കാളിദാസും തരുണിയും ലിവിംഗ് ടുഗെതര്‍? ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് താരദമ്പതികളെപ്പോലെ

കാളിദാസ് ജയറാമും തരുണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന് അഭ്യൂഹങ്ങള്‍! അടുത്തിടെ ചെന്നൈയിലെ ഫ്‌ളാറ്റില്‍നിന്ന് ഇരുവരും ഷോയില്‍ പങ്കെടുത്തതിനു പിന്നാലെയാണ് ഒരുമിച്ചു താമസം തുടങ്ങിയെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഒരുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. താരദമ്പതികളെപ്പോലെയായിരുന്നു കാളിദാസും തരുണിയും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലാകുകയും ചെയ്തു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതുമായി കാളിദാസോ, തരുണിയോ ഇരുവരുടെയും കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഓണത്തിന് കാളിദാസ് പങ്കുവച്ച കുടുംബചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ തരുണിയും ഉണ്ടായിരുന്നു. ആരാണ് തരുണി കലിംഗരായര്‍? മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരുണി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിണിയാണ്. ജയറാം-പാര്‍വതി താരദമ്പതികളുടെ മകനായ കാളിദാസ് സത്യന്‍ അന്തിക്കാടിന്‍റെ കൊച്ചു കൊച്ചു…

Read More

പിടിച്ചുകൊണ്ടു പോയി ആരും ബലം പ്രയോഗിച്ച് റേപ്പ് ചെയ്യില്ല! സുരക്ഷിതമാണ് സിനിമ മേഖല; സ്വാസിക

സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന സുരക്ഷിതമായ മേഖല തന്നെയാണ് സിനിമ മേഖലയെന്ന് നടി സ്വാസിക. ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായാൽ അവിടെ നിന്നും ശക്തമായി പ്രതികരിച്ച് അന്തസോടെ ഇറങ്ങി പോരുകയാണ് ചെയ്യേണ്ടത്. അതല്ലാതെ വർഷങ്ങൾ കഴിഞ്ഞു മീ ടുവുമായി വരികയല്ല ചെയ്യേണ്ടതെന്നും സ്വാസിക ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രിയെന്നും നടി കൂട്ടിച്ചേർത്തു. <i>ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നെ പറയാൻ കഴിയൂ. എന്‍റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന്…

Read More

ആർഭാടത്തിൽ മുങ്ങി വിവാഹദിനം ഇളിച്ചു നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു? സരയൂ ചോദിക്കുന്നു

മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണവും പട്ടുസാരിയുമുടുത്ത് വിവാഹദിവസം ആർഭാടമാക്കാൻ പെൺകുട്ടികൾക്കെങ്ങനെ മനസ് വരുന്നുവെന്ന് നടി സരയൂ. സ്വർണത്തിൽ മൂടാനും 50000 രൂപയുടെ സാരി ഉടക്കണമെന്നുമൊക്കെ ആഗ്രഹമുള്ളവർ സ്വയം അധ്വാനിച്ച് നേടണമെന്നും അല്ലാതെ അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സരയൂ പറഞ്ഞു. അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു??? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്… നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000ന്‍റെ സാരി വേണോ…. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ….അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം… അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച്…

Read More

ദിലീപിന്‍റെ തീരുമാനത്തിൽ അതൃപ്തി തോന്നി; സിഐഡി മൂസയിൽ നിന്നും ഇറങ്ങിപ്പോന്നു: സലിം കുമാർ

മലയാളി സിനിമ ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച ജോണി ആന്‍റണി ചിത്രം സിഐഡി മൂസയിൽ നിന്നും ഇറങ്ങിപ്പോന്ന കഥ പങ്കുവച്ച് നടൻ സലിം കുമാർ. തന്‍റെ കഥാപാത്രത്തെക്കുറിച്ചുളള നായകനും നിർമാതാവുമായ ദിലീപിന്‍റെ തീരുമാനത്തിൽ അതൃപ്തി പ്രകടപ്പിച്ചാണ് ഇറങ്ങിപ്പോന്നതെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാൻഡ് പ്രൊഡക്‌ഷൻസ് എന്നായിരുന്നു ദിലീപിന്‍റെ പ്രൊഡക്‌ഷന്‍റെ പേര്. രാവിലെ മുതൽ രാത്രി വരെ അവൻ ഇരുന്നു ആലോചനയാണ്. നമ്മൾ നാളെ എടുക്കാൻ പോകുന്ന സീൻ ഇതാണ് അതെങ്ങനെ എടുക്കും എന്നൊക്കെയാണ് ചർച്ച. അതിൽ ഞാനുമുണ്ടാകും. ഷൂട്ടിംഗിന് സെറ്റിലെത്തിയാൽ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. ഇത് കണ്ട് കണ്ട് ഞാൻ പ്രൊഡക്‌ഷന്‍റെ പേര് മാറ്റി ഗ്രാൻഡ് ആലോചന പ്രൊഡക്‌ഷൻസ് എന്നാക്കി. അന്നത്തെ കാലത്ത് നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ്…

Read More

ഹിഗ്വിറ്റ കോടതി കയറുന്നു; ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ

കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്‍റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്‍റെ എൻഒസി വേണമെന്ന്…

Read More

ചെറുപ്പത്തിൽ പഠിപ്പിസ്റ്റ്; അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു;  ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന

വലുതാകുന്പോള്‍ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചര്‍മാരൊക്കെ കരുതിയിരുന്നത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി ഇനി ഈ കുട്ടിയെ അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്. പൈലറ്റ് ആകണമെന്ന് ഞാന്‍ വീട്ടില്‍ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കില്‍ നല്ല എക്സ്പെന്‍സീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയില്‍ നില്‍ക്കുന്നു എന്ന ഒരു വാര്‍ത്തയും അച്ഛന്‍ എന്‍റെ മുന്പില്‍ കൊണ്ടുവന്നു വച്ചു. അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കണ്ണാടിക്ക് മുന്നില്‍നിന്ന് മോണോ ആക്‌ട് ഒക്കെ ആയിരുന്നു. അമ്മ ഇത് കണ്ടിട്ട് കണ്ണാടിക്കു മുന്നില്‍ കര്‍ട്ടന്‍ ഇട്ടു. എനിക്ക് എന്നെ സ്‌ക്രീനില്‍ കാണാനൊന്നും ഇഷ്ടമില്ല. -ലെന

Read More

പൃഥ്വിരാജ് എന്‍റെ ഹീറോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്

എന്‍റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍‌ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്‍റെ പ്രധാന കാരണം സുകുവേട്ടന്‍റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍‌ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിന്‍റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച്‌. –ലാലു അലക്സ്

Read More

ഞാന്‍ ഒരു ആക്ടര്‍ ആണ്, സിനിമ പ്രമോട്ട് ചെയ്യുന്നത് അല്ലല്ലോ എന്‍റെ ജോലി; അമലാപോളിന്‍റെ വാക്കുകൾ വൈറലാകുന്നു

മലയാളത്തിലൂടെ വന്നു തെന്നിന്ത്യൻ താരറാണിയായി ഉയർന്നുവന്ന താരമാണ് അമല പോൾ. മലയാളത്തില്‍ സഹനായിക വേഷങ്ങളില്‍ അഭിനയിക്കവെ ആണ് അമല തമിഴ് സിനിമയിലേക്ക് കടക്കുന്നത്. മൈന എന്ന സിനിമയിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റാൻ അമലയ്ക്കു കഴിഞ്ഞു. പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നായിക ആയാണ് അമലയെ കാണുന്നത്. റണ്‍ ബേബി റണ്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ അമല പോള്‍ വിജയക്കുതിപ്പ് തുടര്‍ന്നു. ഒരിടവേളയ്ക്കുശേഷം ഇപ്പോഴിതാ അമല പോള്‍ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ്. ടീച്ചര്‍ എന്ന മലയാള സിനിമയാണ് അമലയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. സിനിമയുടെ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അമല, ഇതിന്‍റെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്പോള്‍ ഇറിറ്റേഡഡ് ആവാറുണ്ട്. എന്നാൽ ചോദിക്കുന്ന വ്യക്തിയോട് ഇറിറ്റേറ്റഡ് ആവാറില്ല.…

Read More

ഇരുപതുകളില്‍ സ്വപ്‌നം നേടി, മുപ്പതുകളില്‍ അവനവനെ അറിഞ്ഞു; നാല്‍പ്പതുകളില്‍ താനിപ്പോൾ ഇങ്ങനെയെന്ന് വിദ്യാബാലൻ…

നാല്‍പ്പതിന് ശേഷം സ്ത്രീകളില്‍ നോട്ടിനെസ് കൂടുമെന്ന് പറയുന്നത് ശരിയാണ്. നാല്‍പ്പതിനുശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്‌സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ബോധവതികളാകുന്നത് കുറയുകയും അവനവനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നതുമാണ്. അത് ആനന്ദകരമാണ്. നമ്മള്‍ ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം.ഞാന്‍ പറയുന്നത് നാല്‍പ്പതിനുശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. ഞാന്‍ നേരെ തിരിച്ചാണ് പോകുന്നത്. ഞാന്‍ വളരെയധികം ഗൗരവക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നു. ലോകത്തിന്‍റെ ഭാരം ഇപ്പോള്‍ ഞാന്‍ എന്‍റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്‌നം നേടിയെടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം”. -വിദ്യ ബാലന്‍

Read More

കല്യാണം കഴിക്കാൻ താല്പര്യമില്ല; ഒരിക്കല്‍ മാത്രമാണ് കല്യാണം കഴിച്ചാലോയെന്ന് ആലോചിച്ചതെന്ന് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. താന്‍ കല്യാണം കഴിക്കാന്‍ ഉദേ്യശിക്കുന്നില്ലെന്ന് തുറന്ന് പറയുകയാണ് താരം. ഒരു തമിഴിന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം കല്യാണമെന്ന് ഉത്തരം നല്‍കിയത്. അമ്മ ഇക്കാര്യം ഇപ്പോഴും തന്നോട് പറയാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു.ഒരിക്കല്‍ മാത്രമാണ് കല്യാണം കഴിച്ചാലോയെന്ന് വിചാരം മനസില്‍ ഉണ്ടായത്. പ്രായം ആയി ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ലെന്നും ഒറ്റയ്ക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ് ആദ്യമായി കല്യാണം കഴിച്ചാലോയെന്ന് തോന്നിയതെന്ന് താരം പറഞ്ഞു. ഒന്നാലോചിച്ചെങ്കിലും അവസാനം താന്‍ വൃദ്ധ സദനത്തില്‍ പൊക്കോളാമെന്ന് അമ്മയോട് പറഞ്ഞെന്നും കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോയെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

Read More