എനിക്ക് കംഫർട്ടബിളായി തോന്നണം; അമീഷ പട്ടേൽ

മുമ്പ് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു അമീഷ പട്ടേൽ. ഹൃത്വിക് റോഷന്‍റെ നായികയായി കഹോ ന പ്യാര്‍ ഹേ എന്ന സിനിമയിലൂടെ ആയിരുന്നു അമീഷയുടെ അരങ്ങേറ്റം. 2000 ല്‍ പുറത്തിറങ്ങിയ സിനിമ വമ്പൻ ഹിറ്റായതോടെ ഒറ്റ സിനിമ കൊണ്ട് അമീഷ ബോളിവുഡിലെ താരമായി. പിന്നീട് കൈനിറയെ അവസരങ്ങളാണ് അമീഷയെ തേടിയെത്തിയത്. ഗദ്ദാര്‍, ഭൂല്‍ ഭുലയ്യ, റേസ് 2, തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളില്‍ അമീഷ അഭിനയിച്ചു. 2008 വരെ ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്ന അമീഷ ഇടക്കാലത്ത് ഒരു ഇടവേളയെടുക്കുകയും തിരികെ വരികയും ചെയ്തു. ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. സൂപ്പര്‍ ഹിറ്റായി മാറിയ ഗദ്ദാറിന്‍റെ രണ്ടാം ഭാഗത്തിലൂടെയാണ് തിരിച്ചുവരവ്. തിരിച്ചു വരവിലും ഗംഭീര പ്രകടനം നടത്തി കൈയടി നേടുകയാണ് അമീഷ. സണ്ണി ഡിയോൾ നായകനായ ചിത്രം ബോക്സ്ഓഫീസ് റിക്കാർഡുകൾ തകർത്ത് പ്രദർശനം…

Read More

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാളത്തിൽനിന്നു പുരസ്കാരം നേടിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും. ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്‍റെ അഭിനന്ദനം എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. “ഹോം’, “നായാട്ട്’, “ചവിട്ട്’, “മൂന്നാം വളവ്’ എന്നിവ കണ്ടിരുന്നു, “ആവാസവ്യൂഹം’ സിനിമയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍- മമ്മൂട്ടി എഴുതി. അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാല്‍ കുറിച്ചു. അല്ലു അര്‍ജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബീറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാല്‍ “ആര്‍ആര്‍ആര്‍’, “റോക്കട്രി’ പ്രവര്‍ത്തകരെയും സന്തോഷം അറിയിച്ചു. അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (പുഷ്‍പ) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ഗംഗുഭായ് കത്തിയാവഡി) കൃതി സനോണും (മിമി). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു.…

Read More

ദുൽഖർ എന്നെ കാണുന്നത് അനിയനെപ്പോലെ; ഗോകുൽ സുരേഷ്

ദുൽഖറിന്‍റെ ഒരു സ്റ്റാർഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിംഗ് ഓഫ് കൊത്ത. മോളിവുഡിന്‍റെ സുൽത്താനല്ലേ ദുൽഖർ. ദുൽഖർ എന്നെ അനിയനെപോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെതന്നെ അങ്ങനെയൊരു ബന്ധമാണുള്ളത്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്. ഈ സിനിമയുടെ പ്രമോഷൻ സമയത്തൊക്കെ ആ ബോണ്ടിംഗ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. ഞാൻ എന്‍റെ അച്ഛന് നൽകുന്നത് പോലെ ഒരു ബഹുമാനംതന്നെയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും നൽകുന്നത്. 

Read More

നിത്യ മേനോൻ വിവാഹത്തിനായി ഒരുങ്ങുന്നു? വരനെ തിരഞ്ഞ് ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. മലയാളിയായ നിത്യ ബംഗളൂരുവിലാണ് ജനിച്ച് വളർന്നത്. ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് അന്യഭാഷകളിലും സജീവമായി. അവിവാഹിതരായ താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് 35കാരിയായ നിത്യ. നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വീണ്ടും അഭ്യൂഹങ്ങൾ പരക്കുകയാണ്. നടിയുടെ ബാല്യകാല സുഹൃത്തുമായി വളരെ നാളുകളായി പ്രണയത്തിലാണെന്നും വരൻ മോളിവുഡിലെ ഒരു സ്റ്റാർ ഹീറോ കൂടിയാണെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇതാദ്യമായല്ല നിത്യ മേനോന്‍റെ വിവാഹവാർത്ത ഗോസിപ്പ്കോളങ്ങളിൽ നിറയുന്നത്. നിത്യാ മേനോന്‍റെ വിവാഹത്തെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം അത് നിരസിച്ചിരുന്നു. പുതിയ റിപ്പോർട്ടുകളിൽ പറയുന്ന നിത്യാ മേനോന്‍റെ സീക്രട്ട് മാൻ ആരാണെന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു വർഷം മുമ്പ് ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് തിയറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ…

Read More

മികച്ച നടൻ അല്ലു അർജുൻ; ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാർ; ഇന്ദ്രൻസിന് പ്രത്യേക പരാമർശം

ന്യൂഡൽഹി: 69-മാത് ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. റോക്കട്രി ദ് നമ്പി എഫക്ടാണ് മികച്ച ചിത്രം. നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മികച്ച മലയാളചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തെരഞ്ഞെടുക്കപ്പെട്ടു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച പുതുമുഖ സംവിധായകനായി മേപ്പടിയാൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ വിഷ്ണു മോഹനാണ്. മികച്ച തിരക്കഥകൃത്തായി ഷാഹുൽ കബീർ(നായാട്ട്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ…

Read More

എന്‍റെ പ്രണയം ശരിയായിരുന്നു;  വീട്ടിൽ പ്രശ്നമായപ്പോൾ തന്നെ വിവാഹം കഴിച്ചെന്ന് ചിപ്പി

പ്രണയത്തിന്‍റെ കാര്യം വീട്ടിൽ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു. വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലേ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടിൽ പ്രശ്നമാകും എന്ന് മനസിലായപ്പോൾതന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു. എന്‍റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് വീട്ടുകാർക്ക് മനസിലായി. ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അധികം വൈകാതെ തന്നെ വീട്ടിൽ അംഗീകരിച്ചു. ചെയ്തിരുന്ന ഒന്നുരണ്ടു സിനിമകൾ തീർത്തിട്ടായിരുന്നു വിവാഹം. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് ഞാൻ ആക്റ്റീവ് ആയത്. -ചിപ്പി

Read More

കോവളത്തെ പാറപ്പുറത്ത് കൈകോർത്തു നിന്നു; ശോഭനയുമൊത്തുള്ള ദുരനുഭവം പങ്കുവച്ച് റഹ്മാൻ

ശോഭനയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. യഥാർഥത്തിൽ ഇത് ഞങ്ങളുടെ സെക്കന്‍ഡ് ലൈഫാണ്. തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ചിത്രീകരണം കോവളത്തായിരുന്നു. അവിടെ ഒരു പാറ കണ്ടിട്ട് ഞങ്ങൾ അതിന് മുകളിൽ കയറി ഷൂട്ട് ചെയ്തു. നന്നായി തിരമാല അടിക്കുന്നുണ്ടായിരുന്നു. അവിടെ കയറുന്നത് അപകടമാണെന്ന ബോര്‍ഡൊക്കെ ഉണ്ടായിരുന്നു. എല്ലാ ഭാഷയിലും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ല. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തിരമാല കുറവായിരുന്നു. പിന്നീട് ഒരു തിരമാല അടിച്ചപ്പോള്‍ ഞാനും ശോഭനയും താഴേക്ക് വീണു. ഒരു കൈയില്‍ ശോഭനയേയും പിടിച്ച് നില്‍ക്കുകയായിരുന്നു ഞാൻ. അവിടെയുള്ളവര്‍ ഓടി വന്നാണ് ഞങ്ങളെ രക്ഷിച്ചത്. പാറയിൽ ഇടിച്ച് ചില പരുക്കുകൾ ഒക്കെ സംഭവിച്ചിരുന്നു.

Read More

വെറും അഞ്ച് മിനുറ്റ് കൊടുത്താല്‍ അഞ്ച് പേജ് ഡയലോഗ് കാണാതെ പഠിക്കും ! ആ മൂന്നു നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍പിള്ള രാജു

ഡയലോഗ് പഠിക്കുന്നതില്‍ അതിസമര്‍ഥരായ തന്റെ സഹപ്രവര്‍ത്തകരായ നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍ പിള്ള രാജു. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സുധീര്‍ കുമാര്‍ എന്ന സ്വന്തം പേരിനേക്കാള്‍ മണിയന്‍പിള്ള രാജു എന്നറിയപ്പെടുന്ന നടന്‍. രാജു എന്ന് വിളിക്കാമെങ്കിലും, മണിയന്‍പിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയില്‍ ഒട്ടേറെ അനുഭവസമ്പത്തുള്ള നടന്‍ കൂടിയാണ് അദ്ദേഹം പിന്നില്‍ നിന്നും അഭിനേതാക്കള്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ചില സിനിമയ്ക്കുള്ളിലെ സിനിമയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ കൊടുത്ത ഡയലോഗ് എത്ര നീളമുള്ളതായാലും അത് കാണാപാഠം പഠിച്ചു മാത്രം ലൊക്കേഷനില്‍ എത്തുന്ന നടന്മാരുണ്ട്. അത്തരത്തില്‍ മൂന്നു പേരെ കുറിച്ച് മണിയന്‍പിള്ള ഒരിക്കല്‍ ഒരു ടി.വി പരിപാടിയ്ക്കിടെ തുറന്നു പറഞ്ഞിരുന്നു. അഞ്ച് പേജ് ഡയലോഗ് കാണേണ്ട താമസം, അത് പഠിച്ചെടുക്കുന്ന മൂന്നു നടന്മാരെയാണ് താന്‍ ഇതുവരെ കണ്ടിട്ടുള്ളത് എന്നാണ് രാജു പറയുന്നത്.…

Read More

ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞാൽ ഓടിപ്പോയി കാരവാനിൽ കയറും; അഞ്ജലിക്ക് ചിലത് പറയാനുണ്ട്

സ്വാഭാവിക അഭിനയംകൊണ്ട് തെന്നിന്ത്യയിൽ ശ്രദ്ധനേടിയ നടിയാണ് അഞ്ജലി. അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ് അഞ്ജലിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. തമിഴിനും മലയാളത്തിനുംപുറമെ തെലുങ്ക്, കന്നഡ, ഭാഷകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഇന്‍റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അഞ്ജലി മനസ് തുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. എന്നെ സംബന്ധിച്ച് ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്രത്തോളം പോകുമെന്ന് അറിയില്ല. എന്‍റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്നും എനിക്കറിയില്ല. അങ്ങനെ ഇന്‍റിമേറ്റ് രംഗങ്ങൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഷോട്ടിനുശേഷം ഞാന്‍ കാരവനിലേക്ക് ഓടിപ്പോവും. അവിടെയിരുന്ന് കുറേനേരം കരഞ്ഞ ശേഷമാണ് ഞാന്‍ അടുത്ത ഷോട്ടിന് വരാറുള്ളത്. എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളുടെ കാര്യത്തില്‍ എനിക്ക് ആ ആശങ്കയില്ല. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. ഒരുപാട്…

Read More

ഇത് പണിയാകുമെന്ന് ഭാര്യ പറഞ്ഞിരുന്നു ! തന്റെ പുതിയ ലുക്ക് വൈറലായതിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നതിങ്ങനെ…

നടന്‍ വിനയ്‌ഫോര്‍ട്ടിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു ലുക്കില്‍ വേദിയില്‍ എത്തിയത്. താരത്തിന്റെ ലുക്ക് നിമിഷന്നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയായിരുന്നു. ഇപ്പോള്‍ അതേപ്പറ്റി സംസാരിക്കുകയാണ് നടന്‍. രാമചന്ദ്ര ബോസ് ആന്റ് കോ’ എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ ആണ് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. അപ്പന്‍ സിനിമയുടെ സംവിധായകന്‍ മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം. ഒരു സാങ്കല്‍പ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആന്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തന്റെ മേക്കോവറായിരുന്നു അത് എന്ന് നടന്‍ പറയുന്നു. ഇത് ഇങ്ങനെ വൈറല്‍ ആവും എന്ന് കരുതിയില്ല. ‘പെരുമാനി’ എന്ന ചിത്രത്തില്‍ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്. സിനിമയ്ക്കു വേണ്ടി ഇത്തരത്തിലൊരു മേക്കോവര്‍ ചെയ്തിരിക്കുമ്പോള്‍…

Read More