കടുവയുടെ മേൽ തലചായ്ച്ച് രാധിക; തലയിൽ കൈവച്ച് ആരാധകർ

ക്ലാസ്മേറ്റ്സ് എന്ന സിനിമയിൽ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് രാധിക. വിവാഹത്തോടെസിനിമയില്‍നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിയില്‍ സെറ്റിലാണ്. ഏറെനാളുകൾക്കുശേഷം വാര്യർ ചിത്രം ആയിഷയിലൂടെ സിനിമയിലേക്ക് മടങ്ങിവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ഒറിജിനൽ കടുവയുടെ ദേഹത്തു തല ചായ്ച്ചു കിടക്കുന്ന രാധികയാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇൻസ്റ്റഗ്രാം പേജിലാണ് രാധിക ഈ ചിത്രവുമായി എത്തിയത്. പടം കണ്ടതും ‘എന്‍റെ പൊന്നോ’ എന്ന് പറഞ്ഞ് തലയിൽ കൈവച്ച് കമന്‍റ് ചെയ്തവരുമുണ്ട്. നീണ്ട ഉറക്കവും ഒരു നല്ല പൊട്ടിച്ചിരിയും എന്തിനും പരിഹാരമാണ് എന്നാണ് ക്യാപ്‌ഷൻ. സ്ഥലം നമ്മുടെ നാടല്ല, തായ്‌ലൻഡ് ആണ്. ഇവിടുത്തെ ടൈഗർ പാർക്കിൽ വളരെ എളുപ്പം ഇടപഴകാൻ പറ്റുന്നവിധം പരിശീലനം ലഭിച്ച കടുവയുണ്ട്. ഇങ്ങോട്ടു യാത്ര ചെയ്യുന്നവർ എല്ലാരും കടുവയുടെ കൂടെ പോസ്…

Read More

പ്രമുഖ നടനു മുന്നിൽ അത്രയ്ക്ക് താഴേണ്ട കാര്യമുണ്ടോ എന്ന് തോന്നി

കലണ്ടർ എന്ന സിനിമ ചെയ്തശേഷം മറ്റൊരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നു. അതിന് വേണ്ടി മലയാളത്തിലെ ഒരു പ്രമുഖ നടന് പുറകെ ഞാൻ കുറെ നടന്നു. അയാളുള്ള ലൊക്കേഷനുകളിൽ എല്ലാം പോയി കാരവാനിന് മുന്നിൽ കാത്ത് നിൽക്കും. ഞാൻ ഒരു അറിയപ്പെടുന്ന നടനായിട്ടുപോലും മറ്റുള്ളവരെപ്പോലെ കാരവാനിനു മുമ്പിൽ കാത്ത് നിൽക്കേണ്ടി വന്നു. ഒരു ഒന്ന് ഒന്നര വർഷമായപ്പോൾ എനിക്ക് അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങി. അത്രയ്ക്ക് താഴേണ്ട കാര്യമുണ്ടോ എന്ന തോന്നലും ഉണ്ടായി. മാത്രമല്ല ഇത്രയൊന്നും സ്ട്രെയിൻ ഇല്ലാതെ എനിക്ക് തമിഴിൽ സിനിമ ചെയ്യാനുള്ള സഹാചര്യമുണ്ടായിരുന്നു. പുതിയ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും അതിനെ സ്വീകരിക്കാൻ മനസുള്ള പ്രേക്ഷകരാണ് തമിഴ്നാട്ടിലുള്ളത്. രണ്ട് കോടിക്ക് താഴെയുള്ള സിനിമയാണെങ്കിലും സ്വീകാര്യതയും മാർക്കറ്റ് ചെയ്യാൻ സാധ്യതയുമുണ്ടെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ആ നടന്‍റെ പേര് വെളിപ്പെടുത്തി ഒരാളെ…

Read More

ഭർത്താവ് മുസ്തഭയ്ക്കൊപ്പം നോമ്പ് കാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയാമണി

അടുത്തിടെ ഞാൻ ഫാസ്റ്റിംഗ് ചെയ്തു. മുഹറത്തിനായിരുന്നു അത്. എന്‍റെ ഭർത്താവും കുടുംബവും നോമ്പ് എടുക്കുന്നുണ്ടായിരുന്നു. അവർ മസ്കറ്റിലാണ്. ഇത് പറയുമ്പോൾ ഞാൻ മതം മാറിയെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാൻ ഹിന്ദുവാണ്. പക്ഷെ ആ നോമ്പിനു പിന്നിലെ ആശയം എനിക്കിഷ്ടമായി. ആ ദിവസമാണ് മൗലാന ഹുസൈൻ രക്തസാക്ഷിയായത്. ഞങ്ങൾ നോമ്പ് എടുക്കുകയാണെന്ന് ഭർത്താവ് പറഞ്ഞു. എനിക്കും നോമ്പെടുക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നാലരയ്ക്ക് ഫാസ്റ്റിംഗ് തുടങ്ങി.

Read More

ഇത് ഭാര്യയുടെ ഡിസൈനിംഗ്; ഓണം ലുക്കിൽ ജയസൂര്യയും സരിതയും

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ജയസൂര്യയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സരിത ഫാഷന്‍ ഡിസൈനിംഗില്‍ തന്‍റേതായ ഒരു ശൈലി തീര്‍ത്തയാളാണ്. ഇപ്പോഴിതാ ഓണം ലുക്കില്‍ തിളങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങള്‍. സരിത തന്നെ ഡിസൈന്‍ ചെയ്ത ട്രെന്‍ഡിംഗ് വസ്ത്രങ്ങളിലാണ് ഇരുവരും തിളങ്ങുന്നത്. കട്ട താടിയും നീളൻ മുടി പുറകില്‍ കെട്ടി കൂളിംഗ് ഗ്ലാസും ധരിച്ച് ബേബി പിങ്ക് കുര്‍ത്തയും അതേ കരയിലുള്ള മുണ്ടും ധരിച്ചാണ് ജയസൂര്യ തിളങ്ങുന്നത്, ബേബി പിങ്ക് പ്രിന്‍റ് കേരളസാരിയും കോമ്പോ ബ്ലൗസും ധരിച്ചാണ് സരിതയുടെ തിളക്കം. പരമ്പരാഗത നെയ്ത്തുകൾ ആധുനിക സൗന്ദര്യശാസ്ത്രത്തെ കണ്ടുമുട്ടുന്നു എന്ന ക്യാപ്ഷനും നല്‍കിയാണ് സരിത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read More

വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ‘അയാള്‍ അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു’ ! അന്നെനിക്ക് നോ പറയാന്‍ പറ്റിയില്ല; ദുരനുഭവം വെളിപ്പെടുത്തി ഉര്‍ഫി

വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ കൊണ്ട് ആളുകളുടെ പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകിയെ പോലെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഉര്‍ഫി ഒരഭിമുഖത്തില്‍ വ്യക്തമാക്കി. ‘നിരവധി വേട്ടക്കാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. നോ പറയാന്‍ നമുക്ക് ധൈര്യം വേണം. അല്ലെങ്കില്‍ അവര്‍ മുതലെടുപ്പ് നടത്തും. ചില ആളുകള്‍ എന്നോടത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി. പക്ഷേ, പലപ്പോഴും എനിക്കതിനായില്ല’. ഉര്‍ഫി പറഞ്ഞു. തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന്‍ ഓഡീഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്തുതരം ഓഡീഷനാണിതെന്ന് കരുതി.…

Read More

വിജയകരമായ ദാമ്പത്യജീവിതത്തിനായി സണ്ണിലിയോണിയുടെ വക ‘ടിപ്‌സ്’ ! ഭര്‍ത്താവ് എല്ലാതരത്തിലും തന്നെ തൃപ്തയാക്കുന്നുവെന്ന് താരം

പോണ്‍ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരമായിരുന്ന സണ്ണിലിയോണി പിന്നീട് ആ മേഖല വിട്ട് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായ സണ്ണിയ്ക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്. ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോണി പങ്കു വെയ്ക്കുകയാണ്. ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത് അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണി പറയുന്ന ടിപ്‌സുകള്‍ പോണ്‍ താരമായിരുന്നതിനാല്‍ തനിക്ക് സിനിമയില്‍ തുടക്ക കാലത്ത് ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നതായി നടി മുമ്പ്…

Read More

ഗര്‍ഭിണിയായപ്പോള്‍ അവരെക്കൊണ്ട് അയാള്‍ അത് അലസിപ്പിച്ചു ! നരകതുല്യമായിരുന്നു ശ്രീവിദ്യയുടെ ജീവിതമെന്ന് സംവിധായകന്‍ കെ പി കുമാരന്‍

മലയാളി സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകങ്ങളിലൊന്നായി മലയാള സിനിമയില്‍ നിലകൊണ്ട നടിയായിരുന്നു ശ്രീവിദ്യ. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളികളുടെ ചര്‍ച്ചകളില്‍ താരം ഇന്നും സജീവ സാന്നിദ്ധ്യമാണ്. ശ്രീവിദ്യ വിടപറഞ്ഞിട്ട് 17 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. അത്രയും നിഷ്‌ക്കളങ്കയായ ഒരു സത്രീയായിരുന്നു അവരെന്ന് പലപ്പോഴും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അവരുടെ ജിവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടിയുടെ വിവാഹ ജീവിതം വലിയൊരു പരാജയമായിരുന്നെന്നും, താരത്തെ ഭര്‍ത്താവ് പറ്റിക്കുകയായിരുന്നെന്നുമാണ് പലരും പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സംവിധായകന്‍ കെപി കുമാരന്റെ വാക്കുകളാണ് വൈറലാകുന്നത്. ശ്രീവിദ്യയുടെ ജീവിതത്തില്‍ നിരവധി പ്രണയ പരാജയങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അതിലൊന്ന് സാക്ഷാല്‍ ഉലകനായകന്‍ കമലഹാസനുമായുള്ളതായിരുന്നു. കെ.പി കുമാരന്റെ വാക്കുകള്‍ ഇങ്ങനെ… പ്രണയ പരാജയങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങ് സെറ്റുകളിലേക്ക് ആഡംബര കാറുകളില്‍ എത്താറുള്ള ജോര്‍ജ്ജ് എന്ന വ്യക്തിയെ ശ്രീവിദ്യ വിവാഹം ചെയ്തു. ജോര്‍ജുമായുള്ള വിവാഹത്തിന് പിന്നാലെ അന്യ മതസ്ഥനെ…

Read More

യോഗിയുടെ കാല്‍തൊട്ടു വണങ്ങിയും അഖിലേഷിനെ ആലിംഗനം ചെയ്തു സ്റ്റൈല്‍മന്നന്‍ ! ഇനി യാത്ര അയോധ്യയിലേക്ക്

ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുന്ന സ്റ്റൈല്‍മന്നന്‍ രജനികാന്തിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച്സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് രജനികാന്ത് അഖിലേഷ് യാദവിനെ സന്ദര്‍ശിക്കാനെത്തിയത്. തുടര്‍ന്ന് രജനികാന്ത് അയോധ്യ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലര്‍’ സിനിമ കണ്ടിരുന്നു. ലക്‌നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു രജനികാന്തുമായുള്ള കൂടിക്കാഴ്ച. ഇതിനു പിന്നാലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ അഖിലേഷ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ആളുകള്‍ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. മൈസൂരുവിലെ എഞ്ചിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു. ”ഒന്‍പതു വര്‍ഷം മുന്‍പാണ് അഖിലേഷിനെ മുംബൈയില്‍ വച്ച് ആദ്യമായി കാണുന്നത്. അന്നു മുതല്‍ സൗഹൃദമുണ്ട്. ഫോണിലൂടെ സൗഹൃദം പുതുക്കാറുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് ഇവിടെ ഒരു ഷൂട്ടിംഗിനു വന്നിരുന്നെങ്കിലും, അന്ന്…

Read More

മമ്മൂട്ടിക്ക് എന്നോട് എന്തോ വിരോധം; 20 വർഷമായി ഒന്നിച്ച് സിനിമകൾ ചെയ്തിട്ടില്ല: കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ. മമ്മൂട്ടിയുടെ ആരാധകനാണ് ഞാൻ. ഒരു റോൾ മോഡൽ ആയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. വ്യക്തിപരമായും മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹം തന്നോട് എന്തോ അകലം പാലിക്കുന്നു. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല- ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞു. പക്ഷെ അതിലൊന്നും തനിക്ക് ഒരു കുഴപ്പമില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായി ഒന്നിച്ച് സിനിമ ചെയ്തിട്ട് ഇപ്പോൾ 20 വർഷങ്ങളായി. മുന്പ് ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അങ്ങനെ സംഭവിക്കുന്നില്ല. ദി കിംഗ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ ചെയ്തത്. അമ്മയുടെ മീറ്റിംഗിൽ കാണുമ്പൊൾ സംസാരിക്കും. പിന്നെ ഞാൻ അവസരങ്ങൾ ആരോടും പോയി ചോദിച്ചിട്ടില്ല. മമ്മൂട്ടിക്ക് 36 വയസുള്ളപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്ന് പരിചയപ്പെട്ടു, അന്ന്…

Read More

ഒരിടത്തും ഇടിച്ചു കയറാതെ തന്നെ ആൾക്കൂട്ടിത്തിനു മുന്നിലെത്തി, സ്വന്തം പ്രതിഭ തന്നെയാണ് ആധാരം…ഓർമകളിൽ സിദ്ദിഖ്

എസ്. മഞ്ജുളാദേവി വർഷങ്ങൾക്കു മുമ്പാണ് ഈ രംഗം. സിദ്ധിഖ് ലാലിന്‍റെ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ പുറത്തിറങ്ങിക്കഴിഞ്ഞു. സിദ്ധിഖും ലാലും സിനിമയിൽ അവരുടെ സാന്നിധ്യം അടയാളപ്പെടുത്തിത്തുടങ്ങിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഒന്നും ലഭിച്ച് തുടങ്ങിയിട്ടില്ല. ഈ സമയത്താണ് ലാലിന്‍റെ സഹോദരിയുടെ വിവാഹം. വിവാഹത്തിന് വീട്ടുകാർ കഷ്ടപ്പെട്ട് ഒരുക്കിവച്ചിരുന്ന പൊന്നിൽനിന്നു കുറച്ച് നഷ്ടപ്പെടുന്നു. സഹോദരിയുടെ ഒരു ബ്രേസ്‌ലെറ്റ് കാണാതെയാകുന്നു. വരന്‍റെ വീട്ടുകാർ പൊന്നും പണവുമൊന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പറഞ്ഞ വാക്ക് നിറവേറ്റുന്നതിൽ പിഴവ് വന്നപ്പോൾ കുടുംബം വല്ലാതെ വിഷമിച്ചു. ഈ വിഷമവും നിരാശയുമായിട്ടാണ് സ്ഥിരം താവളമായ മയൂര പാർക്ക് എന്ന ലോഡ്ജിൽ ലാൽ എത്തുന്നത്. അവിടേക്ക് കടന്നുവന്ന സിദ്ധിഖ് ഒരു പണപ്പൊതി ലാലിന്‍റെ കൈയിൽ കൊടുത്ത ശേഷം “”കല്യാണം അടുക്കുകയല്ലേ പണത്തിന് ആവശ്യമുണ്ടാകുമല്ലോ’’ എന്ന് പറയുന്നു. പണം കണ്ട് സന്തോഷം സഹിക്കുവാൻ വയ്യാതെ കരഞ്ഞുപോയ നിമിഷം എന്നാണ് ഇതേക്കുറിച്ച് ലാൽ…

Read More