ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന്‍ വീണ്ടും മലയാളത്തില്‍

ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗതനായ ആല്‍വിന്‍ ഹെന്‍റി സംവിധാനം ചെയ്യുന്ന ക്രിസ്‌റ്റി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ നാനു വരലക്ഷ്മി എന്ന കന്നട ചിത്രത്തിലും പേട്ട, മാസ്റ്റർ, എന്നീ തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ബോളിവുഡ് ചിത്രത്തിലും മാളവിക അഭിനയിച്ചു. അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ മാളവിക ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോകൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്നാണ് മാളവിക നായികയാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി…

Read More

പരാമർശത്തിൽ ഖേദം! ഇത്തരം പ്രയോഗങ്ങൾ ഇനി ആവർത്തിക്കില്ല; മമ്മൂട്ടി

സംവിധായകൻ ജൂഡ് ആന്‍റണിയെ ബോഡി ഷെയിമിംഗ് നടത്തി എന്ന ഒരു വിഭാഗത്തിന്‍റെ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 2018ന്‍റെ ട്രെയിലർ ലോഞ്ചിൽ ‘ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണെ’ന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇത് ബോഡി ഷെയ്മിംഗാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശത്തിനാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്. പ്രിയരെ കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്‍റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി. അദ്ദേഹം കുറിച്ചു. മമ്മൂട്ടിയുടെ വാക്കുകൾ വളച്ചൊടിക്കരുതെന്നും അദ്ദേഹം ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളാണതെന്നുമായിരുന്നു വിഷയത്തില്‍ ജൂഡ് ആന്‍റണി പ്രതികരിച്ചത്. <i>മമ്മൂക്ക എന്‍റെ മുടിയെക്കുറിച്ചു പറഞ്ഞത്…

Read More

എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതി; നമുക്കു പാർക്കാം മുന്തിരിത്തോപ്പുകളിലെ ഓർമ പങ്കുവെച്ച് ശാരി

മോഹൻലാലിനോടൊപ്പം നമുക്കു പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ അന്ന് അഭിനയിക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷാ പ്രശ്‌നം ഉള്ളതുകൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും കൂൾ ആയിരുന്നു. സംവിധായകനും (പത്മരാജൻ) കൂൾ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്‍റെ സിനിമയിൽ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്. റൊമാൻസും ഇന്‍റിമേറ്റ് സീനുകളും ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതിയെന്ന് ഉണ്ടായിരുന്നു. ഭാഷാ പ്രശ്‌നമുള്ളത് കൊണ്ടുതന്നെ അതിന്‍റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാൻ പാടില്ല എന്നൊക്കെ ആയിരുന്നു മനസിൽ. -ശാരി

Read More

എല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടു പോകും, പിന്നെ വിളിക്കില്ല; ഇപ്പോൾ എല്ലാം ശീലമായെന്ന് അനന്യ

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് അറിയില്ല. പക്ഷെ കുറേ നല്ല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുറേ ഉയർച്ചതാഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്. ഇതെല്ലാം ഒരു പാഠമായിട്ടാണ് കാണുന്നത്. സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എക്സൈറ്റ് ചെയ്യിച്ച കഥകൾ വന്നിരുന്നില്ല. എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽനിന്ന് പോയിട്ടുണ്ട്. ജീവിതത്തിലൂടെ കടന്ന് പോവുന്ന എല്ലാ കാര്യങ്ങളും പഠിക്കാനുള്ള സാഹചര്യങ്ങൾ ആണ് ഒരുക്കുന്നത്. തയാറെടുത്തോളൂ പടം തുടങ്ങുകയാണെന്ന് പറഞ്ഞിട്ട് നമ്മളോട് വിളിച്ചുപോലും പറയാതെ ഷൂട്ടിംഗ് വേറെ ആളെ വച്ച് നടത്തിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശീലമായി. ഇടവേള വന്നപ്പോഴും മലയാളത്തിൽ സിനിമ ചെയ്തില്ലെന്നേ ഉള്ളൂ. വർഷം ഒരു സിനിമ എങ്കിലും മറ്റ് ഭാഷകളിൽ ചെയ്തിരുന്നു. ഇന്നും എന്നെ അറിയുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും നാടോടികളും എങ്കേയും എപ്പോതും ആണ് മനസിൽ. മലയാളത്തിൽ അങ്ങനെ ലഭിച്ച ഒരു സിനിമ ശിക്കാർ ആണ്. -അനന്യ

Read More

ഞാനതിൽ നാണിക്കുന്നില്ല; മറ്റ് നടിമാർ പറയാൻ മടിച്ചത് തുറന്ന് പറഞ്ഞ് ശ്രുതി ഹസൻ

പെര്‍ഫെക്ട് ലുക്കിലായിരിക്കുക എന്നതു താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഈ പെര്‍ഫെക്ഷന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറിപോലുള്ള വഴികള്‍ തേടാൻ അവര്‍ നിര്‍ബന്ധിതരാകും. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിരവധി പേര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. ചിലര്‍ തങ്ങളുടെ സര്‍ജറികളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയാറാകുമ്പോള്‍ ചിലര്‍ അതു മറച്ചുവയ്ക്കും. ചിലരൊക്കെ സര്‍ജറി ചെയ്തതിന് പിന്നീട് കുറ്റബോധത്തോടെ ഓര്‍ക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ താന്‍ ചെയ്ത സര്‍ജറിയെക്കുറിച്ച് തുറന്ന് പറയുകയും അതില്‍ താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത താരമാണ് ശ്രുതി ഹാസന്‍. നിന്‍റെ ശരീരത്തില്‍ എതൊക്കെ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു. അത് നിങ്ങള്‍ അറിയേണ്ട കാര്യമല്ലെന്നാണ് ശ്രുതി പറഞ്ഞത്. നിങ്ങള്‍ വലിയ ശല്യമായതിനാല്‍ പറയാം, എന്‍റെ മൂക്ക് മാത്രമാണ്- ശ്രുതി പറഞ്ഞു. പിന്നീട് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍…

Read More

പ്രേക്ഷകരുടെ മനസില്‍ പ്രണയത്തിന്‍റെ തിരയിളക്കി  ചൂടൻ ഗാനരംഗവുമായി പത്താൻ

പ്രേക്ഷകരുടെ മനസില്‍ പ്രണയത്തിന്‍റെ തിരയിളക്കി പത്താനിലെ ചൂടന്‍ ഗാനരംഗം. ഷാരൂഖ് ഖാനും ദീപിക പദുകോണും ഇഴചേര്‍ന്ന “ബെഷരംഗ് രംഗ്…’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പ്രണയത്തിന്‍റെയും രതിയുടെയും ശരീരഭാഷ രചിക്കുകയാണ് വെള്ളിത്തിരയില്‍ ദീപികയും ഷാരൂഖും. വ്യത്യസ്ത ലുക്കിലാണ് താരങ്ങള്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പച്ച ബിക്കിനിയിലും ഗോള്‍ഡന്‍ ബിക്കിനിയിലും ദീപിക ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ശരീരസൗന്ദര്യം എടുത്തകാണിക്കുന്ന മറ്റു കോസ്റ്റ്യുമകളും ദീപിക ഗാനചിത്രീകരണത്തിനായി ഉപയോഗിക്കുന്നു. നൃത്തച്ചുവടുകളും ദീപികയും ഷാരൂഖും ചേര്‍ന്നുള്ള ഇന്‍റിമേറ്റ് സീനുകൾ മനസില്‍ പ്രണയത്തിന്‍റെ തീപ്പൊരി പെയ്യിക്കുന്നതുമാണ്. ഗാനരംഗത്തിന്‍റെ വീഡിയോ ലിങ്ക് ഷാരൂഖ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഗാനരംഗം കണ്ടത്. ഷാരൂഖും വ്യത്യസ്ത ഗെറ്റപ്പിലാണ് ഗാനരംഗത്ത് എത്തുന്നത്. ഒരു സ്പാനിഷ് ബീച്ചിലാണ് ഗാനം ചിത്രീകരിച്ചത്. വിദേശനര്‍ത്തകരും ഗാനരംഗത്തില്‍ ഉണ്ട്. വൈഭവി മെര്‍ചന്‍റ് ആണ് കോറിയോഗ്രഫി…

Read More

എല്ലാം തുടങ്ങിയത് അവിടെവച്ച്; കോഹ്ലി താമശക്കാരനും ഇന്‍റലിജന്‍റുമെന്ന് അനുഷ്ക ശർമ

വിരാട് എന്‍റെ സുഹൃത്ത് ആയിരുന്നു. വിരാട് എന്‍റെ വീട്ടിലേക്ക് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വന്നിട്ടുണ്ട്. പക്ഷെ, അതിനപ്പുറം ആളുകള്‍ അറിയാത്ത കാര്യമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു. അവന്‍ അഹങ്കാരിയാണെന്ന് കരുതി. ഞാനും അവന്‍റെ മുന്നില്‍ അഹങ്കാരി ആയി അഭിനയിച്ചു. കാരണം അവന്‍ ടഫ് ആവുന്നതിന് മുമ്പ് എനിക്ക് മേല്‍ക്കൈ നേടണം എന്നായിരുന്നു. പക്ഷെ, പരിചയപ്പെട്ടപ്പോള്‍ കോഹ്‌ലി വളരെ തമാശക്കാരനും ഇന്‍റലിജന്‍റും ആയിരുന്നു. അത് മൂന്ന് ദിവസത്തെ ഷൂട്ട് ആയിരുന്നു. ഇതിനിടെ എന്‍റെ പുതിയ വീടിന്‍റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ സുഹൃത്തുക്കളെ ക്ഷണിച്ചു. ഞാന്‍ അവനെയും ക്ഷണിച്ചു. അവിടെവച്ചാണ് എല്ലാം തുടങ്ങിയത്. അവിടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ, അവെരാന്നും വാര്‍ത്തയില്‍ വന്നില്ല.- അനുഷ്‌ക ശര്‍മ

Read More

എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്; ഇപ്പോഴും അത് പിന്തുടരുന്നെന്ന് ലാൽ ജോസ്

ഞാനൊരിക്കല്‍ മുതിര്‍ന്നയാളുടെ അച്ഛന്‍ വേഷം ചെയ്യാമോയെന്ന് മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അന്നത് വിസമ്മതിച്ച താരം പിന്നീട് പൃഥ്വിരാജിന്‍റെ അച്ഛനായി അഭിനയിച്ചു. എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്. ആ നിര്‍ഭാഗ്യം ഇപ്പോഴും വിടാതെ പിന്തുടരുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്നോട് ഏറ്റവും ഫ്രണ്ട്‌ലിയായി പെരുമാറിയിരുന്ന ഒരാളായിരുന്നു ലാലേട്ടന്‍. വിഷ്ണുലോകം, ഉള്ളടക്കം, മാന്ത്രികം പോലെ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്‍റ് ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും ഹാപ്പിയായിരുന്ന സെറ്റായിരുന്നു അത്. അന്നൊക്കെ ലാലേട്ടന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ അടുത്തുവന്നിരുന്ന് തമാശയൊക്കെ പറയുമായിരുന്നു. നമ്മളോടു വഴക്കിടുകയും ചിലപ്പോള്‍ കളിക്കാന്‍ വരികയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ, ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ പത്തൊമ്പത് കൊല്ലം വേണ്ടിവന്നു. (വെളിപാടിന്‍റെ പുസ്തകം). ഇതിന്‍റെ ഇടയില്‍ ഞങ്ങള്‍ പല സിനിമകളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല.…

Read More

എന്തു കണ്ടിട്ടാണെന്ന് അറിയില്ല…

സിനിമ എനിക്ക് സ്വപ്‌നമായിരുന്നു. ചെറിയ പ്രായത്തിലെ ഓരോരുത്തർ കാണാൻ കൊള്ളാമല്ലോ, സിനിമയിൽ അഭിനയിക്കാമല്ലോ എന്നൊക്കെ ചോദിച്ച് നമ്മളെ മോഹിപ്പിക്കും. ഞാൻ ഒരു നാട്ടിൻപുറത്തുകാരിയാണ്. നമ്മളൊക്കെ സിനിമയിൽ എത്തുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷെ അങ്ങനെയൊരു മോഹം അന്ന് എനിക്ക് ഉണ്ടായിരുന്നു. എന്‍റെ ഭാഗ്യം കൊണ്ടാവണം, വിനയൻ സാറിന്‍റെ പടം തൊടുപുഴയ്ക്ക് അടുത്ത് ഷൂട്ട് വന്നു. അപ്പോൾ അദ്ദേഹത്തെ ജസ്റ്റ് ഒന്ന് പോയി കാണാം എന്ന ഉദ്ദേശത്തിൽ പോയി കണ്ടു. ഡാഡിയും വന്നു. അന്ന് അദ്ദേഹം, ‘കുട്ടിയല്ലേ ഇപ്പോഴെങ്ങനെയാ നായികയൊക്കെ ആവുന്നത്, പ്ലസ് ടു ആവട്ടെ’ എന്ന് പറഞ്ഞു. അതിലൊരു പ്രതീക്ഷ തോന്നി. വീണ്ടും പത്തിൽ പഠിക്കുമ്പോൾ ഞാൻ അച്ഛനെ ചാക്കിട്ട് പിടിച്ചിട്ട് ഒന്നൂടെ ഫോട്ടോസ് ഒക്കെ കൊണ്ടുപോയി കാണിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് അത് സംഭവിക്കുന്നത്. എനിക്കുണ്ടായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ മനസിലാവുക വിനയൻ സാറിന് തന്നെയാകും.…

Read More

പാര്‍വതി വീണ്ടും ബോളിവുഡിലേക്ക്…

മലയാളത്തില്‍ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പാർവതി ഇപ്പോള്‍. അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. ‘സ്വപ്‌ന ടീമിനൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുളള മനോഹരമായ ചിത്രം പാര്‍വതി പങ്കുവച്ചിരിക്കുന്നത്. വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിമായ ചിത്രത്തിന്‍റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. പങ്കജ് ത്രിപതി, സഞ്ചന സങ്കി, പാര്‍വതി തിരുവോത്ത്, ജയ അഹ്‌സാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അവിക് മുഖോപാധ്യായായ് ആണ്. സംഗീതം ശന്തനു മൊയ്ത്ര.

Read More