ഞാൻ അത് കൊടുത്തപ്പോൾ മഞ്ജുവിന്‍റെ കണ്ണ് നിറഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാവാട എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിച്ച് രാത്രി നേരെ പാവാടയുടെ ലൊക്കേഷനിൽ വന്നു. രാവിലെ ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. പ്രതിഫലം കൊടുത്തിട്ടും മഞ്ജു വാങ്ങിയില്ല. ആ വർഷം ഞാൻ ഓണക്കോടി കൊണ്ടുകൊടുത്തു. അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ലെന്ന് പറഞ്ഞു. എന്‍റെയും കണ്ണ് നിറഞ്ഞ് പോയി. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഓണക്കോടി നൽകും. മഞ്ജു എവിടെയുണ്ടോ അവിടെ ഞാൻ കൊറിയർ അയച്ച് കൊടുക്കും. ഓണക്കോടി ധരിച്ച് ഫോട്ടോ എടുത്ത് എന്‍റെ…

Read More

ഇതുവരെ ലഭിച്ചതിനെല്ലാം നന്ദി ! തന്‍റെ സിനിമ അവാർഡ് നേടാത്തതിൽ പലർക്കും നിരാശയെന്ന് കങ്കണ

അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് ജേതാക്കളെൾക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്‍റെ ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും തനിക്ക് ഇതുവരെ ലഭിച്ച കാര്യങ്ങളിൽ താൻ എന്നെന്നും നന്ദിയുള്ളവളാണെന്നും കങ്കണ പറഞ്ഞു. ദേശീയ അവാർഡ് 2023 ലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തുടനീളമുള്ള എല്ലാ കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്നത് ഇത്തരമൊരു ആർട്ട് കാർണിവലാണ്. എല്ലാ ഭാഷകളിലും സംഭവിക്കുന്ന വളരെ പ്രധാനപ്പെട്ട ജോലികൾ അറിയുന്നതും പരിചയപ്പെടുത്തുന്നതും ശരിക്കും മാന്ത്രികമാണ്. എന്‍റെ തലൈവി എന്ന സിനിമ അവാർഡ് നേടാത്തതിൽ പലരും നിരാശരാണ്. ദയവായി അറിയുക, കൃഷ്ണൻ എനിക്ക് നൽകിയതിലും നൽകാത്തതിലും ഞാൻ എന്നെന്നും നന്ദിയുള്ളവളാണ്. എന്നെ ശരിക്കും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നിങ്ങൾ എന്‍റെ കാഴ്ചപ്പാടിനെയും അഭിനന്ദിക്കണം. കല ആത്മനിഷ്ഠമാണ്, ജൂറി അവരുടെ പരമാവധി ചെയ്തുവെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.…

Read More

ലവ് ലൈഫ് ! തന്റെ പുതിയ കാമുകനെ ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി അഭയ ഹിരണ്‍മയി

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരംതന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞത് അഭയയെ ഏറെ തകര്‍ത്തിരുന്നു. ഈ ബന്ധത്തിന്റെ പേരിലുടലെടുത്ത ആക്ഷേപം ഇരുവരും പിരിഞ്ഞതിനു ശേഷവും തുടര്‍ന്നിരുന്നു. പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. ഇപ്പോഴിതാ അഭയ ആ തീരുമാനം മാറ്റിയോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഭയുടെ പുതിയ പോസ്റ്റ് തന്നെയാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത് . പൂമ്പാറ്റയെന്ന ക്യാപ്ഷനോടെയാണ് അഭയ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഹാപ്പിനസ്, ട്രാവലര്‍, ലവ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.…

Read More

താമസിക്കുന്നതിനായി ലഭിച്ച ഹോട്ടൽ മുറിയിൽ ഒളികാമറ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി കൃതി ഖർബന്ദ

ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവം പുറത്തു പറഞ്ഞ് നടി കൃതി ഖർബന്ദ. ചിത്രീകരണത്തിനിടെ തനിക്ക് താമസിക്കുന്നതിനായി ലഭിച്ച ഹോട്ടൽ മുറിയിൽ ഒളികാമറ ഘടിപ്പിച്ചതിനെക്കുറിച്ചാണ് കൃതി വ്യക്തമാക്കിയത്. അതിനു പിന്നിൽ പ്രവർത്തിച്ചത് ആ ഹോട്ടലിലെ ജീവനക്കാർതന്നെയായിരുവെന്നും കൃതി പറയുന്നു.ഹോട്ടലിൽ ജോലി ചെയ്യുന്ന ഒരു പയ്യനായിരുന്നു. ഇതിനു പിന്നിൽ. എന്നാൽ അവന് ഒളിക്കാമറ സ്ഥാപിക്കാൻ അറിയില്ലായിരുന്നു. എനിക്ക് കിട്ടിയ മുറിയിലെ ടിവിയുടെ സെറ്റ് ഓഫ് ബോക്സിന് തൊട്ടു പിന്നിലായാണ് ഒളിക്കാമറ വച്ചിരുന്നത്. ഒറ്റനോട്ടത്തിൽതന്നെ ആർക്കും അത് കണ്ടുപിടിക്കാൻ കഴിയും. എന്നാലും ഞാനും എന്‍റെ സ്റ്റാഫും ശരിക്കും പേടിച്ചു പോയി. സാധാരണ ഹോട്ടലുകളിൽ താമസിക്കേണ്ടി വരുമ്പോൾ ലഭിക്കുന്ന മുറി ഞാൻ കൃത്യമായി പരിശോധിക്കുന്നത് പതിവാണ് – കൃതി വ്യക്തമാക്കി. ഒരു ആരാധകനിൽനിന്നുണ്ടായ വേദനപ്പിച്ച സംഭവവും അഭിമുഖത്തിനിടെ കൃതി പറഞ്ഞു. ഒരിക്കൽ ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ ഒരാൾ എന്നെ പിന്നിൽ…

Read More

ഇതൊന്നും സീരിയസായി എടുക്കാറില്ല, ഇപ്പോൾ ശീലമായി; ട്രോളുകളോട് പ്രതികരിച്ച് ഹണി റോസ്

ഇവന്‍റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ല, 75 ശതമാനം ട്രോളുകളും എന്നെ ബാധിക്കില്ല. പക്ഷെ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതുക്കും മേലാണ്. ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ. ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മയ്ക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി. എന്‍റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്. എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്‍റെ ശരീരം നശിപ്പിക്കുകയില്ല. വേറൊരാള്‍ക്ക് വേണ്ടി നമ്മള്‍ ജീവിക്കേണ്ടല്ലോ. – ഹണിറോസ്

Read More

ഞാൻ മലയാളത്തിൽ സംസാരിക്കുമ്പോൾ ഹിന്ദി പറയുന്ന ഭർത്താവ്; ഭാഷാ പ്രശ്നം തുറന്ന് പറഞ്ഞ് നിത്യ ദാസ്

ഭർത്താവിന് ഓവർ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്. പക്ഷെ ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാൻ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല. അതിന്‍റ പേരിൽ അദ്ദേഹം ഞങ്ങളെ വഴക്ക് പറയും. വഴക്ക് പറ‍ഞ്ഞുകൊണ്ടായിരിക്കും അദ്ദേഹം വീണ്ടും വൃത്തിയാക്കുക. ഞങ്ങൾ ഇപ്പോൾ അദ്ദേഹം വഴക്ക് പറയുമ്പോൾ അത് മൈൻഡ് ചെയ്യാതെയായി. ഭർത്താവിന്‍റെ വീട്ടുകാർക്ക് ഞാൻ മലയാളം പറയുന്നതിനോട് താൽപര്യമില്ല. ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ വന്ന് പറയും ഓൺലി ഹിന്ദിയെന്ന്. ഭർത്താവിന്‍റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകൾ മനോഹരമാണ്. മകൾ ജനിക്കുന്നതിന് മുമ്പുതന്നെ അവൾക്ക് നൈന എന്ന പേര് ഞാൻ കണ്ടുവച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവൾക്ക് പൂച്ചക്കണ്ണുകൾ ലഭിച്ചു. -നിത്യ ദാസ്

Read More

ജോലിചെയ്യാൻ താത്പര്യം; അഭിനയിക്കുന്നുണ്ടോയെന്ന് വിളിച്ച് ചോദിക്കാമായിരുന്നെന്ന് മിയ

മാറിനിൽക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറിനിൽക്കുകയാണെന്ന് തോന്നുന്നില്ല. എന്‍റെ അനുഭവത്തിൽ പറയുകയാണെങ്കിൽ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതൽ ഞാൻ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഇത്രയും നാളായിട്ടുപോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോൾ സംശയത്തോടെയാണ് ആളുകൾ വിളിക്കുക. നമ്മൾ അഭിനയിക്കാൻ പോകുമോ എന്നൊക്കെയാണ് അവരുടെ സംശയം. അടുത്തിടെ എന്നെ ഒരാൾ വിളിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ. പക്ഷേ കുഞ്ഞൊക്കെ ആയതിനാൽ വരുമോയെന്നൊക്കെ സംശയിച്ചിരുന്നുവെന്ന്. എന്തിനാണ് ഞാൻ വരില്ലെന്ന് സ്വയം കരുതിയത് എന്നായിരുന്നു ഞാൻ ചോദിച്ചത്. അഭിനയിക്കുന്നുണ്ടോയെന്ന് വിളിച്ച് ചോദിക്കാമല്ലോയെന്ന് ചോദിച്ചു. ആ സിനിമ ഞാൻ ചെയ്യുകയും ചെയ്തിരുന്നു. നമ്മൾ വരില്ലെന്ന് മറ്റുള്ളവർ കൂടി കരുതുന്നതാണ് പ്രശ്നം. അല്ലാതെ കല്ല്യാണം കഴിഞ്ഞതിനാൽ നടിമാർ ഓടി മാറുന്നത് മാത്രമാണ് പ്രശ്നം എന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ച് ജോലി ചെയ്യാൻ താത്പര്യപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ…

Read More

ലേലുഅല്ലു…ലേലുഅല്ലു..! ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്‍റെയും വിലക്ക് നീക്കി

കൊച്ചി: ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്‍റെയും സിനിമ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തുകയില്‍ ഇളവ് വരുത്തി. ശ്രീനാഥ് ഭാസി രണ്ടു സിനിമയ്ക്ക് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കുമെന്ന് അറിയിച്ചു. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണു ഷെയ്‌നെ വിലക്കാൻ കാരണമായത്.

Read More

കാണാന്‍ കൊള്ളാവുന്ന നടിമാര്‍ക്ക് സിനിമയില്‍ ഗൗരവമുള്ള വേഷങ്ങള്‍ കിട്ടാത്തത് വിചിത്രം ! തമന്നയുടെ തുറന്നു പറച്ചില്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര സുന്ദരിമാരിലൊരാളാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ ഇടം സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തമന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജാണ് ചാര്‍ത്തിവെച്ചിരിക്കുന്നതെന്ന് താരം പറയുന്നു. ഇക്കാര്യം വളരെ വിചിത്രമായാണ് തനിക്ക് തോന്നുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍ പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്.…

Read More

അങ്ങനെ ചെയ്യുന്നത് അഡ്ജസ്റ്റ്മെന്‍റുകളേക്കാൾ നല്ലതാണ്; കിരൺ റത്തോഡ്

നല്ല സിനിമകൾ ഞാൻ നിരസിച്ചിട്ടുണ്ട്. അന്ന് ‍ഞാൻ ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് സെറ്റിൽ ഡൗൺ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകർന്നു. അതിനിടെയാണ് എന്‍റെ സ്ട്രഗിളിംഗ് തുടങ്ങിയത്. പ്രണയത്തിലാകുമ്പോൾ പൊതുവെ സ്ത്രീകൾ ദുർബലരാകും. എങ്ങനെ ബാലൻസ് ചെയ്യണമെന്ന് അറിയില്ല. ഞാൻ വളരെ ഇമോഷണലാണ്. വളരെ സ്വകാര്യതയുള്ള വ്യക്തിയായി ഞാനിപ്പോൾ മാറി. ആളുകളെ ഒന്നും ബോധ്യപ്പെടുത്താറില്ല. എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകൾ കണ്ട് ആളുകൾ പലതും കരുതുന്നു. പക്ഷെ താനിവിടെയുണ്ടെന്ന് സിനിമാലോകത്തെ അറിയിക്കാനുള്ള വഴിയാണത്. ബിക്കിനി ധരിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. അഡ്ജസ്റ്റ്മെന്‍റുകളേക്കാൾ നല്ലതാണത്. അഡ്ജസ്റ്റ്മെന്‍റുകൾക്ക് ഞാൻ എതിരാണ്. കുടുംബത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ആളുകൾ മെസേജിൽ ചോദിക്കുന്നതുപോലെ ഞാൻ അവെയ്‌ലബിൾ അല്ല. ഒരിക്കലും ഞാൻ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ല. ആരൊക്കെ ബിക്കിനി ധരിക്കുന്നുണ്ട്. ഞാൻ ധരിക്കുമ്പോൾ മാത്രം എന്താണ് പ്രശ്നം.…

Read More