ബ്രിട്ടീഷ് എയർവേയ്സിനെതിരെ സോനം കപൂർ; കാരണം…

വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സിനെതിരെ നടി സോനം കപൂർ. ലഗേജുകൾ കാണാതായതാണ് താരം പ്രകോപിതയാകാൻ കാരണം. തുടർന്ന് ബ്രിട്ടിഷ് എയർവേയ്സ് താരത്തോട് ക്ഷമാപണം നടത്തി. ബ്രിട്ടീഷ് എയർവേയ്സിൽ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതിൽ നിന്നും ഞാൻ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയർവേയ്സിൽ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്‍റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയർവേയ്സ് അധികൃതർ രംഗത്തെത്തി. ലഗേജുകൾ ലഭിക്കുവാൻ താമസം നേരിട്ടുവെന്ന് അറിഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തിൽ അറിയിച്ചപ്പോൾ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നൽകി. ഇതിന് സോനം റിട്വീറ്റ് ചെയ്തതിങ്ങനെ. അതൊക്ക ചെയ്തിരുന്നു. പക്ഷെ മോശം ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും പെരുമാറ്റവുമാണ്. താരത്തിന് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.

Read More

വിജയ്‌യുടെ പ്രതിഫലം 100 കോടി; ഇന്ത്യൻ സിനിമയിൽ ഇതാദ്യം

ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായി വിജയ്. സണ്‍ പിക്ചേഴ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ വിജയ്‌യുടെ പ്രതിഫലം 100 കോടിയാണെന്നാണ് റിപ്പോർട്ട്. എ.ആർ. മുരുകദോസ് ആയിരിക്കും ഈ ചിത്രത്തിന്‍റെ സംവിധായകൻ. 100 കോടി ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്. രജനീകാന്താണ് പ്രതിഫലത്തിൽ തൊട്ടുപിന്നിൽ. ദർബാർ എന്ന പുതിയ ചിത്രത്തിന് 90 കോടിയാണ് രജനി പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ട്. മെർസൽ, സർക്കാർ, ബിഗിൽ എന്നിങ്ങനെ തുടർച്ചയായ മൂന്നു മെഗാഹിറ്റുകൾക്ക് ശേഷമാണ് പുതിയ ചിത്രത്തിനായ് വിജയ് തന്‍റെ പ്രതിഫലം ഉയർത്തിയിരിക്കുന്നത്. ഹൃഥ്വിക്റോഷൻ, അല്ലുഅർജുൻ എന്നിവരും ഈ ചിത്രത്തിൽ വിജയിനൊപ്പം ഉണ്ടാവുമെന്നറിയുന്നു..

Read More

തലൈവർക്കും രക്ഷയില്ല; ദർബാർ തമിഴ്റോക്കേഴ്സിൽ

രജനികാന്ത് നായകനായ ദർബാർ ഇന്‍റർനെറ്റിൽ. തമിഴ്റോക്കേഴ്സിന്‍റെ സൈറ്റിലാണ് സിനിമ പ്രത്യക്ഷപ്പെട്ടത്. ടെലഗ്രാം പോലെയുള്ള ആപ്ലിക്കേഷനുകളിലും സിനിമ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് സിനിമ തമിഴ്റോക്കേഴ്സിന്‍റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടതെന്നതാണ് ഏറെ അമ്പരപ്പുളവാക്കുന്നത്. രജനികാന്ത് നായകനായ കാല, യെന്തിരൻ 2.0, പേട്ട എന്നീ സിനിമകളും റിലീസ് ചെയ്ത ദിനം തന്നെ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റിൽ എത്തിയിരുന്നു.

Read More

ഞങ്ങൾ പ്രണയത്തിലാണ്: ജ്വാല ഗുട്ട

ബാഡ്മിന്‍റൺ താരം ജ്വാല ഗുട്ടയും തമിഴ് നടൻ വിഷ്ണു വിശാലും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിന് ബലമേകുന്ന ചില ചിത്രങ്ങളും ഇതിനിടയിൽ പുറത്തുവന്നു. ഇപ്പോൾ ആരാധകരുടെ എല്ലാ സംശയങ്ങൾക്കും മറുപടി ജ്വാല ഗുട്ട തന്നെ നൽകിയിരിക്കുകയാണ്. തങ്ങളുടെ ബന്ധം വളരെ സീരിയസാണെന്ന് ജ്വാല പറയുന്നു. വിഷ്ണുവിന്‍റെ സിനിമാലോകത്തെ തിരക്ക് അറിഞ്ഞു തന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടതെന്നും ജ്വാല അറിയിച്ചു. “”വിഷ്ണുവുമായി കണ്ടുമുട്ടുന്നത് അവിചാരിതമായിട്ടാണ്. പക്ഷേ പിന്നീട് പലതവണ കണ്ടു; അത് അടുപ്പമായി. ഇപ്പോൾ ഞങ്ങളുടെ ബന്ധം വളരെ സീരിയസാണ്. എന്‍റെ സ്പോർട്സ് ജീവിതത്തിന് അദ്ദേഹം വളരെ പിന്തുണ നൽകുന്നുണ്ട്. ഞാൻ ഹൈദരാബാദിലും വിഷ്ണു ചെന്നൈയിലുമാണ് താമസിക്കുന്നതെങ്കിലും അദ്ദേഹം എന്നെ കാണാൻ ഇടയ്ക്കിടെ ഹൈദരാബാദിൽ വരാറുണ്ട്. എന്തായാലും ഞങ്ങളുടെ ബന്ധത്തെപ്പറ്റി ഇപ്പോൾ എല്ലാവർക്കും അറിയാം”- ജ്വാല പറയുന്നു. 2009ൽ പുറത്തിറങ്ങിയ വെണ്ണിലാ കബഡിക്കുഴു…

Read More

വരുന്നു മരട് 357..! കേരളത്തിൽ ഏറെ വിവാദമുയർത്തിയ മരട് വിഷയത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

കേരളത്തിൽ ഏറെ വിവാദമുയർത്തിയ മരട് വിഷയത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മരട് 357 എന്നാണ് പേര്. ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന സിനിമയാണിത്. “വിധി കഴിയുമ്പോൾ വിചാരണ തുടങ്ങുന്നു’ എന്നാണ് സിനിമയുടെ പേരിന്‍റെ ടാഗ്ലൈൻ. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. അബാം മൂവിസിന്‍റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിലെ താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല.

Read More

ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജുവും സണ്ണിവെയ്‌നും പ്രധാന താരങ്ങളാവുന്ന ചതുര്‍മുഖം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Read More

ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് വീണ്ടും; കുഞ്ചാക്കോ ബോബനും ജോജുവും നായകന്മാർ

ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ സജയനാണ് സിനിമയിലെ നായിക. ഷാഫി കബീറിന്‍റേതാണ് തിരക്കഥ. നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കും. കൊടൈക്കനാൽ, കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. ഗോൾഡ് കോയ്ൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Read More

മേക്കപ്പിട്ട് നുണ പറയാൻ എനിക്ക് പറ്റില്ല: സായ് പല്ലവി

ഫെയർനെസ് ക്രീമിന്‍റെ പരസ്യത്തിൽ അഭിനയിക്കുവാൻ രണ്ട് കോടി രൂപയുടെ പ്രതിഫലം സായ് പല്ലവി നിരസിച്ചത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിത ഇത്തരം കാര്യങ്ങളിൽ തന്‍റെ നിലപാട് മാറ്റമില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. എത്ര കോടി തന്നാലും മേക്കപ്പിട്ട് സുന്ദരിയായി വന്ന് ഈ ക്രീമാണ് എന്‍റെ സൗന്ദര്യ രഹസ്യമെന്ന് നുണ പറയാൻ എനിക്ക് സാധിക്കില്ല. ആ കോടികൾ കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല. എത്ര രൂപ കിട്ടിയാലും വീട്ടിൽ വന്ന് ചോറും ചപ്പാത്തിയും കഴിക്കും കാറിൽ കറങ്ങി നടക്കും എനിക്ക് അത്രയൊക്കയെ ഉള്ളു ആഗ്രഹങ്ങൾ. സായ് പല്ലവി പറഞ്ഞു. എന്തായാലും തങ്ങളുടെ പ്രിയ താരത്തിന്‍റെ നിലപാടിൽ ആരാധകർ വളരെയധികം സന്തോഷത്തിലാണ്.

Read More

അഞ്ചാം പാതിരാ! 2020 ന്റെ ആദ്യ വിജയം നേടി കുഞ്ചാക്കോ ബോബന്‍; കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും; ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ

റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറവുള്ള സൈക്കോ സീരിയൽ കില്ലർ കഥകളും കൊലപാതക പരന്പരകൾക്കു പിന്നാലെയുള്ള അന്വേഷണവുമൊക്കെയായി വെള്ളിത്തിരയിൽ പ്രേക്ഷകർക്കു പുതിയ അനുഭവം സൃഷ്ടിക്കാനായതാണ് അഞ്ചാം പാതിരായുടെ വിജയം. തമിഴിലും തെലുങ്കിലുമടക്കം മറ്റു ഭാഷകളിൽ കാന്പുള്ള ത്രില്ലർ കഥകൾ പറയുന്പോഴും മലയാളത്തിൽ അത്തരം കഥകൾ നന്നേ കുറവായിരുന്നു. സീരിയൽ കില്ലറുടെ കഥ പറഞ്ഞ് ബോക്സോഫീസിൽ അവസാനം വിജയം നേടിയതു പൃഥ്വിരാജിന്‍റെ മെമ്മറീസാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെയുള്ള എല്ലാ പരാതികൾക്കും ഉത്തരം നൽകി മലയാള സിനിമയിക്കു തന്നെ അഭിമാനമാകുന്ന ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര എന്ന വിശേഷണം പ്രേക്ഷകർ നൽകിക്കഴിഞ്ഞു. പോലീസുകാരെ മാത്രം കിഡ്നാപ് ചെയ്തു മൃഗീയമായി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കില്ലർ! അതി ബുദ്ധിമാനും ടെക്നിക്കലി ബ്രില്യന്‍റുമായ ആ കില്ലറിനു പിന്നാലെയാണ്…

Read More

ഷെയിൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പായില്ല: മോഹൻലാലിനെ തള്ളി നിർമാതാക്കൾ

ഷെയിൻ നിഗം പ്രശ്നത്തിൽ ഒത്തുതീർപ്പിനെക്കുറിച്ച് അറിയില്ലെന്ന് നിർമാതാക്കളുടെ സംഘടന. മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഉല്ലാസം സിനിമ ഷെയിൻ ഡബ്ബ് ചെയ്യാതെ അമ്മയുമായി ചർച്ചയ്ക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചു. ഷെയിൻ വിഷ‍യം പരിഹരിച്ചെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. നിർത്തിവച്ച ഷെയിൻ ചിത്രങ്ങൾ ഉടൻ പുനരാരംഭിക്കും. നിർമാതാക്കളുമായി സംസാരിച്ച് പ്രശ്നം തീർപ്പാക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

Read More