽ തുടങ്ങിയ കുഞ്ചാക്കോ ബോബൻ – ശാലിനി കോംബോ മലയാളത്തിലെ ഏറ്റവും ഭാഗ്യമുള്ള താര ജോഡി എന്ന സ്ഥാനപ്പേര് ഉറപ്പിച്ചു. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കുള്ള സോനയുടെയും എബിയുടെയും നിറം മാറ്റം – അതായിരുന്നു നിറം എന്ന സിനിമയുടെ വൺ ലൈൻ എന്നുപറയാം.…

Read More

‘പ്രശ്‌നം എന്‍റേതായിരുന്നു…ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ചു’

വിവാഹജീവിതത്തില്‍ സംഭവിച്ച പ്രശ്‌നം അത് എന്‍റേതായിരുന്നു. എന്‍റെ ഭാഗത്തുനിന്നു വന്ന മിസ്റ്റേക്കാണ് ആ ബന്ധം തകര്‍ത്തത്. അതു ഞാന്‍ അംഗീകരിക്കുന്നുണ്ട്. എന്‍റെ തെറ്റാണെന്ന് ആ സമയത്തേ അറിയാമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുമ്പോള്‍ ഇതു വീണ്ടും വരുമോ എന്ന പേടി ഉള്ളില്‍ ഉണ്ടായേക്കും. പിന്നെ അദ്ദേഹം എന്നെക്കാളും നല്ലൊരു പങ്കാളിയെ അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കുതന്നെ തോന്നിയിരുന്നു. ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ചു. അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ ദാമ്പത്യം മുന്നോട്ടുപോവുകയാണ്. -ആര്യ

Read More

മോദി പറഞ്ഞത് അനുസരിച്ചു; വിവാഹത്തിന് മുൻപ് സുപ്രധാന തീരുമാനമെടുത്ത് രാകുൽ പ്രീത് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ അനുസരിച്ച് വിവാഹത്തിനായി എടുത്ത ചില തീരുമാനങ്ങൾ മാറ്റി നടി രാകുൽപ്രീത് സിംഗ്. വിദേശത്ത് വച്ച് ആഘോഷമായി വിവാഹം നടത്താം എന്ന തീരുമാനമാണ് മോദിയുടെ വാക്കുകൾ കേട്ട് രാകുൽ മാറ്റിയത്. രാകുൽപ്രീതും നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയും തമ്മിലുള്ള വിവാഹം വിദേശത്ത് നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് മോദി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. ഈ വാക്കുകൾ അനുസരിച്ച് രാകുലും പ്രതിശ്രുത വരനും വിവാഹം ഗോവയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 22-നാണ് ഇവരുടെ വിവാഹം. ഏകദേശം ആറു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് രാകുൽപ്രീതും ജാക്കി ഭഗ്‌നാനിയും വിവാഹം വിദേശത്തു നടത്താൻ പദ്ധതിയിട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ വിദേശത്ത് നടക്കവെയാണ് രാകുൽപ്രീത് പ്രധാനമന്ത്രിയുടെ വാക്കുകൾ…

Read More

വേർപിരിയൽ വാർത്ത വ്യാജം; മുംബൈയിലേക്കു താമസം മാറുന്നത് എന്തിനെന്നു വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജ്യോതിക മുംബൈയിലേക്കു താമസം മാറ്റുന്നവെന്ന വാർത്തയാണു നടനും ഭര്‍ത്താവുമായ സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിക്കാൻ കാരണമായത്. ഇതില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണു ജ്യോതിക ഇപ്പോൾ. പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്‍റുകളാണ് മുംബൈയിലേക്കു ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക പറഞ്ഞിരിക്കുന്നത്. ‘ബോളിവുഡില്‍നിന്നു നിരവധി പ്രൊജക്റ്റുകള്‍ എന്നെ തേടിയെത്തുന്നുണ്ട്. മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്കു ലഭിക്കുന്നുണ്ട് . അവയെല്ലാം ഓരോന്നായി തീര്‍ത്തതിനു ശേഷം ചെന്നൈയിലേക്കു മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത്”- ഒരു അഭിമുഖത്തില്‍ ജ്യോതിക വ്യക്തമാക്കി. ബോളിവുഡില്‍ ജ്യോതിക നായികയായി വേഷമിട്ട ശെയ്ത്താൻ എന്ന ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണാണു ചിത്രത്തിൽ നായകനാകുന്നത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ളതായിരിക്കും ശെയ്‍ത്താൻ. സംവിധായകൻ വികാസ്‍ ബഹലിൻ…

Read More

സെൽഫി തരുമോ? ഒരുമ്മ തരാം, സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിന് ആരാധികയുടെ അപ്രതീക്ഷിത ചുംബനം; വീഡിയോ

ആരാധകരുടെ സ്നേഹപ്രകടനങ്ങൾ പലവിധത്തിൽ താരങ്ങളെ വട്ടംചുറ്റിക്കാറുണ്ട്. അപ്രതീക്ഷിതമായ പ്രതികരണങ്ങളായിരിക്കും ആരാധകരുടെ ഭാഗത്തുനിന്നും ചിലപ്പോഴൊക്കെ താരങ്ങൾ നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ബോളിവുഡ് നടൻ ബോബി ഡിയോളിനു നേരെയുള്ള ആരാധികയുടെ അതിരുവിട്ട സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോബിക്കൊപ്പം സെൽഫിയെടുക്കന്നതിനിടയിൽ അപ്രതീക്ഷിതമാ‌യി ചുംബിക്കുകയായിരുന്നു ആരാധിക. ബോബിയുടെ പിറന്നാളിനോടനുബന്ധിച്ച് തടിച്ചുകൂടിയ പപ്പാരാസികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു താരം. ഇതിനിടയിലാണ് സെൽഫി എടുക്കുന്നതിനായി ആരാധിക താരത്തെ സമീപിച്ചത്. സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ താരത്തിന്‍റെ കവിളില്‍ ആരാധിക ചുംബിക്കുകയായിരുന്നു. ഇതില്‍ താരം അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക അനിമൽ സിനിമയിൽ ബോബി അവതരിപ്പിച്ച വേഷം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതോടെ കൈനിറയെ ഓഫറുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയിലും ബോബിയാണ് വില്ലൻ.

Read More