എന്‍റെ പേര് മലയാളത്തിൽ രജിസ്റ്റർ ചെയ്യാൻ പതിനൊന്ന് വർഷമെടുത്തു; മഹിമ നമ്പ്യാർ

എന്‍റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്ന ടൈമിൽ ഗോപിക എന്നുതന്നെ ആയിരുന്നു പേര്. പിന്നെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്ത് അവർക്ക് ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുമ്പോൾ എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞ് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാറാണ് എനിക്ക് മഹിമ എന്ന പേരിടുന്നത്. അതുകഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ടു പേരുണ്ടെങ്കിൽ കരിയറിനു നല്ല വളർച്ച ഉണ്ടാകുമെന്ന്. അങ്ങനെ ഒരു പേരുകൂടി വയ്ക്കാൻ പറഞ്ഞു. അങ്ങനെയാണ് നമ്പ്യാർ എന്ന പേരുവരുന്നത്. പക്ഷേ അത് ഗുണം ചെയ്തു. മഹിമ എന്ന പേര് മലയാളത്തിൽ രജിസ്റ്റർ ചെയ്യാൻ 11 വർഷമെടുത്തു എന്ന് ഹിമ നന്പ്യാർ

Read More

അഭിനയരംഗത്ത് 18 വർഷം പൂർത്തിയാക്കി ഹണിറോസ്; ജീവിതത്തിലെ മറക്കാനാകാത്ത അധ്യായമെന്ന് താരം

അഭിനയരംഗത്ത് 18 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഹണി റോസ്. 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്‍റെ അരങ്ങേറ്റം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹണി റോസ് വേഷമിട്ടിട്ടുണ്ട്. റേച്ചലാണ് അണിയറയില്‍ ഒരുങ്ങുന്ന ഹണി റോസിന്‍റെ പുതിയ ചിത്രം. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിന്‍റെ ചിത്രീകരണം പൂർത്തിയായി. എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തറിയിച്ചത്. പാന്‍-ഇന്ത്യന്‍ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു എന്നാണ് ഹണി റോസ് കുറിക്കുന്നത്. എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങള്‍. പാന്‍-ഇന്ത്യന്‍ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വര്‍ഷത്തെ എന്‍റെ കരിയറില്‍ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകര്‍ഷകമായ കഥാപാത്രമാക്കി…

Read More

മൊത്തത്തില്‍ കൈയില്‍ നിന്നുപോയി

വിവാഹ നിശ്ചയത്തിന് അപ്പ എന്നെക്കുറിച്ചു സംസാരിച്ചതു കേട്ടപ്പോള്‍ മനസിലൂടെ ഒരുപാടു കാര്യങ്ങള്‍ കടന്നുപോയി. അതാണു കരഞ്ഞത്. അപ്പയും അമ്മയുമൊക്കെ എനിക്കെത്രത്തോളം പ്രാധാന്യം തരുന്നുവെന്നു മനസിലാക്കുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഞാന്‍ ജനിച്ച ശേഷം ആദ്യം എന്നെ എടുത്തത് അപ്പയാണ്. അതെല്ലാം നേരത്തെ അറിയാമെങ്കിലും പെട്ടെന്ന് വീണ്ടും കേട്ടപ്പോള്‍… പിന്നീട് ഡിജെയായി ചെല്ലക്കാറ്റേയുടെ ബിജിഎമ്മും. മൊത്തത്തില്‍ കൈയില്‍ നിന്നു പോയി. ഞാനും തരിണിയും കുടുംബത്തിനു വളരെ പ്രധാന്യം കൊടുക്കുന്നവരാണ്. ഞങ്ങള്‍ അടുക്കാനുള്ള ഒരു പ്രധാന കാരണവും അതാണ്. ഇഷ്ടം രണ്ടു വീട്ടുകാരെയും ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം എന്നായിരുന്നു. പങ്കാളിക്ക് എന്‍റെ കുടുംബവുമായി നല്ല ബോണ്ട് ഉണ്ടാകണം എന്നതും വലിയ ആഗ്രഹമായിരുന്നു. അതെല്ലാം സാധിച്ചു. ആം വെരി വെരി ഹാപ്പി. -കാളിദാസ് ജയറാം

Read More

കോർട്ട് റൂം ഡ്രാമയിൽ പങ്ക് ചേരാൻ സന്തോഷമാണ്; ഞാൻ വലിയ എഴുത്തുകാരിയല്ല; ശാന്തി മായാദേവി

ദൃശ്യത്തിന്‍റെ സമയത്ത് ജീത്തു സാറാണ് ഒരു ത്രെഡ് പറയുന്നത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം. കുറേ കാലമായുള്ള എന്‍റെ ആഗ്രഹമാണ് അതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ ആധികാരികമായി എടുക്കുന്ന ചിത്രമായിരിക്കണോ എന്ന് ഞാൻ സാറിനോട് ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടിയും നൽകി, എന്നാൽ അത് വളരെ ബോറായിരിക്കും എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. അത്തരമൊരു ചിത്രം വളരെ ഡ്രൈ ആയിരിക്കുമെന്നും പറഞ്ഞു. ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. എങ്കിലും ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്ക് ചേരാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതെന്‍റെ ഏരിയ ആണ്. ഞാൻ വലിയ എഴുത്തുകാരിയല്ല, എനിക്ക് എഴുതി പരിചയവുമില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ റിയലിസ്‌റ്റിക്കായി എടുക്കാമെന്നും, ഞാൻ കൂടെയുണ്ടല്ലോ എന്നുമായിരുന്നു ജീത്തു സാറിന്‍റെ മറുപടിയെന്നു ശാന്തി മായാദേവി പറഞ്ഞു.

Read More

‘ലൈഫ് ഓഫ് ജോ’ പൂജ നടത്തി; റിലീസിനായി കാത്ത് പ്രേക്ഷകർ

ജെപിആർ ഫിലിംസിന്‍റെ ബാനറിൽ ജോബി ജോസഫ് നിർമിച്ച് എ.പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രം ലൈഫ് ഓഫ് ജോയുടെ പൂജ ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ നടന്നു. നടൻ അലൻസിയർ ഭദ്രദീപം തെളിയിച്ചു. മുൻമന്ത്രി എസ്. ശർമ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.പെട്ടിലാമ്പട്ര, ബാച്ചിലേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം എപി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും തിരക്കഥയും കണ്ണൻ കരുമാല്ലൂർ, സന്തോഷ് കരുമാല്ലൂർ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂർ, ഡിഒപി മധു മടശേരി, എഡിറ്റിംഗ് അഖിൽ ഏലിയാസ്, സംഗീതം വിമൽ റോയ്, കോസ്റ്റ്യൂംസ് സുനിൽ റഹ്മാൻ, ആർട്ട് സ്വാമി, മേക്കപ്പ് മനോജ് ജെ മനു, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡിസൈൻ ഷിബിൻ സി ബാബു, പിആർഒ എംകെ ഷെജിൻ.

Read More

ഹാപ്പി ആനിവേഴ്‌സറി ബേബി; ഭാര്യക്ക് വിവാഹ വാർഷിക ആശംസയുമായി ദുല്‍ഖര്‍ സൽമാൻ

എണ്ണി നോക്കിയാല്‍ 12 വര്‍ഷമായി. തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മള്‍ ജീവിതം നയിക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ പറന്നു കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് അളന്ന് നോക്കുന്നത്. എല്ലാ ഉയര്‍ച്ചയും താഴ്ചയും ജയവും തോല്‍വിയുമൊക്കെ നോക്കും. ഈ വര്‍ഷവും നീ എന്‍റെയൊപ്പം എല്ലാ കാര്യത്തിനും പാറപോലെ ഉറച്ച് നിന്നുരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തു തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യും. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. ആ ഒരു ഗുണം എപ്പോഴും നിന്നിലേക്ക് എന്നെ കേന്ദ്രീകരിക്കുന്നു. ഹാപ്പി ആനിവേഴ്‌സറി ബേബി. ശാന്തയായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. എന്‍റെ ശക്തിയും എന്‍റെ അവതാരകയും പിന്നെ പറയാനാണെങ്കില്‍ ഡസന്‍ കണക്കിന് കാര്യങ്ങളുണ്ടാവും. ദുല്‍ഖര്‍ സൽമാൻ  

Read More

ഫീലിംഗ് ദി ക്രിസ്മസ് സ്പിരിറ്റ്; റെഡ് വൈൻ പോലെ ചുമന്ന് തുടുത്ത് മാളവിക മോഹനൻ

ഫാഷൻ ലോകത്തെ സ്റ്റൈലിഷ് താരമാണ് മാളവിക മോഹനൻ. ഗ്ലാമറസ് ലുക്കിൽ വന്ന് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടാറുണ്ട് താരം. മോഡേൺ ലുക്കിലും നാടൻ ലുക്കിലും താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. റെഡിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് മാളവിക ഇത്തവണ വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഫീലിംഗ് ദി ക്രസ്മസ് സ്പിരിറ്റ് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ചുവപ്പ് ഔട്ട്ഫിറ്റിൽ റെഡ് വൈൻ പോലെയുണ്ട് എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ക്രിസ്റ്റൽ വർക്കുകളുള്ള റെഡ് ഗൗണിൽ അതീവ സുന്ദരിയാണ് മാളവിക. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള താരം മലയാളത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. അതേസമയം നടിയുടെ കരിയറിയെ വലിയ ഹിറ്റ് സിനിമകളെല്ലാം വന്നിരിക്കുന്നത് തമിഴിൽ നിന്നാണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

മലയാളി പെൺകുട്ടിയെ നായികയാക്കി രാം ഗോപാൽ വർമ; അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി സിനിമ നിർമിക്കാൻ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ തീരുമാനിച്ചു. ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സാരി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടു. അഘോഷിന്‍റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്‍റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും തന്‍റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു ചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും…

Read More

ആ സീൻ കാണുമ്പോൾ അതേ ഫീൽ തന്നെ ഇപ്പോ‍ഴും തോന്നും…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് മീരാ ജാസ്മിൻ. വർഷങ്ങൾക്കിപ്പുറവും മീര അഭിനയിച്ച ചിത്രങ്ങൾ മലയാളികളുടെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിലുണ്ട്. അച്ചുവിന്‍റെ അമ്മ, കസ്തൂരി മാൻ, ഒരേ കടൽ തുടങ്ങി തുടരെ തുടരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മീര പ്രേക്ഷക മനസിൽ ഇടം നേടിയത്. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  കസ്തൂരിമാനിലെ പ്രിയംവദയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാനിടയില്ല. സിനിമയുടെ ആദ്യ ഭാഗത്ത് കാംപസിലൂടെ തകർത്തു നടന്ന കഥാപാത്രം പിന്നീട് സങ്കീർണമായ ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. പ്രിയംവദ കടന്നുപോകുന്ന മാനസിക സംഘർഷത്തിലൂടെ പ്രേക്ഷരും ഒപ്പം സഞ്ചരിച്ചതും മീരയുടെ അഭിനയ മികവ് കൊണ്ടുകൂടിയാണ്.  എന്നാൽ തന്‍റെ കരിയറിലെ സുപ്രധാനമായ ഈ ചിത്രത്തിന്‍റെ ഓർമകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. സിനിമയിൽ ഷമ്മി തിലകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ മീര കൊല്ലുന്ന ഒരു…

Read More

ഇതാര് മാലാഖയോ; വെള്ള ചിറക് വിടർത്തി മാലാഖയെ പോലെ പുതിയ ലുക്കിൽ പ്രിയ വാര്യർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ ലോകത്തേക്ക് പ്രിയ പ്രകാശ് വാര്യർ അരങ്ങേറ്റം കുറിച്ചത്. നായികയായും ഗായികയായും പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. മോഡലിംഗിൽ സജീവമായ പ്രിയാ പ്രകാശ് വാര്യരുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകാറുണ്ട്. ഈ വർഷം തെലുങ്കിന് പുറമെ പ്രിയയ്ക്ക് മലയാളത്തിൽ രണ്ടു സിനിമകളാണ് ഉണ്ടായിരിക്കുന്നത്. യാരിയാൻ-2 എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിൽ അരങ്ങേറിയതും ഈ വർഷം തന്നെയാണ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയാകാൻ പ്രിയയ്ക്ക് സാധിച്ചു. മലയാളത്തിനു പുറമെ താരം തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും സജീവമാണ്. ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ ലോകംമുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ…

Read More