അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം! തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധികാ ആപ്‌തെ…

ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടിയായാണ് രാധിക ആപ്‌തെ അറിയപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സംസാരിക്കുകയാണ്. വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്തേ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഈഅടുത്ത സമയത്ത് പോലും തനിക്ക് ഒരു ദുരനുഭവം ഉണ്ടായതായി നടി പറയുന്നു.” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ…

Read More

ജാന്‍വിയുടെ ജിമ്മിലെ ചിത്രത്തിനു സംഭവിച്ചത്!!

ബോളിവുഡ് സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകളാണ് ജാന്‍വി. സിനിമയിലേക്ക് ചേക്കേറുന്ന ജാന്‍വി ജിമ്മില്‍ നിന്ന് മടങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാന്‍വിയുടെ വരവ്. ജാന്‍വിയുടെ പിന്നാലെ കൂടിയ പാപ്പരാസികള്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെ സൈബര്‍ സദാചാര വാദികള്‍ ആക്രമണവും തുടങ്ങി. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍. ഇതിനു മുമ്പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരിലും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Read More

കങ്കണയ്ക്കു മുന്നിൽ നിബന്ധന വച്ചിട്ടില്ല: അശ്വിനി

നടി കങ്കണ റണൗത്ത് മികച്ച നടിയെന്ന് പേരെടുത്ത ആളാണ്. തന്‍റെ വേഷം മികച്ചതാക്കാൻ ഏതറ്റം വരേയും പോകും. എന്നാൽ ലൊക്കേഷനിൽ പലപ്പോഴും പ്രശ്നങ്ങളുമുണ്ടാക്കാറുണ്ടെന്നും കങ്കണയെപ്പറ്റി പരാതികളുണ്ടാകാറുണ്ട്. അടുത്തിടെ മണികർണിക എന്ന സിനിമയിലെ തന്‍റെ വേഷത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ കങ്കണ ശ്രമിച്ചെന്നആരോപണവുമായി നടൻ സോനു സൂദ് രംഗത്തു വന്നിരുന്നു. ഇതൊക്കെ കൊണ്ടാകണം ബോളിവുഡിൽ പുതിയ വാർത്ത പ്രചരിച്ചിരിക്കുകയാണ്. കങ്കണ നായികയാവുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായിക അശ്വനി അയ്യർ തീവാരി ചില നിബന്ധനകൾ മുന്നോട്ട് വച്ചെന്ന് വാർത്തകൾ. അഭിനയത്തിലുപരിയായി മറ്റു കാര്യങ്ങളിലൊന്നും കങ്കണ ഇടപെടരുതെന്നാണ് നിബന്ധന. കങ്കണയുമായി സിനിമയുടെ കരാർ ഒപ്പിടുന്പോൾ തന്നെ നിബന്ധനയിലും ഒപ്പിട്ടു വാങ്ങിയത്രേ. കങ്കണയെ നായികയാക്കി പങ്ക എന്ന ചിത്രമാണ് അശ്വനി സംവിധാനം ചെയ്യുന്നത്. എന്നാൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജവും അടിസ്ഥാനമില്ലാത്തതുമാണെന്ന് സംവിധായിക പ്രതികരിച്ചു. ഒരു തരത്തിലുള്ള നിബന്ധനകളും കങ്കണയിൽ നിന്ന് ഒപ്പിട്ടു വാങ്ങിയിട്ടില്ലെന്നാണ് സംവിധായിക…

Read More

സിറിയയിൽ പട്ടാളക്കാരുടെ പിടിയിലായ മാധ്യമപ്രവർത്തകന് തുണയായത് ഷാരൂഖ് ഖാൻ

കലാപം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയയിൽ പട്ടാളക്കാരുടെ പിടിയിലകപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകന് തുണയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഞാൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ ഹിന്ദിൽ നിന്നാണല്ലേ എന്നാണ് അവർ തിരിച്ചു ചോദിച്ചത്. ഷാരൂഖ് ഖാനെ ഞങ്ങളുടെ സ്നേഹം അറിയിക്കൂ എന്നാണ് ഈ പട്ടാളക്കാർ എന്നോട് പറഞ്ഞത്. കൂടാതെ അമിതാഭ് ബച്ചൻ, കത്രീന കൈഫ്, കരീഷ്മ കപൂർ എന്നിവരും അവരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇവരുടെ ജീവിതത്തെക്കുറിച്ചൊക്കെ അറിയാനായിരുന്നു ആ പട്ടാളക്കാർക്ക് ഏറെ ഇഷ്ടം. അവർക്കൊപ്പമുള്ള നിമിഷങ്ങൾ നന്ദിയോടെയാണ് ഞാൻ എന്നും ഓർക്കുന്നത്. മാധ്യമപ്രവർത്തകൻ പറഞ്ഞു.

Read More

സദയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

നടി സദ നായികയായി എത്തുന്ന ചിത്രമാണ് ടോർച്ച് ലൈറ്റ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 87 രംഗങ്ങളാണ് ചിത്രത്തിൽ നിന്നും സെൻസർ ചെയ്ത് മാറ്റിയത്. ഡയലോഗുകൾ പരിഗണിച്ചാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ താൻ തന്നെ സെൻസർബോർഡായി പ്രവർത്തിച്ചിരുന്നുവെന്ന് സദ പറഞ്ഞു. ചിത്രത്തിൽ മോശം രംഗങ്ങൾ കടന്നു കൂടാതിരിക്കാനാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും താരം പറഞ്ഞു. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ ചിത്രത്തിലെത്തുന്നത്.

Read More

ഇന്ത്യക്കാർക്കായി അദ്ഭുതമൊരുക്കി മൗഗ്ലി

പ്രസിദ്ധമായ ജംഗിള്‍ ബുക്ക് കഥകളെ ആസ്പദമാക്കി നിർമിക്കുന്ന മൗഗ്ലിയെന്ന സിനിമയിൽ ഇന്ത്യക്കാർക്കായി ഒരു അദ്ഭുതം ഒളിച്ചുവച്ചിട്ടുണ്ടെന്ന് ചിത്രത്തിലെ പ്രധാന അഭിനേതാക്കളിലൊരാളായ നടി ഫ്രീദ പിന്‍റോ. എന്നാൽ അതെന്താണെന്ന് വെളിപ്പെടുത്തി സസ്പെൻസ് കളയാനില്ലെന്നും താരം പറയുന്നു. ചിത്രത്തിൽ ഇന്ത്യക്കാരനായ രോഹൻ ചന്ദൻ ആണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്. രോഹന്‍റെ അഭിനയത്തെ പ്രശംസിച്ച നടി സിനിമ ഇന്ത്യക്കാർക്ക് വളരെയധികം ഇഷ്ടപ്പെടുമെന്നും പറയുന്നു. ഇന്ത്യയിലെ വനങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്ത മൗഗ്ലി ഉടൻ പ്രദർശനത്തിനെത്തും.

Read More

വിവാഹം കഴിഞ്ഞാൽ നടിമാരെ ഒതുക്കും: സാമന്ത പറയുന്നു…

വിവാഹം കഴിയുന്നതോടെ മുപ്പതു വയസിലും നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യൻ താരസുന്ദരി സാമന്ത പറയുന്നു. എന്നാൽ തന്‍റെ കാര്യത്തിൽ അങ്ങനെ ഉണ്ടായില്ലെന്നും സാമന്ത കൂട്ടിച്ചേർത്തു. നടന്മാർക്ക് നടിമാരുടേതുപോലുള്ള ദുർവിധി ഇല്ലെന്നാണ് സാമന്തയുടെ പക്ഷം. അവർക്ക് എത്ര പ്രായമായാലും നായകന്മാരായി തുടരാൻ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ മാറ്റി നിർത്തുന്നതുകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്നാണ് സാമന്തയുടെ അഭിപ്രായം. നടൻ നാഗചൈതന്യയുമായുള്ള വിവാഹശേഷവും തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്കു തമിഴ്, തെലുങ്ക് സിനിമകളിൽ ഡിമാൻഡ് ഏറെയാണ്. സാധാരണ വിവാഹശേഷം നടിമാർക്ക് സിനിമയിൽ പ്രാധാന്യം കുറയുകയാണ് പതിവ്. എന്നാൽ സാമന്ത അക്കാര്യത്തിൽ ഭാഗ്യവതിയാണ്. വിവാഹശേഷം മിക്ക നടിമാരും അഭിനയരംഗം ഉപേക്ഷിക്കുന്പോൾ സാമന്ത മാറി നിൽക്കുന്നില്ല. വിവാഹശേഷവും അഭിനയം തുടരുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.

Read More

ജീത്തു ജോസഫ് ചിത്രത്തിൽ കാളിദാസിന്‍റെ നായികയായി അപർണ

ജീത്തു ജോസഫിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന കാളിദാസ് ജയറാം ചിത്രത്തിൽ അപർണ ബാലമുരളി നായികയാകും. മിസ്റ്റർ റൗഡി എന്നാണ് സിനിമയുടെ പേര്. നേരത്തെ ചിത്രത്തിന്‍റെ പൂജ നടന്നിരുന്നു. ശ്രീ ഗോകുലം മൂവിസിന്‍റെയും വിന്‍റേജ് ഫിലിംസിന്‍റെയും ബാനറിൽ ഗോകുലം ഗോപാലനും ജീത്തു ജോസഫുമാണ് ചിത്രം നിർമിക്കുന്നത്. ഗണപതി, വിഷ്ണു, ഭഗത് മാനുവൽ, ഷെബിൻ ബെൻസൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

Read More

പ്രഫസർ ഡിങ്കൻ ത്രീഡിയിൽ

പുതിയ ദിലീപ് ചിത്രം പ്രഫസർ ഡിങ്കൻ ഒരുക്കുന്നത് ത്രീഡിയിൽ. ചിത്രം ത്രീഡിയിൽ തന്നെയാണ് ഒരുക്കുന്നതെന്ന് ചിത്രത്തിലെ നായിക നമിതാ പ്രമോദും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ കാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഫസർ ഡിങ്കൻ. റാഫി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീപും റാഫിയും മജീഷ്യൻമാരായിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്‍റെ മകൾ ആയാണ് നമിത പ്രമോദ് അഭിനയിക്കുന്നത്. നമിത മാജിക് ട്രിക്കുകളൊന്നും ചിത്രത്തിൽ കാണിക്കുന്നില്ല. അതേസമയം, ദിലീപും റാഫിയും ചിത്രത്തിൽ അഭിനയിക്കാൻ മാജിക് പഠിച്ചിരുന്നു. പൂർണമായും ത്രീഡി കാമറ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മുംബൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ത്രീഡി വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ത്രീഡിയിൽ ഷൂട്ട് ചെയ്യുന്നതുകൊണ്ട് തന്നെ അഭിയിക്കുന്ന രീതിയിലും ധരിക്കുന്ന വസ്ത്രങ്ങളുടെ കളറിൽ പോലും ഒരുപാട് മാറ്റങ്ങൾ ഉണ്ടെന്ന് നമിത വെളിപ്പെടുത്തുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ തായ്‌‌ലൻഡ്, ദുബായ്…

Read More

വീണ്ടുമൊരു അധോലോക രാജാവായി മമ്മൂട്ടി

വീണ്ടുമൊരു അധോലോക രാജാവിന്‍റെ കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി ബിഗ് സ്ക്രീനിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയുടെ തിരക്കഥയിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു അധോലോക രാജാവിനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുന്പ് അധോലോക രാജാവായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ വൻ വിജയമാണ് കൊയ്തിരുന്നത്. ഈ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്നുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകർ. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. നിവിൻ പോളി നായകനാകുന്ന മിഖായേലിന്‍റെ സംവിധാനത്തിരക്കുകളിലാണ് ഹനീഫ് അദേനി.

Read More