അപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്…! ഗായത്രി അരുണ്‍ പറയുന്നു…

മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ടെന്‍ഷനൊന്നും ഫീല്‍ ചെയ്തില്ല. മൊത്തത്തില്‍ സെറ്റില്‍ ഒരു അച്ചടക്കം ഫീല്‍ ചെയ്യുമായിരുന്നു. അദ്ദേഹം സെറ്റിലുളള സമയം മുഴുവന്‍ അവിടെ ഒരു ഡിസിപ്ലിന്‍ ഉണ്ടായിരിക്കും. സെറ്റില്‍ അധികം ശബ്ദങ്ങളൊന്നും ഉണ്ടാവില്ല. അപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ എങ്ങനെയാണോ സ്‌ക്രീനില്‍ കാണുന്നത് അതേ ഒരു ഫീല്‍ തന്നെയായിരുന്നു. അദ്ദേഹം വളരെ കൂളായിട്ടാണ് എല്ലാവരോടും വന്ന് ഇടപഴകുന്നതും ഓരോ സജഷന്‍സ് ഒകെ കൊടുക്കുന്നതും. ഓരോ സൂക്ഷ്മമായിട്ടുളള കാര്യങ്ങള്‍ വരെ അദ്ദേഹം വളരെ നിരീക്ഷിച്ച് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ നില്‍ക്കുന്ന ആള്‍ക്ക് വരെ സജഷന്‍സ് തരും. -ഗായത്രി അരുണ്‍  

Read More

ആര്‍ക്കറിയാം…! ഓക്കെ പറയാന്‍ കാരണം അച്ഛന്‍റെ ആ ഫോട്ടോ; ബിജു മേനോന്‍ പറയുന്നു

തിയറ്ററുകളിലെത്തിയപ്പോള്‍ കൊവിഡ് മൂലം അധികമാരും കാണാതെ പോയ ചിത്രമായിരുന്നു “ആര്‍ക്കറിയാം’. എന്നാല്‍ പിന്നീട് ആമസോണ്‍ പ്രൈമിലൂടെ ചിത്രം വീണ്ടും എത്തിയപ്പോള്‍ സിനിമാസ്വാദകര്‍ ഞെട്ടിയിരുന്നു. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പുകളായിരുന്നു. ചിത്രത്തിലെ ബിജു മേനോന്‍റെ പ്രകടനമാണ് ഏറെ പ്രശംസിക്കപ്പെട്ടത്. ഇട്ടിയവിര എന്ന വൃദ്ധനായെത്തി മിന്നും പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവച്ചത്. തന്നോട് കഥ പറയുമ്പോള്‍ മനസിലുണ്ടായിരുന്നത് റോയിയുടെ വേഷമായിരുന്നുവെന്നാണ് ബിജു പറയുന്നത്. ഇട്ടിയവിരയ്ക്കായി തന്‍റെ അച്ഛനെയാണ് മാതൃകയാക്കിയയെതന്നും ഒരഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു. ചിത്രത്തിന്റെ കഥ പറഞ്ഞ് കഴിഞ്ഞ് സംവിധായകന്‍ ഇതില്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹമെന്ന് ബിജുവിനോടു ചോദിക്കുകയായിരുന്നു. അതെന്താ അങ്ങനൊരു ചോദ്യം. റോയി, അതല്ലേ എന്‍റെ കഥാപാത്രം എന്നായിരുന്നു ബിജു മേനോന്‍ നല്‍കിയ മറുപടി. മറ്റേ വേഷമായാലോ, ഇട്ടിയവിര എന്ന് സാനു തിരിച്ച് ചോദിച്ചു. അങ്ങേര്‍ക്ക് പത്തെഴുപത്തഞ്ചു വയസില്ലേ ഞാന്‍ ചെയ്താല്‍…

Read More

വിനയൻ സാർ നായകനാകാൻ വിളിച്ചത് ആ ചിത്രത്തിലെ ലുക്ക് ഇഷ്ടപ്പെട്ടിട്ട്..! സിജു വിൽസൺ

വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനായി നായകൻ സിജു വിൽസൺ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിനു ചേർന്ന ശരീരപ്രകൃതം രൂപപ്പെടുത്തിയെടുക്കാൻ മണിക്കൂറുകളോളം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും ആയോധന കലകള്‍ പരിശീലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കഥാപാത്രം കണ്ടാണ് വിനയന്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് വിളിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സിജു വിൽസൺ. ചിത്രത്തിലെ തന്‍റെ ലുക്ക് വിനയന് ഏറെ ഇഷ്ടമായെന്നും പിന്നീട് സംവിധായകന്‍ എ.കെ. സാജന്‍ മുഖാന്തരമാണ് വിനയനുമായി ബന്ധപ്പെട്ടതെന്നും താരം പറഞ്ഞു.

Read More

ആരാധികമാരെ കൂട്ടാന്‍  കൂട്ടുകാരുടെ വാക്കുകേട്ട മുകേഷ്!

മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മുകേഷ്. മുകേഷിനെക്കുറിച്ചുള്ള അതുവരെ ആര്‍ക്കുമറിയാത്ത ഒരു കഥ അടുത്തകാലത്ത് നടന്‍ ആസിഫ് അലി പങ്കുവച്ചിരുന്നു. തന്നോടൊരിക്കല്‍ മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്. ഒരഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫ് പറയുഞ്ഞത്.വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊല്ലം ടൗണ്‍ ഹാളില്‍ മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. എന്നാല്‍ ആ സമയം മുകേഷിന്‍റെ കൂട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഇപ്പോള്‍ തന്നെ അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. നാളെ നാടകത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വരും. അതിന് ശേഷം അവര്‍ നിന്നെ കഷ്ടപ്പെട്ട് വന്നു കാണണം. പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നല്‍കരുത്, കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം.…

Read More

ഈ ആക്രമം മനുഷ്യരാശിക്കെതിരേ…

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി നടി അഹാന കൃഷ്ണ.രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ ലോകം മുഴുവന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും മനുഷ്യരാണെന്നും അഹാന പറയുന്നു. അഹാനയുടെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരേ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളേക്കായി അവര്‍ പരിശ്രമിക്കുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നു വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ…

Read More

സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മളിലേക്ക് എത്തും…

മലയാള സിനിമയ്ക്ക് മികച്ച സിനിമകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിതിഭയാണ് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി പാടിയ ഗാനം പങ്കുവച്ച് സംവിധായിക ആയിഷ സുല്‍ത്താന. ഇരുവരുടെയും വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവച്ചത്. ഇതെന്‍റെ ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്… 🔥Happy wedding anniversary 🎉 കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.’അയ്യപ്പനും കോശിയും’ എന്ന വിജയചിത്രം…

Read More

മലരിന് ഓർമ തിരികെ ലഭിച്ചു, മേരിയുടെ സഹോദിയല്ല സെലിൻ; മറുപടിയുമായി സംവിധായകൻ

മലർ ജോർജിനെ തേച്ചതാണോയെന്നുള്ള സംശയം അൽഫോൻസ് പുത്രന്‍റെ പ്രേമം സിനിമ കണ്ടപ്പോൾ മുതൽ പ്രേക്ഷകരുടെ മനസിലുള്ള ചോദ്യമാണ്. സിനിമ റിലീസ് ചെയ്ത് ആറു വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് സംവിധായകൻ ഉത്തരം നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് ‘സൂപ്പർ’ എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്‌ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്‍റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന്…

Read More

അച്ഛനുറങ്ങാത്ത വീട് ! സലിംകുമര്‍ ആ റോളിലേക്കെത്തിയത് ഇങ്ങനെ…

ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലൂടെ കരിയര്‍ മാറിയ താരമാണ് സലിംകുമാര്‍. അതുവരെ കോമഡി റോളുകള്‍ ചെയ്ത താരത്തെ സീരിയസ് റോളിലേക്ക് സംവിധായകന്‍ കൊണ്ടുവരുകയായിരുന്നു. ശക്തമായ ഒരു പ്രമേയം പറഞ്ഞ് ഒരുക്കിയ ചിത്രം സലീംകുമാറിന്‍റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയിലാണ് ലാല്‍ജോസ് ഈ സിനിമ ചെയ്തത്. സാമുവേല്‍ എന്ന കഥാപാത്രമായി സലിംകുമാര്‍ അഭിനയിച്ച അച്ഛനുറങ്ങാത്ത വീട് നിരൂപക പ്രശംസകളും പ്രേക്ഷകപ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രം കൂടിയാണ്. സലിംകുമാറിനൊപ്പം പൃഥ്വിരാജ്, മുക്ത, സംവൃത സുനില്‍, സുജ കാർത്തിക, ഇന്ദ്രജിത്ത്, മുരളി ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലേക്ക് സലിംകുമാര്‍ എത്തിയതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ലാല്‍ജോസ് തുറന്നിരുന്നു. ഹാസ്യവേഷങ്ങള്‍ കൂടുതലായി ചെയ്തിരുന്ന ഈ നടന്‍റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉളളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍…

Read More

കഥ പറയുമ്പോള്‍ എന്ന സിനിമ മറ്റു രണ്ട് പേര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു..! നിര്‍മാതാവായതിനെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നു…

സിനിമാ നിര്‍മാണ മേഖല എനിക്കോ മുകേഷിനോ താത്പര്യമുളള കാര്യമായിരുന്നില്ല. യാദൃശ്ചികമായി സംഭവിച്ചതാണത്. കഥ പറയുമ്പോള്‍ എന്ന സിനിമ മറ്റു രണ്ട് പേര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്‍റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്‍റെ പരിചയക്കാര്‍ സിനിമ നിര്‍മിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്. -ശ്രീനിവാസന്‍

Read More

ഈ കൊവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷമായിരുന്നു അത്..! ഒമര്‍ ലുലു

സമീര്‍ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്‍റെ ശബ്ദം, ഒമര്‍ ഞാന്‍ മഹിയില്‍ മഹാ എന്ന ഒമറിന്‍റെ പുതിയ ആല്‍ബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടാണ്. മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് ആംശസകള്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഈ കൊവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷമെന്നുമായിരുന്നു ഇത്. -ഒമര്‍ ലുല

Read More