തൃഷയ്ക്ക് 37-ാം പിറന്നാൾ

ഇന്നലെ തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ 37-ാം ജന്മദിനമായിരു ന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. സുന്ദരിയായ പെണ്‍കുട്ടി. നിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാൽ നീയൊട്ടും മാറിയിട്ടില്ല എന്നതാണ്. നീയിപ്പോഴും അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ വ്യക്തി തന്നെ. സ്നേഹം, സന്തോഷം, ആരോഗ്യം, സന്പത്ത് എന്നിവ സമൃദ്ധമായി നിന്‍റെ മേൽ ചൊരിയട്ടെ- ഖുശ്ബു കുറിച്ചു. എപ്പോഴും കരുത്തോടെയും പോസിറ്റീവായും ഇരിക്കൂ. ഉടനെ തന്നെ കാണാമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹം- കീർത്തി സുരേഷിനും തൃഷയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രാധിക ശരത്കുമാർ കുറിച്ചു. 1999ൽ പുറത്തിറങ്ങിയ ജോഡിയിലൂടെയാണ് തൃഷ സിനിമയിലെത്തുന്നത്. 2003-ൽ പുറത്തിറങ്ങിയ വിക്രം ചിത്രം സാമിയാണ് തൃഷയെ സൂപ്പർനായികാ പദവിയിലെത്തിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മോഹൻലാൽ ജീത്തു ജോസഫ് ചിത്രം റാം, മണിരത്നത്തിന്‍റെ പൊന്നിയിൻ സെൽവൻ,…

Read More

പ്രമോഷൻ പരിപാടികളിൽ ഇനി നയൻസും

തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമാണ് നയൻതാര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴും തെലുങ്കുമെല്ലാം താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അതേസമയം ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് നയൻതാര. സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടും താരത്തിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ താരം നിലപാട് മാറ്റിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിനിമ സ്വീകരിക്കുന്നതിന് മുൻപ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയൻതാര. ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്‍റെ ജോലി തീർന്നുവെന്ന നിലപാടാണ് താരത്തിന്. പ്രമോഷണൽ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. ഇതേക്കുറിച്ച് സിനിമാലോകത്തുള്ളവർക്ക് അറിയാവുന്നതാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രമോഷനിൽപ്പോലും താരം പങ്കെടുത്തിരുന്നില്ല. അഭിനയത്തിന് പുറമെ നിർമാണവും കൂടി ഏറ്റെടുത്തതോടെ നയൻതാരയുടെ നിലപാട് മാറിയെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. പ്രമോഷണൽ പരിപാടികളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. താനെന്താണ് ചിന്തിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതിനോട് താൽപര്യമില്ല.…

Read More

പ്രണയ ഗാനവുമായി പ്രിയ

ഒമർ ലുലു ചിത്രമായ ഒരു അഡാർ ലൗവിലൂടെ വെള്ളിത്തരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ, ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും താരത്തിന് കൈനിറയെ ആരാധകരാണ്. അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണെന്ന് പ്രിയ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. രജിഷ വിജയൻ സുരാജ് വെഞ്ഞാറംമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫൈനൽസ് എന്ന ചിത്രത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ടായിരുന്നു പിന്നണി ഗാനമേഖലയിൽ ചുവട് വെച്ചത്. മികച്ച അഭിപ്രായമായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും അതിമനോഹരമായ ഗാനവുമായി പ്രിയ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. അങ്ങാടി തെരുവ് എന്ന ചിത്രത്തിലെ ഉൻ പേര്… എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. ക്വാറന്‍റൈൻ സിംഗിംഗ് ഡയറീസ് എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രിയയുടെ പാട്ടിന് ലഭിക്കുന്നത്. ഇതിനു മുൻപും…

Read More

ഞാൻ ഭാഗ്യവതിയായ പെണ്‍കുട്ടി: ശ്രദ്ധ കപൂർ പറയുന്നു…

ബോളിവുഡിൽ തരംഗമായ ആഷിഖി 2 എന്ന ചിത്രത്തിന്‍റെ ഏഴാം വാർഷികമായിരുന്നു ഇന്നലെ. ശ്രദ്ധ കപൂറും ആദിത്യ റായ് കപൂറുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീതത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ഇപ്പോൾ ചിത്രത്തിന്‍റെ വാർഷികത്തിന് ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ശ്രദ്ധ കപൂർ. ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ചിത്രത്തിലെ രംഗങ്ങൾ ചേർത്ത് ആരാധകർ നിർമിച്ച കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. ഇന്ന് ആഷിഖി 2ന് ഏഴു വയസ്. ജീവിതത്തിൽ ഏറ്റവും മികച്ച സമ്മാനം തന്നതിന് മോഹിത് സുരിക്ക് നന്ദി പറയുന്നു. വിശ്വസിച്ചതിന് വിശേഷ് ഫിലിംസിനോടും. മനോഹരമായ എഴുത്തിന് ഷഗുഫ്ത റഫീഖിനും നന്ദി. അവിശ്വസനീയമായ മികവുറ്റ സഹതാരമായതിന് ആദ്യത്യയോടും ഈ ചിത്രത്തിനായി എല്ലാം നൽകിയ ടീം അംഗങ്ങളോടും നന്ദി പറയുന്നു. ആരാധകരുടെ സ്നേഹം വിലമതിക്കാനാവാത്തതാണെന്നും താരം കുറിച്ചു. ഈ പ്രപഞ്ചത്തിലെ ഏറ്റവും…

Read More

ഇവിടെ ബോറടിയൊന്നും ഇല്ലെങ്കിലും..! കാത്തിരിക്കുന്നത് ആ ദിനത്തിനെന്ന് അഞ്ജലി…

പെട്ടെന്നുള്ള ലോക്ക് ഡൗണ്‍ ജനജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുകയാണ്. പലരും വീടികളിൽ എത്തിപ്പെടാനാവാതെ ലോകത്തിന്‍റെ വിവിധ കോണുകളിൽ കുരുങ്ങി കിടക്കുകയാണ്. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന മേഖലയാണ് സിനിമ. സിനിമാ ചിത്രീകരണം മുടങ്ങി എന്നതിലുപരി പല സ്ഥലത്തായി താരങ്ങൾ കുടുങ്ങി പോയിട്ടുണ്ട്. നടൻ പൃഥ്വിരാജും ആട് ജീവിതം ടീമും ജോർദാനിൽ അകപ്പെട്ട പോലെ ജിബൂട്ടി ടീം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുഞ്ഞു രാജ്യമായ ജിബൂത്തിയിൽ കുടുങ്ങി കിടക്കുകയണ്. എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന. ചിത്രമാണ് ’ജിബൂത്തി’. നടൻ ദിലീഷ് പോത്തൻ, അഞ്ജലി നായർ എന്നിവരടക്കമുള്ള 60 അംഗ സംഘം ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസത്തോളമായി ജിവൂത്തിയിൽ കുടങ്ങിക്കിടക്കുകയാണ്. ഈസ്റ്ററും വിഷുവുമെല്ലാം അവിടെ തന്നെയാണ് ആഘോഷിച്ചത്. കൊവിഡ് ഭീഷണി ഉയർന്നപ്പോൾ ഇത്രയും ഭീകരമാണെന്ന് കരുതിയില്ലെന്ന് നടി അഞ്ജലി നായർ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലേക്ക് ഡൗണ്‍ ദിനങ്ങളെ കൂടാതെ…

Read More

ലെനയുടെ കരിയർ മാറ്റിയ വേഷം!

നടി ലെന അഭിനയരംഗത്ത് എത്തിയിട്ടു വർഷങ്ങളായി. സിനിമ-സീരിയൽ രംഗത്ത് എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ രംഗത്തെത്തിയ കാലത്തെ അതേ ലുക്കിൽ തന്നെയാണ് നടി ഇപ്പോഴും. ലെനയുടെ ഹിറ്റായ പഴയ ആൽബങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. എന്നാൽ നടിയിപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. പഴയൊരു സീരിയലിൽ അഭിനയിച്ചതിനെ കുറിച്ചാണ് ലെന പറയുന്നത്. ലെനയ്ക്കൊപ്പം നടി ശ്രീവിദ്യയാണ് ചിത്രത്തിലുള്ളത്. തന്‍റെ ജീവിതം മാറ്റി മറിച്ച ടെലിവിഷൻ സിരീസാണ് ഓമനത്തിങ്കൾ പക്ഷി. ഇന്ന് രാത്രി 7.30 മുതൽ വീണ്ടും ഈ പരന്പര ടെലികാസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ലെന ഇന്നലെ പോസ്റ്റ് ഇട്ടത്. ലെനയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളടക്കം ഒരുപാട്പേരാണ് കമന്‍റുകൾ ഇട്ടിരിക്കുന്നത്. ഞാൻ പണ്ട് ഇത് കണ്ടിട്ടുണ്ട്. അടിപൊളി ആയിരുന്നു എന്നാണ് നടി അനുശ്രീയുടെ കമന്‍റ്. ആ സമയത്ത് ഏഷ്യാനെറ്റില്‍ ഒരുപാട് നല്ല സീരിയലുകളുണ്ടായിരുന്നു. അമ്മമാർ…

Read More

ഷോർട് ഡ്രസ് ഇട്ടു വരാൻ പറ്റുമോ? കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടിവന്നതിനേക്കുറിച്ച്‌  നടി നേഹ സക്സേന

തുളു ഭാഷയിലുള്ള റിക്ഷ ഡ്രൈവർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തയ നടിയാണ് നേഹ സക്സേന. പിന്നീട് പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം കസബയിലൂടെ 2016ൽ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഒഡിഷൻ നാളുകളിൽ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നേഹ ഇപ്പോൾ. കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടിവന്നതിനേക്കുറിച്ചാണ് ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. തുടക്കക്കാലത്ത് സിനിമകൾക്കായി ഓഡിഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. അന്ന് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുന്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നല്ല ഉയരമുള്ള ആളാണ് ഞാൻ. എന്േ‍റത് നല്ല കണ്ണുകളാണ്. ഒപ്പം നല്ല ഫീച്ചേഴ്സുമാണ്. എന്നാൽ ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോണ്‍കോളുകൾ വരാൻ തുടങ്ങി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്താമോ എന്ന്…

Read More

ഇർഫാനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ച് പാർവതി

അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനുമൊത്തുളള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും നടന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ എത്തിയിരുന്നു. കൂട്ടത്തിൽ നടി പാർവതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇർഫാൻ ഖാനൊപ്പം ബോളിവുഡിൽ ഖരീബ് ഖരീബ് സിഗ്ലേ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച താരമാണ് പാർവതി. പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഖരീബ് ഖരീബ് സിംഗ്ലേ. ഇർഫാനൊപ്പമുളള പഴയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജികൾ നേർന്ന് പാർവതി എത്തിയത്. നിങ്ങളുടെ കഴിവ് കൊണ്ട് തുടക്കം മുതലേ മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഒൗദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്, എന്നും ഓർമ്മിക്കുന്നു ഇർഫാൻ… എന്നാണ് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. 2017ലാണ് ഇർഫാൻ ഖാനും…

Read More

കൊറോണയാണ്, യാത്രകൾ പോകാൻ പറ്റില്ല..! എന്‍റെ യാത്രകൾ വീണ്ടും തുടങ്ങും; തപ്സി പറയുന്നു…

കൊറോണയാണ്, യാത്രകൾ പോകാൻ പറ്റില്ല. എങ്കിലും മുന്പ് പോയ യാത്രകളുടെ ഓർമകൾ അയവിറക്കുകയാണ് യാത്രാപ്രേമികൾ. പ്രേക്ഷകരുടെ പ്രിയ താരം തപ്സി പന്നുവും അങ്ങനെയൊരാളാണ്. മുന്പു പോയ യാത്രയുടെ ഒരു ചിത്രം പങ്കുവച്ചാണ് തപ്സി തന്‍റെ യാത്രാപ്രേമം വിവരിച്ചിരിക്കുന്നത്. റോം ആണ് സന്ദർശിച്ചതിൽ തപ്സിയുടെ ഇഷ്ടസ്ഥലം. അവിടെ നിന്നുള്ള ഒരു ചിത്രം തന്നെയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. പെട്ടന്നുണ്ടായ ഒരുൾപ്രേരണയിൽ പോയ യാത്രയായിരുന്നു അതെന്ന് തപ്സി കുറിച്ചു. കുറേക്കാലമായി ആലോചനയിലുള്ള ഇടമായിരുന്നു റോം. തെളിഞ്ഞ നീല നിറമാർന്ന ജലവും കടൽത്തീരവും നല്ല ഭക്ഷണശാലകളും അൽപം ചരിത്രമൊക്കെ അവകാശപ്പെടാവുന്ന സ്ഥലങ്ങളേക്കുറിച്ച് അറിയാനും പഠിക്കാനുമെല്ലാം ഇഷ്ടമാണെന്നും താരം പറയുന്നു. മികച്ച റസ്റ്ററന്‍റുകളായിരുന്നു റോമിൽ മുഖ്യമായും ആകർഷിച്ചത്. റസ്റ്ററന്‍റുകൾ കണ്ടെത്താനും പ്രാദേശിക ഗതാഗതത്തിനുമായി പ്രാദേശികമായ ആപ്പുകളാണ് ഉപയോഗിച്ചത്. കഫേകൾ ആരെയും പിടിച്ചു നിർത്തും. യാത്ര ചെയ്യുന്നതിന്‍റെ ത്രിൽ വീണ്ടും അനുഭവിക്കുന്നതുവരെ ഈ ഓർമകൾ…

Read More

ഗോപികമാരായി സ്നേഹയും സ്വാസികയും!

ടെലിവിഷൻ പരന്പരകളിലൂടെ മലയാളികൾക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് സ്വാസികയും സ്നേഹ ശ്രീകുമാറും. മറിമായം എന്ന ഹാസ്യപരന്പരയിലൂടെയാണ് സ്നേഹ എല്ലാവർക്കും പ്രിയങ്കരിയായി മാറിയത്. മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മറിമായത്തിന് പിന്നാലെയാണ് സ്നേഹ ശ്രീകുമാർ സിനിമകളിലും അഭിനയിച്ചുതുടങ്ങിയത്. സ്നേഹയെ പോലെ സ്വാസികയും സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ താരമാണ്. സീത എന്ന പരന്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ലോക് ഡൗണ്‍ കാലത്ത് ഇരുവരുടെതുമായി പുറത്തിറങ്ങിയ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്നേഹ ശ്രീകുമാറാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗോപികമാരായാണ് സ്വാസികയും സ്നേഹയും നൃത്തം അവതരിപ്പിക്കുന്നത്. രാര വേണു ഗോപബാല എന്ന സ്വരജതിയുടെ മലയാള ചലച്ചിത്ര ഗാനത്തിന്‍റെ ഹ്രസ്വ നൃത്ത നാടകാവിഷ്കാരത്തിലാണ് സീതയും മണ്ഡോദരിയും ഒന്നിച്ചത്. അബ്ബാദ് റാം മോഹനാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കഴിഞ്ഞ…

Read More