എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി

കൊച്ചി: ഇന്ത്യയുടെ പേര് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണെന്നാണ് ഹരീഷ് കുറിച്ചത്. വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read More

കുലപുരുഷന്മാര്‍ പറയുന്നത് അംഗീകരിക്കുന്ന അനിയത്തി കുട്ടിയാണ് റെനീഷ ! യൂട്യൂബര്‍ ഉണ്ണി പറയുന്നതിങ്ങനെ…

നിരവധി ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്‌ബോസ്. ഈ പരിപാടിയുടെ അഞ്ചാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. സീസണിലെ കിടിലന്‍ മത്സരാര്‍ത്ഥിയായിരുന്നു റെനീഷ. ബിഗ്‌ബോസില്‍ റെനീഷ വിജയിക്കുമെന്ന് നിരവധി ആളുകള്‍ വിശ്വസിച്ചിരുന്നെങ്കിലും റണ്ണറപ്പാകാനേ റെനീഷയ്ക്ക് കഴിഞ്ഞുള്ളൂ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് റെനീഷ. ഇപ്പോഴിതാ റെനീഷയെ കുറിച്ച് യൂട്യൂബര്‍ ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് റെനീഷയെ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നതെന്ന് ഉണ്ണി പറയുന്നു. കുലപുരുഷന്മാര്‍ പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായിട്ടുള്ള അനിയത്തി കുട്ടി തന്നെയാണ് റെനീഷ. ബിഗ്‌ബോസില്‍ വെച്ച് എന്തെങ്കിലും പണി പറയുന്ന സമയത്ത് പറ്റില്ല, അത് താന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പറയാത്ത ഒരേയൊരു മത്സരാര്‍ത്ഥിയാണ് റെനീഷയെന്നും ഉണ്ണി പറയുന്നു. ഏതെങ്കിലും ടാസ്‌കിന്റെ ഇടക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാ എന്ന് പറഞ്ഞാല്‍ റെനീഷ എടുത്ത് കൊണ്ടുപോയി കൊടുക്കും. കാരണം റെനീഷ ശരിക്കും ഒരു…

Read More

അങ്ങനെ സിനിമ കരിയറാക്കി…

സിനിമയിൽ വന്നത് സിനിമ തന്നെ കരിയർ ആക്കണമെന്ന് കരുതിയല്ല. ഞാൻ വെള്ളിത്തിരയിലേക്ക് എത്തുന്നത് 25 വയസിന് ശേഷമാണ്. അതിനു മുമ്പ് അവതാരകയായി വന്നിട്ടുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് ബോബനും മോളിക്കും വേണ്ടി ഒരു ഹ്രസ്വ ചിത്രം ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ബന്ധവും ഈ മേഖലയുമായില്ല. മകൾ ജനിച്ച ശേഷമാണ് അഭിനയരംഗത്ത് സജീവമായത്. പരസ്യ ചിത്രങ്ങളാണ് ആദ്യം ചെയ്തു തുടങ്ങിയത്. അതുകൊണ്ട് അക്കാലത്ത് ചില സിനിമകൾ വേണ്ടെന്നു വച്ചിരുന്നു. പന്നീട് എപ്പോഴോ സിനിമയെ വളരെയേറെ സ്നേഹിച്ചു തുടങ്ങി. സിനിമയ്ക്കു വേണ്ടി കൂടുതൽ സമയം മാറ്റിവച്ചു തുടങ്ങി. അങ്ങനെയാണ് സിനിമ കരിയറാക്കാൻ തീരുമാനിച്ചത്. -ആശ അരവിന്ദ്

Read More

ജവാന്‍ റിലീസിനു മുന്നോടിയായി നയന്‍താരയ്‌ക്കൊപ്പം ഷാരൂഖ് ഖാന്‍ തിരുപ്പതിയില്‍

തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ജവാന്‍ സിനിമയുടെ റിലീസിന് മുന്നോടിയായി സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സിനിമയിലെ നായികയായ നയന്‍താരക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും മകള്‍ സുഹാനക്കുമൊപ്പമായിരുന്നു എസ്ആര്‍കെയുടെ ക്ഷേത്ര ദര്‍ശനം. വന്‍ ഭക്തജന തിരക്കിനിടയിലും തന്റെ പുതിയ സിനിമയുടെ വിജയത്തിനായി പ്രാര്‍ഥിക്കാനെത്തിയ ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെള്ള പൈജാമയും ജുബയും ധരിച്ചായിരുന്നു ബോളിവുഡ് താരത്തിന്റെ തിരുപ്പതി ദര്‍ശനം സിനിമയിലെ നായികയായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും മുമ്പ് പലതവണ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരിഖാന്‍ നിര്‍മ്മിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ റിലീസ് ചെയ്യും. വിജയ് സേതുപതി വില്ലാനായെത്തുന്ന സിനിമയില്‍ അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. വീഡിയോ കടപ്പാട്: ANI

Read More

എല്ലാ വർഷവും മുടങ്ങാതെ ഓണക്കോടി എത്തിച്ചു തരും; ഞാൻ കാത്തിരിക്കാറുണ്ട്

രാജുവേട്ടനെ (മണിയൻപിള്ള രാജു) എപ്പോഴാണ് ആദ്യം പരിചയപ്പെട്ടത് എന്ന കണക്കൊന്നും എനിക്ക് ഓർമയില്ല. എത്രയോ വർഷങ്ങളായി രാജുവേട്ടനുമായുള്ള സ്നേഹബന്ധം തുടങ്ങിയിട്ട്. എല്ലാ കാലത്തും എന്‍റെ കാര്യങ്ങൾ അദ്ദേഹം വിളിച്ച് അന്വേഷിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി, എന്‍റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ രാജുവേട്ടനും ചേച്ചിയും എനിക്ക് ഓണക്കോടി എത്തിച്ചു തരുന്നു. ഇതു കിട്ടാനായി ഒരു കൊച്ചു കുട്ടിയെപ്പോലെ എല്ലാ വർഷവും ഞാൻ കാത്തിരിക്കാറുണ്ട്-മഞ്ജു വാര്യർ

Read More

പേടി തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് മമിത

ചുരുങ്ങിയ സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് മമിത. നിവിൻ പോളി നായകനായ രമചന്ദ്രബോസ് ആൻഡ് കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മമിത. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു താരം. പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം -മമിത പറയുന്നു. ആളുകളെയാണോ കാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത മറുപടി പറയുന്നുണ്ട്. അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്‍റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ…

Read More

എനിക്ക് തുണി ഒന്നും ഉടുത്തില്ലെങ്കില്‍ അത്രയും സന്തോഷം ! എല്ലാവരും ‘ഒന്നുമില്ലാതെ’ ഫ്രീയായി നടക്കണമെന്നാണ് ആഗ്രഹമെന്ന് ഓവിയ

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഓവിയ. ബിഗ്‌ബോസിന്റെ തമിഴ്പതിപ്പിലൂടെയാണ് ഒവിയ തമിഴര്‍ക്ക് സുപരിചിതയായത്. ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാന്‍ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ തുറന്നു പറഞ്ഞിരുന്നു. ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു. മലയാളിയായ ഓവിയ ടെലിവിഷന്‍ അവതാരകയായാണ് സ്‌ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്‌ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ. സിനിമകളില്‍ ചെറിയ വേഷങ്ങളിലും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്. ഇപ്പോള്‍ തന്റെ പുതിയ വെബ് സീരീസായ ചൂയിംഗത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഓവിയ. ഇതിനിടെ താരം നല്‍കിയ പുതിയൊരു അഭിമുഖമാണ്…

Read More

കല്യാണം കഴിച്ചില്ലെന്നേയുള്ളൂ…പക്ഷെ എനിക്കൊരു മകളുണ്ട് ! തന്റെ മകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തി നടന്‍ വിശാല്‍

തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായ വിശാല്‍ പ്രായം 46 ആയെങ്കിലും ഇതുവരെ വിവാഹിതനായിട്ടില്ല. ഇടയ്ക്കിടെ താരത്തിന്റെ പേര് ഓരോ നടിമാരോട് ചേര്‍ത്ത് വരാറുണ്ട്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നടന്മാരില്‍ ഒരാളാണ് വിശാല്‍. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകളെ പൊതുവേദിയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റണ്‍ മേരി എന്ന തന്റെ മകളെ വിശാല്‍ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ വിവാഹിതനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, എനിക്ക് ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാല്‍ മകളെ വേദിയിലേക്ക് വിളിച്ചത്. മകളുടെ പേര് ആന്റണ്‍ മേരി എന്നാണെന്നും അവള്‍ ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ…

Read More

ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കാനൊരുങ്ങി വിജയ് ദേവരക്കൊണ്ട ! ‘ഖുഷി’യുടെ വിജയം താരം ആഘോഷിക്കുന്നതിങ്ങനെ

വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഖുഷി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്‌നേഹസമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്നാണ് ദേവരകൊണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് തുക കൈമാറാന്‍ ഒരുങ്ങുന്നത്. തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു കോടി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്. നടന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്. മുന്‍പും ആരാധകര്‍ക്കായി ദേവരകൊണ്ട സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ആരാധകര്‍ക്കായി വിനോദയാത്രകള്‍ ദേവരകൊണ്ട സംഘടിപ്പിക്കാറുണ്ട്. 100 ആരാധകരുടെ മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്. സാമന്തയും…

Read More

ഞാനിത് പ്രതീക്ഷിച്ചില്ല; സജിത മഠത്തിൽ

സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പലതരം കറികള്‍ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം. ഇത്തവണ വിധു വിൻസെന്‍റ് നല്‍കിയ ഓണം ഓഫറില്‍ സജി വന്നാല്‍ മതി സദ്യ ഞാനൊരുക്കും എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവള്‍ സദ്യ വാങ്ങിക്കാന്‍ തീരുമാനിച്ചത് എന്‍റെ ഭാഗ്യം. അവള്‍ ഏര്‍പ്പാക്കിയ കെടിഡിസിയുടെ സ്പെഷല്‍ സദ്യ പ്രതീക്ഷയെക്കാള്‍ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ! പായ്ക്കിംഗ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന എന്‍റെ പഴഞ്ചന്‍ സങ്കല്‍പ്പത്തെ അവര്‍ തകര്‍ത്തെറിഞ്ഞു. ഒരു ബോക്സ് കൊണ്ട് രണ്ടു പേര്‍ക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. -സജിത മഠത്തിൽ

Read More