ശ്രുതി ഹാസന് 32 വയസായി; ചെറിയൊരു ആശങ്കയും താരത്തിന് ഇല്ലാതില്ല!

ബോളിവുഡ്, തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസനു കഴിഞ്ഞ ദിവസം 32 വയസായി. ഓരോ പിറന്നാളും ശ്രുതിയെ സംബന്ധിച്ച് ആഘോഷമാണ്. എങ്കിലും പ്രായം കയറിക്കയറി പോകുന്നതിൽ തെല്ലൊരു ആശങ്കയും താരത്തിന് ഇല്ലാതില്ല. “”എനിക്ക് തോന്നുന്നത് നാൽപത് വയസാകുന്പോൾ ഞാൻ പരിഭ്രാന്തിയിലാകുമെന്നാണ്. നാൽപത് വയസ് പിന്നിട്ട ശേഷമാണ് സ്ത്രീകൾ അവരുടെ പ്രായത്തെ കുറിച്ച് പരിഭ്രാന്തരാകുന്നത്. സാധാരണയായി പിറന്നാളാഘോഷത്തിന് ഇന്ത്യയിലെ വീട്ടിലേക്കാണ് വരാറുള്ളത്. എന്നാൽ ഇത്തവണ ചില പരിപാടികളുമായി വിദേശത്തായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ലോസ് ആഞ്ചലസിലാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. തീരുമാനിക്കാനുള്ള അധികാരമുണ്ടായിരുന്നെങ്കിൽ എന്‍റെ പിറന്നാൾ ദേശീയ അവധിയായി പ്രഖ്യാപിച്ചേനെ. ദീപാവലിയും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങളേക്കാൾ പിറന്നാളിന് പ്രാധാന്യം കൊടുക്കാറുണ്ട്. കുട്ടിക്കാലത്ത് ഓരോ പിറന്നാളിനെയും കാത്തിരുന്നത് എപ്രകാരമാണോ അപ്രകാരമാണ് ഇപ്പോഴും”- ശ്രുതി പറഞ്ഞു.

Read More

സിനിമ എന്‍റെ ജോലി!

സിനിമയിൽ ആയാലും മറ്റേതു ഫീൽഡിലായാലും ചെയ്യുന്ന ജോലിയോടുള്ള അർപ്പണമാണ് പ്രധാനം. ചെയ്യുന്ന പ്രവൃത്തി അങ്ങേയറ്റം ആദരവോടേയും മികവോടേയും ചെയ്താൽ വിജയം ഉറപ്പെന്നു ബോളിവുഡ് സ്റ്റാർ സെറിൻ ഖാൻ. മറ്റുള്ളവരിൽ നിന്ന് താരത്തെ വ്യത്യസ്തമാക്കുന്നത് ഇവർ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളാണ്. ടൈപ്പ് റോളിൽ ഒതുങ്ങാതെ എല്ലാ കഥാപാത്രങ്ങളും വഴങ്ങും എന്ന് തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ സെറിൻ തെളിയിച്ചിരിച്ചിരുന്നു. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സെറിൻ. വീർ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയെടുക്കാൻ താരത്തിനു സാധിച്ചു. തന്നെ തേടിയെത്തുന്ന ഏതു കഥാപാത്രവും മികച്ചതാക്കാൻ താരം ശ്രമിക്കാറുണ്ട്. ഒരുതരം കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന താരമല്ല സെീൻ. അതു അവരുടെ രണ്ടാമത്തെ ചിത്രമായ റെഡിയിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ സെക്സി അന്‍റ് ബോൾഡ് കഥാപാത്രമാണ് സെറിൻ ചെയ്തത്.…

Read More

പഴയ കാമുകന്‍! വിവേകിനു മുഖം കൊടുക്കാതെ ഐശ്വര്യ

വിവാഹത്തിനു മുന്പ് ഐശ്വര്യറായി സൽമാൻ ഖാന്‍റെയും വിവേക് ഒബ്റോയിയുടെയും കാമുകിയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബോളിവുഡ് താരങ്ങൾക്കായി ഒരു വിരുന്നൊരുക്കി. ഭർത്താവ് അഭിഷേകിനും പിതാവ് അമിതാഭ് ബച്ചനും ഒപ്പമാണ് ഐശ്വര്യ വിരുന്നിൽ പങ്കെടുത്തത്. ചടങ്ങിൽ വിവേക് ഒബ്റോയിയും ഉണ്ടായിരുന്നു. എന്നാൽ ഒരു പരിചയവും ഇല്ലാത്ത ഭാവത്തിൽ വിവേക് ഒബ്റോയിയെ കടന്നു പോകുകയായിരുന്നു ആഷ് എന്നു പറയുന്നു. എന്നാൽ നെതന്യാഹു എടുപ്പിച്ച ഫോട്ടോയിൽ ഇരുവർക്കും ഒരുമിച്ചു നിൽക്കേണ്ടി വന്നു. അതു പകർത്തിയതാകട്ടെ, അമിതാഭ് ബച്ചനും. ഭാര്യ പ്രിയങ്കയ്ക്കൊപ്പമാണു വിവേക് പാർട്ടിക്ക് എത്തിയത്. 2003ലായിരുന്നു ആഷും വിവേകും വേർപിരിഞ്ഞത്. 2003ൽ ഐശ്വര്യ റായിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു പത്രസമ്മേളനത്തിൽ കൂടി വിവേക് ഒബ്റോയി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഷ് ഈ ബന്ധം ഉപേക്ഷിച്ചത്.

Read More

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ! മിയ മല്‍ക്കോവയുടെ സമയം തെളിഞ്ഞു; അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍

അമേരിക്കയിലെ നീലച്ചിത്ര നടി മിയ മൽക്കോവയുടെ സമയം തെളിഞ്ഞെന്നു തോന്നുന്നു. പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ സംവിധാനം ചെയ്ത ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മിയയുടെ സമയം തെളിഞ്ഞത്. ഇന്‍റർനെറ്റിൽ കഴിഞ്ഞ ദിവസം റിലീസായ ചിത്രം കാണാൻ വൻ തിരക്കായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പടം കാണാൻ ഇന്‍റർനെറ്റിന് മുന്നിലെത്തിയത്. ഇതോടെ സെർവർ തകരാറാവുകയും ചെയ്തു. അതേസമയം, രാം ഗോപാലിന്‍റെ പുതിയ ചിത്രം അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ പരാതിയിൽ ആർജെവിക്കെതിരേ ഹൈദരാബാദ് പോലീസ് കേസെടുത്തു. അശ്ലീല രംഗങ്ങൾ അടങ്ങിയ ചിത്രം ഇലക്ട്രോണിക്സ് മീഡിയ വഴി പ്രചരിപ്പിക്കുന്നതിനാണ് കേസ്. എന്നാൽ അശ്ലീലത പ്രചരിപ്പിക്കാനുദ്ദേശിച്ചല്ല ഈ ചിത്രം സംവിധാനം ചെയ്തതെന്നാണ് ആർജെവി പറയുന്നത്. സ്ത്രീശരീരത്തിന്‍റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മൽക്കോവയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധിയുമായി അവതരിപ്പിക്കുക…

Read More

അവസരങ്ങൾ നിരവധി! സണ്ണി ലിയോൺ ചുവടു മാറ്റുന്നു

സണ്ണി ലിയോൺ ടെലിവിഷൻ രംഗത്തേക്ക് ചുവടു മാറ്റുന്നു. ഹിന്ദി, മറാത്തി, തെലുങ്ക് സിനിമകളിൽ അവസരങ്ങൾ നിരവധി തേടിയെത്തുന്നതിനിടയിലാണ് സണ്ണിയുടെ ചുവടുമാറ്റം. ഇപ്പോള്‍ പുറത്ത ുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ വിശദീകരണമെന്നും സണ്ണിലിയോണിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സീ ടിവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ സണ്ണി അഭിനയിക്കുന്നതെന്നാണ് പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അതിലും പ്രാധാന്യത്തോടെ കുടുംബത്തിന്‍റെ കാര്യവും സണ്ണി നോക്കുന്നുണ്ട്. ഇതുകൊണ്ടാണ് ടെലിവിഷൻ രംഗത്തേക്ക് സണ്ണി ചുവടുമാറ്റാൻ കാരണമെന്നാണ് ആരാധകർ പറയുന്നത്.

Read More

അപ്പുവിന്‍റെ ആദി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല: സുചിത്ര

അങ്ങനെ മോഹൻലാലിന്‍റെ മകൻ പ്രണവും മലയാള സിനിമയുടെ സ്വന്തമായി മാറി. നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലേക്കെത്തിയ ആദിക്ക് മികച്ച സ്വീകരണമാണ് ആരാധകരും സിനിമാലോകവും നൽകിയത്. താരപുത്രനെന്ന നിലയിൽ നേരത്തെ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചിരുന്നത്. ആദി റിലീസായപ്പോഴും അതു തുടരുകയാണ്. പ്രിവ്യൂ ഷോയ്ക്ക് മാത്രമല്ല, തിയറ്ററുകളിലേക്ക് എത്തിയപ്പോഴും സുചിത്രയും മോഹൻലാലും ആദി കണ്ടു. അജോയ് വർമയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ മുംബൈയിലാണ്. അവിടെവച്ചാണ് അദ്ദേഹം സിനിമ കണ്ടത്. ആന്‍റണി പെരുന്പാവൂരിന്‍റെ ഭാര്യക്കൊപ്പമാണ് സുചിത്ര സിനിമ കണ്ടത്. മോഹൻലാലിന്‍റെയും സുചിത്രയുടെയും മകനായ അപ്പു ഇപ്പോൾ ആദിയാണ്. ആരാധകർ മാത്രമല്ല, ആദിയെക്കുറിച്ച് വാചാലരാവുന്നത്. പ്രണവിന്‍റെ അമ്മയായ സുചിത്രയുമുണ്ട് അക്കൂട്ടത്തിൽ. നന്നായിട്ടുണ്ട്, രണ്ടാമത്തെ തവണയാണ് കാണുന്നത്. ഇഷ്ടപ്പെട്ടു. കണ്ടിട്ട് മതിയാവുന്നില്ല, അതോണ്ടാണ് വീണ്ടും കാണുന്നത്. നാച്ചുലറായി ചെയ്തിട്ടുണ്ട്. അപ്പു അവനായിത്തന്നെയാണ്അ ഭിനയിച്ചിട്ടുള്ളത്. അവന് താൽപര്യമുള്ള കാര്യങ്ങൾ തന്നെയാണ് സിനിമയിൽ കാണുന്നത്-സുചിത്ര പറയുന്നു.…

Read More

ബാഹുബലിയിലെ വില്ലൻ മലയാള സിനിമയിൽ

തിരുവനന്തപുരം: ബാഹുബലി സിനിമയിലെ വില്ലൻ കഥാപാത്രം ഭല്ലാൽ ദേവനെ അവതരിപ്പിച്ചു പ്രശസ്തനായ തെന്തിന്ത്യൻ താരം റാണാ ദഗ്ഗുപതി മലയാള സിനിമയിൽ അഭിനയിക്കുന്നു. കെ. മധു സംവിധാനം ചെയ്യുന്ന മാർത്താണ്ഡവർമ: ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന സിനിമയിലാണ് റാണ അഭിനയിക്കുന്നത്. സിനിമയുടെ ചർച്ചകൾക്കായി അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തെത്തി. ചിത്രത്തിൽ മാർത്താണ്ഡവർമയുടെ വേഷത്തിലാണ് റാണ അഭിനയിക്കുന്നത്. ഇന്നലെ രാവിലെ സംവിധായകൻ കെ. മധുവിനൊപ്പം റാണ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ സന്ദർശനം നടത്തി. മാർത്താണ്ഡവർമയുടെ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റാണാ ദഗ്ഗുപതി മാധ്യമങ്ങളോടു പറഞ്ഞു. തുടർന്ന് കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുമായും റാണ കൂടിക്കാഴ്ച നടത്തി. മാർത്താണ്ഡവർമയുടെ ചരിത്രം പറയുന്ന പുസ്തകം കുടുംബാംഗങ്ങൾ റാണയ്ക്കു സമ്മാനിച്ചു. ബാഹുബലി സിനിമയുടേതിനു സമാനമായി രണ്ടു ഭാഗങ്ങളായാണ് മാർത്താണ്ഡവർമ: ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന സിനിമ പ്രേക്ഷകർക്കു മുന്നിലെത്തുകയെന്ന് സംവിധായകൻ കെ. മധു പറഞ്ഞു.…

Read More

അഭിനയം മാത്രമല്ല… അനുശ്രീ പാടിത്തകർത്തു

തനിക്കു ലഭിച്ച കഥാപാത്രങ്ങളെയെല്ലാം തന്‍റേതായ രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞ താരമാണ് അനുശ്രീ. എന്നാൽ അഭിനയം മാത്രമല്ല തന്‍റെ കൈയിൽ ഒതുങ്ങുന്നതെന്ന് താരം തെളിയിച്ചിരിക്കുകയാണ്. മുന്പ് ഫേസ്ബുക്കിൽ സ്മൂൾ എന്ന ആപ്ലിക്കേഷനിലൂടെ പാട്ട് പാടി ആരാധകരെ താരം ഞെട്ടിച്ചിരുന്നു. ഗിത്താറിന്‍റെ പശ്ചാത്തല സംഗീതത്തിൽ പാട്ടു പാടുന്ന വീഡിയോ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മുട്ടിയും ഭാനുപ്രിയയും ജോഡികളായി എത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് താരം അന്നു സ്മൂളിൽ പാടിയത്. അനുശ്രീയുടെ ഗാനം അന്ന് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു ഗാനവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അനുശ്രീ. മഴനിലാവ് എന്ന ചിത്രത്തിലെ ഋതുമതിയായ് എന്ന തുടങ്ങുന്ന ഗാനമാണത്. പൂവച്ചൽ ഖാദറിന്‍റെ വരികൾക്ക് യേശുദാസും ലത രാജും ചേർന്ന് ആലപിച്ച പാട്ടാണിത്. പാട്ട് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം ഇങ്ങനെ കൂടി അനുശ്രീ കുറിച്ചിരുന്നു-…

Read More

ദേശീയ പുരസ്കാരം ലഭിക്കാത്തതിൽ സങ്കടമുണ്ട്: കൊച്ചുപ്രേമൻ

തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാഞ്ഞതിൽ വളരെ സങ്കടമുണ്ടെന്ന് നടൻ കൊച്ചുപ്രേമൻ. മികച്ച നടനുള്ള ദേശീയ പുരസ്കാര നിർണയത്തിന്‍റെ അന്തിമ റൗണ്ടിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി എന്നിവരോടൊപ്പം തനിക്കും എത്താനായി. എന്നാൽ, വിധി അമിതാഭ് ബച്ചനൊപ്പമായിരുന്നു. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്നും അവാർഡ് കിട്ടാത്തതിൽ വിഷമമില്ലെന്നുമൊക്കെ പല അഭിനേതാക്കളും പറയാറുണ്ട്. അതൊക്കെ പച്ചക്കള്ളമാണെന്നും കൊച്ചുപ്രേമൻ കൂട്ടിച്ചേർത്തു. കാഞ്ഞിരംകുളം പികെഎസ് ഹയർസെക്കൻഡറി സ്കൂളിലെ 112- ാം വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More

“ആദിയിൽ വിജയമുണ്ടാവട്ടെ..!’- പ്രണവിന് ആശംസയുമായി മോളിവുഡ്

മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസയർപ്പിച്ച് മലയാളത്തിലെ താരനിര. നേരത്തെ പ്രണവിന് മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിൽ ആശംസ അറിയിച്ചിരുന്നു. അതിനു പിന്നാലെ ദുൽഖർ സൽമാൻ, ഹരീഷ് പേരടി, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരും പ്രണവിന്‍റെ ആദ്യ ചിത്രം ഹിറ്റാകട്ടെയെന്ന് ആശംസിക്കുകയാണ്. “പ്രിയപ്പെട്ട അപ്പു നിന്‍റെ ചിത്രം ആദിക്ക് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു..’ എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ സൽമാൻ തന്‍റെ വാക്കുകൾ ആരംഭിക്കുന്നത്. “നീ ജയിക്കാനായി ജനിച്ചവനാണ്. നിന്‍റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുമുണ്ടാകും. എനിക്ക് ഇല്ലാതെ പോയ കുഞ്ഞനുജനാണ് നീ..’ -ദുൽഖർ സൽമാൻ തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പാഠപുസ്തകം പോലെ അച്ഛന്‍റെ പാദമുദ്രകൾ പതിഞ്ഞു കിടക്കുന്ന ലോകത്തേക്ക് സ്വാഗതം അർപ്പിച്ചാണ് സംവിധായകൻ വി. എ. ശ്രീകുമാർ മേനോൻ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. “ഏറെ യാത്ര ചെയ്യുന്ന, വായിക്കുന്ന,…

Read More