വിടവാങ്ങിയത് അനശ്വര പ്രണയനായകന്‍

ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു ഋഷി കപൂർ. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളിലധികവും പ്രണയനായകന്മാരുടേതായിരുന്നു. ആരേയും ആകര്‍ഷിക്കുന്ന രൂപഭാവങ്ങൾ, ഗാനരംഗങ്ങളിലെ അനായാസത, ഇതെല്ലാം റൊമാന്‍റിക് നായകന്‍ എന്ന ഇമേജ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ഋഷി കപൂര്‍ ഓര്‍മയാകുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ ഇന്ത്യന്‍ യുവത്വം എന്നെന്നും ഓര്‍മിക്കുന്ന നിരവധി ചിത്രങ്ങൾ… ബോബിയിലെ ഹം തും എക് കമരേ മേം… പോലുള്ള ഗാനരംഗങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്, ഒരു തലമുറയ്ക്കാകെ നൊസ്റ്റാള്‍ജിയ പകര്‍ന്ന്…. ബോളിവുഡിനെ അടക്കിവാണ കപൂര്‍ കുടുംബത്തില്‍ നിന്നുവന്നതുകൊണ്ടു തന്നെ സിനിമാ പ്രവേശനം ഋഷി കപൂറിനെ സംബന്ധിച്ച് അനായാസമായിരുന്നു. പിതാവ് ബോളിവുഡിലെ എക്കാലത്തേയും അനശ്വര നായകന്‍ രാജ്കപൂറിന്‍റെ ചിത്രങ്ങളിൽ ബാലതാരമായി തുടങ്ങിയ കരിയര്‍ നായകനായും ഒടുവില്‍ സ്വഭാവ നടനായുമൊക്കെയാണ് അവസാനിച്ചത്. മലയാളത്തിന്‍ വന്‍ വിജയം നേടിയ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പായ “ദ ബോഡി’ എന്ന ചിത്രത്തിലാണ് ഋഷി കപൂര്‍…

Read More

ആ വസ്ത്രങ്ങൾ പ്രിയപ്പെട്ടതാണ്..! നാല് കൊല്ലം പിന്നോട്ട് സഞ്ചരിച്ച്‌ ഐശ്വര്യ ലക്ഷ്മി

നിവിൻ പോളി ചിത്രത്തിലൂടെ 2017-ൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യലക്ഷ്മി. അധികം സിനിമയിൽ പ്രത്യക്ഷപ്പെടാത്ത താരം, ചെയ്ത ചിത്രങ്ങളിലെല്ലാം തന്‍റേതായ കൈയൊപ്പ് ചാർത്തിയിരുന്നു. ഇവയെല്ലാം ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിമായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമയിൽ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്‍റെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി വളരെ മികച്ച ബന്ധം കാത്തു സൂക്ഷിക്കാൻ താരം ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ലോക്ക് ഡൗണ്‍ കാലം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് ഐശ്വര്യ. തന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രേക്ഷകരോടു ജാഗ്രത പാലിക്കാനും താരം നിർദ്ദേശിക്കാറുണ്ട്. കൊറോണ ബോധവത്കരണത്തിന് മുന്നിൽ തന്നെ ഐശ്വര്യയുമുണ്ട്. എല്ലാവരോടും വ്യക്തി ശുചിത്വം പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാണ് നടി ആവശ്യപ്പെടുന്നത്.…

Read More

ആ പുഞ്ചിരി മിസ് ചെയ്യുന്നു! തന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കി നടി ഖുശ്ബു

കോവിഡ് 19നെ പ്രതിരോധിക്കാനായി ഒന്നിച്ച് നിൽക്കുകയാണ് രാജ്യം. ഏവരും വീടുകളിൽ ഒതുങ്ങി കൂടുകയാണ്. വീട്ടിലിരിക്കുന്ന സമയം ഓരോരുത്തരും തങ്ങളും ബന്ധങ്ങൾ പുതുക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ തന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഖുശ്ബു. നിങ്ങൾ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുന്പോഴും നിങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളുണ്ടെങ്കിൽ, അയാളാണ് ജീവിതകാലത്തേക്കുള്ള സുഹൃത്ത്. സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്ബു ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉടൻ തന്നെ കാണാനാവുമെന്നും ഖുശ്ബു പറയുന്നു.

Read More

അണ്ണാ ഒരു റൗണ്ട് താടേയ്..! സഹോദരനോട് ബുള്ളറ്റ് ചോദിച്ച് അനുശ്രീ; കിട്ടിയ മറുപടി ഇങ്ങനെ…

സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങളുമായി എത്തിയത്. ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയുമായാണ് താരം ഇപ്പോൾ എത്തിയത്. സഹോദരനോട് ബുള്ളറ്റ് ചോദിച്ചുവെന്നും അപ്പോൾ ലഭിച്ച മറുപടിയെക്കുറിച്ചുമാണ് താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത്. അണ്ണാ ഒരു റൗണ്ട് താടേയ്… വേണ്ട, നീ അതുകൊണ്ട് കാഷ്മീർ വരെ പോയിട്ട് വരും അതുകൊണ്ട് തൽക്കാലത്തേക്ക് ഷെഡിൽ വെച്ച് ഫോട്ടോ എടുത്താ മതിയെന്നായിരുന്നു അനൂപ് അണ്ണന്‍റെ മറുപടി, ഇതോടെ ഞാൻ പ്ലിംഗായെന്നും അനുശ്രീ കുറിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസായി ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂളിങ് ഗ്ലാസും വെച്ചുള്ള ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു അനുശ്രീ സിനിമയിൽ തുടക്കം കുറിച്ചത്. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെയായാണ് താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. കലാമണ്ഡലം രാജശ്രീയായുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിന് ശേഷമായി നിരവധി…

Read More

നടൻ വിജയ്‌യുടെ സഹായം! ആരാധകർക്ക് 5,000 രൂപ

ചെന്നൈ: നടൻ വിജയ് നിർധരരായ ആരാധകർക്ക് ധനസഹായം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം നൽകുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിലർക്ക് 10,000 രൂപ നൽകിയതായും റിപ്പോര്‌ട്ടുകളുണ്ട്. നേരത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്. അതേസമയം വിജയ്‌യുടെ മകന്‍…

Read More

മഞ്ജു വാര്യരുടെ ലുക്ക് ആകെ മാറി!

ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തെ അന്വർഥമാക്കിയാണ് മഞ്ജു വാര്യർ എന്ന താരത്തിന്‍റെ മുന്നേറ്റം. അഭിനയത്തിന് പുറമെ നൃത്തത്തിലും മഞ്ജു വാര്യർ സജീവമാണ്. യുവജനോത്സവ വേദിയിൽ നിന്നുമായിരുന്നു ഈ നായിക എത്തിയത്. സാക്ഷ്യത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും സല്ലാപത്തിലൂടെയാണ് നായികയായി മാറിയത്. അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും കൂടി സാന്നിധ്യം അറിയിക്കുന്നുണ്ട് മഞ്ജു വാര്യർ. ലളിതം സുന്ദരം, കയറ്റം തുടങ്ങിയ ചിത്രങ്ങളുടെ നിർമാണത്തിൽ മഞ്ജു വാര്യരും പങ്കാളിയാണ്. സഹോദരന്‍റെ സിനിമയായ ലളിതം സുന്ദരത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോകക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം നിർത്തിവച്ച് മഞ്ജു വാര്യരും മധു വാര്യരും വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവർ ഇരുവരും ഒരുമിച്ച് വീട്ടിലുള്ളതിന്‍റെ സന്തോഷം പങ്കുവച്ചായിരുന്നു അമ്മ ഗിരിജ വാര്യരെത്തിയത്. കാലങ്ങൾക്ക് ശേഷം അമ്മ എഴുത്തിന്‍റെ വഴിയിലേക്ക് തിരിച്ച് പോയതിന്‍റെ സന്തോഷത്തെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. അമ്മയുടെ കുറിപ്പുമായെത്തിയ താരത്തിന്‍റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സിനിമാ ചർച്ചകളും ആവണിക്കൊപ്പമുള്ള…

Read More

ഏറെ നാളായി ജ്യോതിർമയി പൊതുവോദിയിൽ പ്രത്യക്ഷപ്പെട്ടിട്ട്…! ജ്യോതിർമയിയുടെ പുതിയ ചിത്രം പങ്കുവച്ച് അമൽ നീരദ്

മലയാളികളുടെ ഇഷ്ടനായികയായിരുന്നു ജ്യോതിർമയയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തല മൊട്ടയടിച്ചുള്ള താരത്തിന്‍റെ ചിത്രം സംവിധായകനും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്ന അടിക്കുറിപ്പോടെയാണ് അമൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏറെ നാളായി ജ്യോതിർമയി പൊതുവോദിയിൽ പ്രത്യക്ഷപ്പെട്ടിട്ട്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. അതിനാൽ തന്നെ താരത്തിന്‍റെ ഈ പുതിയ ലുക്ക് ഏതെങ്കിലും ലോക്ക്ഡൗണ്‍ ചലഞ്ചിന്‍റെ ഭാഗമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി അമൽ നീരദ് നൽകിയിട്ടില്ല. 2000-ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2012-ൽ പുറത്തിറങ്ങിയ ഹൗസ്ഫുള്ളിലാണ് അവസാനമായ വേഷമിട്ടത്. 2015 ഏപ്രിൽ നാലിനാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരാകുന്നത്.

Read More

സർക്കാരിന്‍റെ കോവിഡ് കോൾ സെന്‍ററിൽ വോളണ്ടിയറായി നടി ആത്മീയ രാജൻ

കോവിഡ് കോൾ സെന്‍ററിൽ വോളണ്ടിയറായി നടി ആത്മീയ രാജൻ. കണ്ണൂരിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള കോൾ സെന്‍ററിനാണ് നടി സഹായം നൽകിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കോൾ സെന്‍ററിൽ എത്തിയ താരം ആവശ്യക്കാരുടെ കോളുകൾ സ്വീകരിക്കുകയും തുടർന്ന് വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. ജോസഫ്, അവിയൽ എന്നീ സിനിമകളിലൂടെ പ്രശസ്തയായ ആത്മീയ നഴ്സിംഗ് ബിരുദധാരി കൂടിയാണ്. തന്‍റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോൾ തനിക്കും തന്‍റെ കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടർന്നാണ് കോൾ സെന്‍ററിലെത്തിയതെന്നും ലോക്ഡൗണ്‍ സമയത്ത് കൾസെന്‍ററിന്‍റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്നും ആത്മീയ പറഞ്ഞു.

Read More

തല്ലു കൂടി അക്ഷയും വിദ്യയും; മിഷൻ മംഗൾ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ സംഭവത്തിന്‍റെ വീഡിയോ വൈറല്‍

കഴിഞ്ഞ വർഷം റിലീസ് ചെയ്ത മിഷൻ മംഗൾ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ സംഭവത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി വിദ്യാ ബാലൻ. ഷൂട്ടിംഗിനിടെ പരസ്പരം തല്ലു കൂടുന്നെന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ, അക്ഷയ്‌ കുമാറിനെ കാലുമടക്കി തൊഴിക്കുന്നതു പോലെ വിദ്യ അഭിനയിക്കുന്നതും തൊഴിയേറ്റ് നിലവിളിക്കുന്നതുപോലെ അഭിനയിച്ച് അക്ഷയ്‌ വീഴുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വിജയശ്രീലാളിതയായി അന്തരീക്ഷത്തിലേക്ക് ചുംബനമെറിയുന്ന വിദ്യയേയും വീഡിയോയിൽ കാണാം. ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമായിരുന്നു മിഷൻ മംഗൾ. അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, നിത്യാ മേനോൻ, തപ്‌സി പന്നു, കീർത്തി ഗുൽഹാരി, ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ക്യാപ് ഓഫ് ഗുഡ്…

Read More

ലോക് ഡൗൺ കാലത്ത് തൃഷയുടെ ടിക്‌ടോക്; ഏറ്റെടുത്ത് ആരാധകര്‍…

കോവിഡ് 19 കാലത്ത് ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗുകളും തിയറ്ററുകളിൽ സിനിമാ പ്രദർശനങ്ങളും നിലച്ചിരിക്കുകയാണ്. വീടുകളിൽത്തന്നെ കൂടിയിരിക്കുന്ന താരങ്ങൾ ഇപ്പോൾ വിരസത അകറ്റാനും സന്തോഷം കണ്ടെത്താനും മറ്റു മാർഗങ്ങൾ തേടിയിരിക്കുകയാണ്. തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്‍റെ വിനോദം ഇപ്പോൾ ടിക് ടോക് വീഡിയോകളാണ്. തൃഷയുടെ ടിക് ടോക് വീഡിയോകൾ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. View this post on Instagram Trisha ❤ #trishakrishnan #trishaafp A post shared by Trisha Krishnan 💖 (@trishaa.fp) on Apr 18, 2020 at 8:36am PDT

Read More