അച്ഛൻ വളരെ സോഫ്റ്റാണ്, ഞാൻ പക്ഷെ തിരിച്ചാണ്; ഗോകുൽ സുരേഷ്

അച്ഛൻ വളരെ സോഫ്റ്റാണ്. ചില സമയങ്ങളിൽ ദേഷ്യപ്പെട്ടതും പുള്ളി ചെയ്ത സിനിമകളിലെ പരിവേഷവും കണ്ട് ദേഷ്യക്കാരാണെന്ന് ആളുകൾക്ക് തോന്നി. ഞാൻ പക്ഷെ തിരിച്ചാണ്. വളരെ അഗ്രസീവാണ്. സിനിമയിൽ വന്ന് കഷ്ടപ്പാടുകളൊക്കെ കണ്ടപ്പോൾ അത് കുറഞ്ഞു. സിനിമാ മേഖലയിൽ വന്നിട്ട് എന്നെക്കുറിച്ച് പരിധിയിൽ കൂടുതൽ ആക്ഷേപങ്ങൾ വന്നിട്ടില്ല. അച്ഛൻ ഒരു അഴിമതിക്കാരനായിരിക്കുകയും എനിക്കൊരു ഹെലികോപ്ടർ വരെ വാങ്ങിത്തരികയും ചെയ്തിട്ടാണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷെ എനിക്ക് എൻജോയ് ചെയ്യാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ ഞാൻ പ്രതികരിക്കും. ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് അച്ഛൻ രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്. അച്ഛൻ എന്തിനാണ് ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് അമ്മയോട് ഞാൻ ചോദിക്കുമായിരുന്നു. അച്ഛനോട് ചോദിക്കില്ല. അച്ഛനതാണ് ഇഷ്ടം. അച്ഛൻ സിനിമയിൽ നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം. -ഗോകുൽ സുരേഷ്.

Read More

അനുഷ്ക ആദ്യമായി മലയാള ചിത്രത്തിൽ

മലയാള സിനിമയിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കത്തനാര്‍. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജയസൂര്യയുടെ പിറന്നാള്‍ ദിനമായ ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. വന്‍ പ്രതികരണമാണ് വീഡിയോ ഇതിനകം നേടിയിരിക്കുന്നത്. അതിനിടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകര്‍. ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്‍റെ ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയിൽ താരം ജോയിൻ ചെയ്തതായി കാണിച്ചുകൊണ്ടുള്ളതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. ഫാന്‍റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്നാണു സൂചന. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽതന്നെ…

Read More

70 വയസ്സുള്ള മമ്മൂക്ക 68 കിലോയുള്ള സ്നേഹയെ പൊക്കിയെടുത്തു ! ക്രിസ്റ്റഫര്‍ സിനിമ തനിക്ക് പാരയായെന്ന് നടന്‍ പ്രസന്ന

മമ്മൂട്ടി നായകനായെത്തിയ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ തമിഴ്‌നടി സ്‌നേഹയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സ്നേഹ പറഞ്ഞ കാര്യത്തെ കുറിച്ചും തുറന്നുപറയുകയാണ് സ്നേഹയുടെ ഭര്‍ത്താവും നടനുമായ പ്രസന്ന. ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം സ്നേഹ അഭിനയിച്ചതോടെ തനിക്കാണ് പണി കിട്ടിയതെന്ന് പ്രസന്ന പറയുന്നു. ഈ സിനിമയില്‍ മമ്മൂട്ടി ചെയ്തത് താനും ചെയ്യണമെന്ന പറഞ്ഞ് ചലഞ്ചുമായാണ് സ്നേഹ എത്തിയതെന്ന് പ്രസന്ന പറയുന്നു. സിനിമയില്‍ സ്നേഹയുടെ കഥാപാത്രം മരിച്ചുകിടക്കുന്ന ഒരു സീനുണ്ട്. അപ്പോള്‍ സ്നേഹയെ ബെഡ്ഡില്‍ നിന്നും പൊക്കി കൊണ്ട് വന്ന് മമ്മൂക്ക ലിവിംഗ് റൂമിലെ സോഫയില്‍ കിടത്തി കരയുകയും ചെയ്യുന്നുണ്ട്. ഈ സീന്‍ കട്ട് കട്ട് ചെയ്ത് ചെയ്യാമെന്നായിരുന്നു സംവിധായകന്‍ മമ്മൂക്കയോട് പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് ഒറ്റ ഷോട്ടില്‍ സ്നേഹയെ എടുത്ത് കൊണ്ടുപോയി സോഫയില്‍ കിടത്തുകയായിരുന്നു. മമ്മൂക്കയെന്നും അദ്ദേഹത്തിന് 70 വയസ്സോളം പ്രായമുണ്ട്, സ്നേഹക്കാണെങ്കില്‍ 68 കിലോ…

Read More

മറവിരോഗം ബാധിച്ച് ഗാന്ധിഭവനില്‍ ആരോരുമില്ലാതെ ടിപി മാധവന്‍ ! പ്രിയനടന്റെ ഇപ്പോഴത്തെ അവസ്ഥ ആരുടെയും കണ്ണുനിറയ്ക്കും

മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നടന്മാരിലൊരാളാണ് ടിപി മാധവന്‍. ഒരു കാലത്ത് മലയാള സിനിമാരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹാസ്യനടനായും വില്ലനായുമെല്ലാം അദ്ദേഹം സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനോടകം 600 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടിപി മാധവന്‍. ഇപ്പോള്‍ പത്തനാപുരത്തുള്ള ഗാന്ധിഭവന്‍ അന്തേവാസിയാണ് ടിപി മാധവന്‍. അനാരോഗ്യവും അതിദാരിദ്രവുമായിരുന്നുടിപി മാധവനെ ഗാന്ധിഭവന്‍ അന്തേവാസിയാക്കിയത്. ഓര്‍മ്മ നശിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടുവര്‍ഷമായെങ്കിലും അദ്ദേഹത്തെ കാണാന്‍ ചുരുക്കം ചില സഹപ്രവര്‍ത്തകരെ വന്നിട്ടുള്ളൂവെന്നും അദ്ദേഹത്തിന് അവസാന കാലം വരെ ഗാന്ധി ഭവന്‍ ശുശ്രൂഷ നല്‍കുമെന്നും അമല്‍രാജ് പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയിലാണ് ടിപി മാധവന്‍ താമസിക്കുന്നത്. അവിടെ…

Read More

എവിടെയോ എന്തോ പാളിയതോടെ അദ്ദേഹം നോ പറഞ്ഞു! താൻ തകർന്നുപോയെന്ന് നവ്യ നായർ

മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ട നടിയാണ് നവ്യ നായർ. തന്‍റെ ജീവിതത്തിൽ ഉണ്ടായ വിഷമിപ്പിക്കുന്ന ഒരു സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. അതേപ്പറ്റി നവ്യ പറയുന്നതിങ്ങനെ… ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതിയിരുന്നു. രണ്ട് വർഷംകൊണ്ടാണ് എഴുതിത്തീർത്തത്. കാരണം രാത്രിയിൽ മാത്രമാണ് എഴുതാൻ സമയം കിട്ടിയിരുന്നത്. മാത്രമല്ല പണ്ട് മുതൽ സംവിധാനം എന്നത് എനിക്കൊരു അതിശയമായിരുന്നു. സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഫ്രണ്ട്‌ലി ആവുന്നതും സംസാരിക്കുന്നതും സംവിധായകരോടാണ്. സംവിധായകന്‍റെ റോളാണ് എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത്. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ സംവിധായകരിൽ പലരും എന്നിൽ ഒരു സംവിധായികയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കിന്‍റെ പുറത്താണ് ഞാൻ സ്ക്രിപ്റ്റ് എഴുതിയത്. സ്ക്രിപ്റ്റ് സിനിമയാക്കാൻ വേണ്ടി ഞാൻ കോഴിക്കോട് പോയി ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിനടുത്ത് കഥ പറഞ്ഞിരുന്നു. അദ്ദേഹം എട്ട് മണിയാണ് സമയം പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്‍റെ ഷൂട്ടൊക്കെ തീർന്നപ്പോൾ പത്ത്…

Read More

ജാൻവി കപൂറിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു ! വരൻ ആരെന്നറിയാമോ ?

നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്‍റെയും മകളായ ജാൻവി, അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്‍റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞു. കുറച്ചുകാലങ്ങളായി തന്‍റെ ബാല്യകാല സുഹൃത്തായ ശിഖർ പഹാരിയുമായി നടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ഇപ്പോഴിതാ, താരത്തെക്കുറിച്ചുള്ള ഒരു പ്രധാന വാർത്ത പുറത്തുവന്നിരിക്കുകയാണ്. കാമുകൻ ശിഖർ പഹാരിയുമായി ജാൻവി കപൂറിന്‍റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നാണ് അഭ്യൂഹം. ബോളിവുഡ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കാമുകൻ ശിഖർ പഹാരിയ്‌ക്കൊപ്പം ജാൻവി കപൂർ തിരുപ്പതി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളും പുറത്തുവരുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളിലാണ് ജാൻവി കപൂറും ശിഖർ പഹാരിയായും ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇവർ ദർശനം നടത്തുന്ന വീഡിയോകൾ വൈറലായിരുന്നു. വീഡിയോയിൽ കൈകൂപ്പുന്നതിനിടെ ഇവരുടെ വിരലിൽ…

Read More

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; നൃത്തവീഡിയോയുമായി നവ്യ നായർ

കൊച്ചി: “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി നടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നൃത്ത വീഡിയോ വൈറലാകുന്നു. തനിക്ക് നേരെ ഉയര്‍ന്ന് ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു നൃത്തവീഡിയോയോടൊപ്പമാണ് നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന കവിതാ ശകലം നവ്യ നായര്‍ പങ്കുവച്ചത്. “”നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞു കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.”-എന്നായിരുന്നു നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്‍റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും…

Read More

സീരിയൽ താരം അപർണ നായരുടെ മരണം: കൂടുതൽ മൊഴികൾ പരിശോധിക്കും

തിരുവനന്തപുരം: സിനിമ-സീരിയൽ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ മൊഴികൾ പരിശോധിക്കും. അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതിചേർക്കണോ എന്നും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർനടപടികളിലേക്കു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറയുന്നു. അതേസമയം ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരെ ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നസമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെ ത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Read More

‘ജയിലർ’ 600 കോടിയിലേക്ക് ! രജനിക്ക് ലാഭവിഹിതം; കലാനിധിമാരൻ സൂപ്പർതാരത്തെ നേരിൽ കണ്ട് ചെക്ക് കൈമാറി

ചെന്നൈ: “ജയിലർ’ സിനിമയുടെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ, നായകൻ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല‍്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം.

Read More

കഴിവുള്ളവർക്ക് അവസരമില്ല ! പ്രോഗ്രാമിനു വിളിച്ചവർ പറഞ്ഞ കാര്യം തുറന്നു പറഞ്ഞ് മനീഷ

നടിയും ഗായികയുമായ മനീഷ ബിഗ്ബോസ് സീസൺ അഞ്ചിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മനീഷയുടെ ഒരു തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. തനിക്ക് കലാരംഗത്തു നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മനീഷ പറയുന്നതിങ്ങനെ… വേദനകള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. നമുക്ക് ചുറ്റും നന്നായി പാടാന്‍ അറിയാവുന്ന ഒരുപാട് ഗായകരുണ്ട്. എന്നാല്‍ ടിവി തുറന്നാലോ സോഷ്യല്‍ മീഡിയ തുറന്നാലോ നമ്മളെല്ലാം സ്ഥിരം കാണുന്നത് മൂന്ന് നാല് മുഖങ്ങള്‍ മാത്രമാണ്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ആരും തുറന്നു കൊടുക്കാറില്ല. ഈയടുത്ത് ഒരു പ്രോഗ്രാമിന് വേണ്ടി ഒരു ടീം എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ എന്‍റെ പ്രതിഫലം ചോദിച്ചപ്പോള്‍ ഒരു തുക പറഞ്ഞു. ഇത്രയും തുക നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു 2000 രൂപ കൂടി കൂട്ടിക്കൊടുത്താല്‍ വേറൊരു പ്രമുഖ ആര്‍ട്ടിസ്റ്റിനെ വിളിക്കാമല്ലോ എന്നായിരുന്നു ആ കോര്‍ഡിനേറ്റര്‍ എന്നോട് പറഞ്ഞത്. ഒരു റിയാലിറ്റി ഷോയില്‍ മൂന്നോ നാലോ എപ്പിസോഡില്‍ മാത്രം വന്ന ഒരു…

Read More