മമ്മൂട്ടി ചിത്രത്തിൽ ബോളിവുഡ് താരങ്ങളും

ഖാലിദ് റഹ്മാൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ടയിൽ ബോളിവുഡ് താരങ്ങളും അണിനിരക്കും. ഓംകാർ ദാസ് മണിക്പൂരി, ഭഗ്വാൻ തിവാരി, ചീൻ ഹോ ലിയാവോ എന്നിവരാണ് പോലീസ് കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രത്തിൽ എത്തുന്ന ബോളിവുഡ് താരങ്ങൾ. ബോളിവുഡ് ചിത്രങ്ങളായ ദംഗൽ, ബാജീറാവു മസ്താനി എന്നീ ചിത്രങ്ങൾക്ക് സംഘടനമൊരുക്കിയ ശ്യാം കൗശലും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, അലൻസിയർ, ദിലീഷ് പോത്തൻ, ലുക്ക്മാൻ, സുധി കോപ്പ എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂലി മില്ലിന്‍റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിക്കുന്നത്.

Read More

വരത്തൻ കോപ്പിയോ? ഫഹദും അമൽ നീരദും പറയുന്നു

അമൽ നീരദിന്‍റെ സംവിധാനത്തിലൊരുങ്ങിയ വരത്തന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. പക്ഷെ ചിത്രം ഹോളിവുഡ് ചിത്രം സ്ട്രോ ഡോഗ്സിന്‍റെ കോപ്പിയാണെന്ന വിവാദവും ആളിപ്പടരുന്നുണ്ട്. ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായൻ അമൽ നീരദും നായകൻ ഫഹദ് ഫാസിലും. “സ്ട്രോ ഡോഗ്സ് സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ ഈ സിനിമയാണോ എന്നുചോദിച്ചാൽ അല്ല. സാം പെക്കിൻപായെന്ന സംവിധായകന്‍റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയയാളാണ് സാം പെക്കിൻപാ. എന്‍റെ സിനിമയുടെ പേരിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്’. അമൽ പറഞ്ഞു. “ഡോഗ്സ് കണ്ടവർക്ക് സത്യമറിയാമെന്നാണ് ഫഹദ് പറയുന്നത്. സ്ട്രോ ഡോഗ്സിന്‍റെ ഇമോഷന് വരത്തന്‍റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് തരത്തിൽ ചെയ്യാൻ കഴിയും.…

Read More

സംവിധായകൻ മണിരത്നത്തിന് ബോംബ് ഭീഷണി

ചെന്നൈ: സംവിധായകൻ മണിരത്നത്തിന് ഫോണിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുർ കേശവ പെരുമാൾ കോവിൽ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മണിരത്നം പരാതി നൽകിയതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിൻറെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകൾ നടത്തി. പക്ഷേ, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ മണിരത്നം ചിത്രം “ചെക്ക ചിവന്ത വാന’ ത്തിലെ ചില പരാമർശങ്ങൾക്കെതിരേ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

Read More

എട്ടു മിനിട്ട്; ചിലവ് 54 കോടി

സെയ്‍ റാ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണ ചെലവ് 200 കോടി രൂപയാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു യുദ്ധരംഗത്തെപ്പറ്റിയാണ് പുതിയ വാർത്ത. എട്ടു മിനിട്ട് ദൈർഘ്യമുള്ള ഒരു യുദ്ധരംഗത്തിന് മാത്രം 54 കോടി രൂപ ചെലവഴിക്കുന്നുവത്രേ. സ്വാതന്ത്ര്യ സമരസേനാനിയായ നരസിംഹ റെഡ്ഡിയുടെ വേഷത്തിലാണ് ചിരഞ്ജീവി ചിത്രത്തിലെത്തുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ നരസിംഹ റെഡ്ഡിയിൽ നായികയാകുന്നത് ‌നയൻതാരയാണ്. തമന്നയാണ് മറ്റൊരു പ്രധാന താരം.

Read More

രജനിക്കൊപ്പമുള്ള അനുഭവം വിശദീകരിച്ച് മണികണ്ഠൻ

രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മലയാള താരം മണികണ്ഠൻ. ഇപ്പോഴിതാ രജനികാന്തിനൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവം പറയുകയാണ് മണികണ്ഠൻ. “സണ്‍ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്‍റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍റെയും രാജനിസാർ ഇന്‍റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്‍റെ എനർജി…

Read More

ഒടിയനിൽ മമ്മൂട്ടിയും?

മോഹൻലാൽ നായകനാകുന്ന ഒടിയൻ ഓരോ ദിവസവും വാർത്തകൾ സൃഷ്ടിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെന്നതാണ് പുതിയ വാർത്ത. ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നില്ല. പകരം അദ്ദേഹത്തിന്‍റെ ശബ്ദമാണുള്ളതത്രേ. സിനിമയുടെ തുടക്കത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ ഇൻട്രൊഡക്ഷൻ വോയ്സ് ഓവർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനാണ് ഒടിയൻ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സിദ്ധീഖ്, ഇന്നസെന്‍റ്, നരേൻ, പ്രകാശ് രാജ്, ബോളിവുഡ് താരം മനോജ് ജോഷി, നന്ദു, സന അൽത്താഫ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Read More

വധുവാരെന്ന് പ്രഭാസ് വെളിപ്പെടുത്തും‍?

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകളും കഥകളും ഇറങ്ങാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും സൗഹൃദത്തിൽ കവിഞ്ഞ് ഒന്നുമില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. എന്നാൽ പ്രഭാസിന്‍റെ വിവാഹക്കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്നാണ് തെലുങ്ക് സിനിമാലോകത്തു നിന്നുള്ള വാർത്തകൾ. വിവാഹത്തെക്കുറിച്ചും തന്‍റെ ഭാവി വധുവിനെക്കുറിച്ചും തന്‍റെ പിറന്നാള്‍ ദിനമായ ഒക്ടോബർ 23ന് പ്രഭാസ് വെളിപ്പെടുത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഹുബലിയുടെ വൻവിജയത്തിനുശേഷം നിരവധി വിവാഹാഭ്യർഥനകൾ പ്രഭാസിനു ലഭിക്കുന്നുണ്ടത്രേ. എന്തായാലും വധു ആരെന്ന് ഒക്ടോബർ 23ന് അറിയാം എന്ന ആശ്വാസത്തിലാണ് ആരാധകർ.

Read More

മിന്നാമിനുങ്ങ് പോലൊരു ചങ്ങാതി..! മണിയുടെ മനസറിഞ്ഞ സംവിധായകന്‍റെ നന്മനിറഞ്ഞ സിനിമ

കലാഭവൻ മണി.. ആ പേര് കേൾക്കുന്പോൾ… ആ ചിരി കാണുന്പോൾ മലയാളികളുടെ ഉള്ളിൽ തിളച്ചു പൊങ്ങുന്ന സന്തോഷം, അത് ഇപ്പോഴും മാറിയിട്ടില്ലായെന്ന് തീയറ്ററിലെ ടിക്കറ്റ് കൗണ്ടറിലെ നീണ്ട ജനാവലി സാക്ഷ്യം പറഞ്ഞു. ഉള്ളിലോ, ആർപ്പുവിളികളും കൈകൊട്ടുമായി ആരാധകരുടെ ആവേശം. ഇതിനിടയിൽ പെട്ടുപോയ സാധാരണ പ്രേക്ഷകന്‍റെ മനസിലും അപ്പോൾ തോന്നിയിരിക്കണം മണി ഇപ്പോഴും മരിച്ചിട്ടില്ലായെന്ന്. മണിയുടെ ഓർമകളെ നെഞ്ചിലേറ്റിയവരുടെ ഇടയിലേക്കാണ് ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രവുമായി വിനയൻ വന്നുകയറിയത്. പകർന്നാട്ടം അസാധ്യമെങ്കിലും മണിയായി രാജാമണി ചിത്രത്തിൽ ജീവിക്കുകയായിരുന്നു. ഒരു ബയോപിക് എന്നതിലുപരി മണിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ കോർത്തിണക്കിയാണ് സംവിധായകൻ ചാലക്കുടിക്കാരൻ ചങ്ങാതിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിലുപരി വിനയൻ എന്ന സംവിധായകന് അറിയാവുന്ന മണിയേയും ചിത്രത്തിൽ കാണാനാവും. മണിയുടെ തെങ്ങുകയറ്റവും ഓട്ടോ ഓടിക്കലും പിന്നെ കലാഭവനിലേക്കുള്ള വരവുമെല്ലാം തൊട്ടുതലോടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങുന്നത്. കുട്ടിക്കാലത്തെ മണിയേയും മണിയുടെ മനസും ചിത്രത്തിൽ സംവിധായകൻ…

Read More

രഹസ്യ വിവാഹം ചെയ്യില്ല: വിഘ്നേഷ്

പപ്പരാസികളുടെ കടന്നാക്രമണം കാരണമോ എന്തോ… ഒടുവിൽ സംവിധായകൻ വിഘ്നേഷ് ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. നയൻതാരയെ രഹസ്യമായി താൻ ഒരിക്കലും വിവാഹം ചെയ്യില്ലെന്നാണ് വിഘ്നേഷ് പറഞ്ഞിരിക്കുന്നത്. വിഘ്നേഷിന്‍റെ വാക്കുകൾ – ജീവിതത്തിൽ ഞാൻ ഏറ്റവും കടുതൽ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നയൻതാര. ഏറ്റവും കടപ്പാടു നയൻതാരയോടാണ്. നയൻസുമായിട്ടുള്ള വിവാഹം എന്നു നടക്കുമെന്ന് അറിയില്ല. പക്ഷേ വിവാഹം നടക്കും. അത് എല്ലാവരേയും അറിയിച്ചിട്ട് മാത്രമായിരിക്കും നടക്കുക. അല്ലാതെ നയൻതാരയെ താൻ‌ ഒരിക്കലും രഹസ്യവിവാഹം ചെയ്യില്ലെന്ന് വിഘ്നേഷ് പറഞ്ഞു.

Read More

വളർത്തുനായയ്ക്കു വേണ്ടി തമന്ന വെജിറ്റേറിയനായി

തന്‍റെ വളർത്തുനായയ്ക്കു വേണ്ടി തെന്നിന്ത്യൻ താരം തമന്ന വെജിറ്റേറിയനായി. രോഗം വന്ന് പക്ഷാഘാതം സംഭവിച്ച തന്‍റെ അഞ്ചു വയസുകാരനായ നായയ്ക്കു വേണ്ടിയാണ് തമന്ന ഈ ത്യാഗം സഹിക്കുന്നത്. ഇതിനെ കുറിച്ച് തമന്ന പറയുന്നതിങ്ങനെ. “ഞാനൊരു വലിയ മൃഗസ്നേഹിയാണ്. അതുപോലെ തന്നെ ഭക്ഷണപ്രിയയുമാണ്. നോണ്‍ വെജിറ്റേറിയൻ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. എന്നിരുന്നാലും കഴിഞ്ഞ മാസമാണ് ഇത്തരമൊരു ഉറച്ച തീരുമാനം എടുക്കേണ്ടി വന്നത്. എന്‍റെ പ്രിയപ്പെട്ട വളർത്തുനായ പെബിളിന് ഗുരുതരമായ അസുഖം വന്ന്, ശരീരം തളർന്നുപോയി. അവൻ ഞങ്ങൾക്ക് വെറുമൊരു നായ്ക്കുട്ടി മാത്രമല്ലായിരുന്നു, ഒരു കുടുംബാംഗം തന്നെയാണ്. അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോൾ വേദന തോന്നി, ജീവിതത്തിൽ എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി. ബോധപൂർവ്വമായ ഒരു തീരുമാനം തന്നെയാണ് ഇത്’. തമന്ന പറഞ്ഞു.…

Read More