ആര് എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലിപിനെ സന്ദര്‍ശിക്കാന്‍ താരങ്ങള്‍ ജയിലിലേക്കൊഴുകിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് അനൗചിത്യമാണെന്നാണ് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെയര്‍പേഴ്‌സണ്‍ ആരോപണവിധേയനായ നടനെ ജയിലില്‍ സന്ദര്‍ശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകര്‍ത്തെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെപിഎസി ലളിത രംഗത്തെത്തി. താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ഒരു ദിനപത്രത്തോട് അവര്‍ വ്യക്തമാക്കി.’ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍…

Read More

തൊണ്ടിമുതലിലെ പോലീസുകാർ‌ വീണ്ടും കാമറയ്ക്കു മുന്നിൽ

കാസർഗോഡ്: തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയരായ കാസര്‍ഗോട്ടെ ഏഴുപോലീസുകാര്‍ വീണ്ടും കാമറയ്ക്കു മുന്നിലേയ്ക്ക്. വേഗം എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിലെ നായകൻ തളങ്കര കോസ്റ്റൽ സിഐ സിബി തോമസ് ആണ്. ട്രാഫിക് ബോധവത്കരണത്തിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലാ പോലീസാണ് ചിത്രം നിർമിക്കുന്നത്. മദ്യപിച്ചും ഹെല്‍മെറ്റ് ധരിക്കാതെയും വണ്ടിയോടിക്കുന്പോഴുണ്ടാകുന്ന ദുരന്തങ്ങളാണ് ചിത്രം കാട്ടിത്തരുന്നത്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാബുദാസ് കോടോത്താണ്. തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഒാഫീസറായ ബാബുദാസ് നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തമാസം യൂട്യൂബിലും ഫേസ്ബുക്കിലും ചിത്രം റിലീസ് ചെയ്യും. തൊണ്ടിമുതലിലെ എസ്ഐ സാജൻ മാത്യു എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച സിബി തോമസ് സിനിമയിൽ സജീവമാവുകയാണ്. ഇതിഹാസ എന്ന ചിത്രം സംവിധാനം ചെയ്ത ബിനു.എസിന്‍റെ കാമുകി, ഉറുന്പുകൾ‌ ഉറങ്ങാറില്ല എന്ന…

Read More

അതിനു കാജലിനെ കിട്ടില്ല

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയാണു കാജൽ അഗർവാൾ. എന്നാൽ താരത്തിനു സ്ത്രീപക്ഷ സിനിമകളോടു താത്പര്യം ഇല്ല എന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേക്കു നായികയായി കാജലിനെ വിളിച്ചിരുന്നു. ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നിട്ടും അതിശക്തമായ ആ സ്ത്രീ കഥാപാത്രത്തെ കാജൽ നിഷേധിച്ചു എന്നാണു റിപ്പോർട്ടുകൾ.നായകനു നിഴലായി നിൽക്കുന്ന നായികമാർ സ്ത്രീപക്ഷ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ വിട്ടുകളയുന്ന പതിവില്ല. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തയാകുകയാണു കാജൽ. ബോളിവുഡിൽ നിന്നു മികച്ച കഥാപാത്രം ലഭിച്ചിട്ടും കാജൽ നിരസിച്ചിരുന്നു. ഇപ്പോൾ ക്വീൻ എന്ന ചിത്രത്തിന്‍റെ റീമേക്കിലാണു കാജൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Read More

ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തിനു സഹായവുമായി വിജയ് ഫാൻസ്

നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചിരുന്നു. അനിതയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന വിജയ്യുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ വിജയ്യുടെ ആരാധകർ സാന്പത്തികസഹായം വാഗ്ദാനം നൽകിയെന്ന് പറഞ്ഞ് അരിയലൂരിലെ രംഗീല എന്ന പെണ്‍കുട്ടി രംഗത്ത് എത്തിയിരുന്നു. പക്ഷേ ഇക്കാര്യം തങ്ങൾക്ക് അറിയില്ല എന്നായിരുന്നു വിജയ് ഫാൻ ക്ലബ് അധികൃതർ നേരത്ത പറഞ്ഞത്. പക്ഷേ എന്തായാലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാന്പത്തികസഹായം നൽകുമെന്ന് പിന്നീട് വിജയ് ഫാൻ ക്ലബ് അറിയിക്കുകയും ചെയ്തു. ഫാൻസ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ട അംഗമായിരുന്നു നേരത്തെ സാന്പത്തിക വാഗ്ദാനം നൽകിയത് എന്നാണ് അധികൃതർ പറയുന്നത്.

Read More

അമിതമായ ലൈംഗികത പ്രദര്‍ശനം! കങ്കണയുടെ ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത് പത്തിടത്ത്

അമിതമായ ലൈംഗികത പ്രദർശിപ്പിച്ചെന്ന കാരണത്താൽ കങ്കണ റണൗത്തിന്‍റെ പുതിയ സിനിമയായ സിമ്രാന് സെൻസർ ബോർഡിന്‍റെ വെട്ടിമാറ്റൽ. ഏതാണ്ട് പത്തോളം സ്ഥലത്ത് സെൻസർ ബോർഡ് അംഗങ്ങൾ കത്രിക വച്ചതായി റിപ്പോർട്ടുണ്ട്.സിനിമയിലെ ചില അശ്ലീല വാക്കുകൾ, അശ്ലീല ശബ്ദം തുടങ്ങിയവയാണ് വെട്ടിമാറ്റിയത്. സിനിമയിൽ യഥാർഥത്തിൽ അത്തരമൊരു ശബ്ദത്തിന്‍റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുമെന്നുമാണ് സെൻസർബോർഡിന്‍റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച വിവരം ഡെക്കാൻ ക്രോണിക്കലാണ് റിപ്പോർട്ട് ചെയ്തത്.ഹൻസാൽ മെഹ്തയാണ് സിമ്രാൻ സംവിധാനം ചെയ്യുന്നത്. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. എന്നാൽ, സെൻസർ ബോർഡ് കത്രികവച്ചതോടെ പ്രേക്ഷകരിൽ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.

Read More

മകള്‍ക്കുവേണ്ടി അഭിഷേക് ആ വേദന സഹിച്ചു; ഐശ്വര്യ ഒന്നും അറിഞ്ഞില്ല!

ബോളിവുഡിലെ മികച്ച അച്ഛന്മാരിൽ ഒരാളാണെന്ന് അഭിഷേക് തുടക്കത്തിലെ തന്നെ തെളിയിച്ചിരിക്കുകയാണ്. ഒരു ചാനൽ പരിപാടിക്കിടയിൽ ഐശ്വര്യക്കു പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തി. തന്‍റെ കുഞ്ഞ് ആരാധ്യ വേദനിക്കുന്നത് അഭിഷേകിനു സഹിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുന്പു സ്വന്തം കാതുകുത്തി മകൾ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു. ആരാധ്യയുടെ കാതുകുത്തിനു മുന്പു സ്വന്തം കാതുകുത്തി മകൾ അറിഞ്ഞ വേദന താൻ അറിഞ്ഞു എന്ന് അഭിഷേക് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്. കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക മാത്രമല്ല അവരുടെ വേദനകളിൽ അവർക്കൊപ്പം നിൽക്കുകയും വേണം എന്ന് അഭിഷേക് തെളിയിച്ചിരിക്കുകയാണ്, സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച് ബോളിവുഡിൽ എത്തുകയാണ്.

Read More

തപ്സിയോടാ കളി…

തെന്നിന്ത്യൻ താരസുന്ദരി തപ്സി പന്നുവിന്‍റെ മറുപടി കേട്ട് വിമർശകര്‌ മാത്രമല്ല, ആരാധകരും ഞെട്ടി. ബിക്കിനി വേഷത്തിലുള്ള ചൂടൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ തപ്സി പുറത്തുവിട്ടിരുന്നു. തപ്സി അഭിനയിക്കുന്ന ജുധ്വ 2 എന്ന സിനിമയിൽ നിന്നുള്ള ചിത്രമായിരുന്നു തപ്സി ആരാധകർക്കായി പങ്കുവച്ചത്. എന്നാൽ ചിത്രം കണ്ടതോടെ ചിലർക്കൊക്കെ അസ്വസ്ഥത തോന്നിയത്രേ. ചിത്രത്തെ അധിക്ഷേപിച്ചുകൊണ്ട് ഒരാൾ കമന്‍റുമിട്ടു. നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കിയുള്ള വസ്ത്രം കൂടി നീക്കം ചെയ്യാതിരുന്നത്. അതും കൂടി ചെയ്യുമായിരുന്നെങ്കിൽ നിങ്ങളുടെ സഹോദരൻ അഭിമാനം കെള്ളുമായിരുന്നെന്നായിരുന്നു കമന്‍റ്. ഈ കമന്‍റ് വായിച്ചതും തപ്സിക്ക് വല്ലാതെ ദേഷ്യം തോന്നിയത്രേ. എനിക്ക് ഒരു സഹോദരൻ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ഇപ്പോൾ സഹോദരിയുടെ മറുപടി മതിയോ എന്നാണ് തപ്സി കമന്‍റിനു ചുട്ട മറുപടി കൊടുത്തിരുന്നത്. നീല കളർ ബിക്കിനി ധരിച്ച് കടൽത്തീരത്ത് നിൽക്കുന്ന…

Read More

ട്വിറ്ററിലും താരമായി ഷാരൂഖ്

സൂപ്പർതാരം ഷാരൂഖ് ഖാനു ട്വിറ്ററിൽ 2.8കോടി ഫോളോവേഴ്സ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള താരം അമിതാഭ് ബച്ചൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സൽമാൻ ഖാൻ, ആമിർഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്. ഷാരൂഖ് ഖാന് ഈ വർഷം വിജയത്തിന്‍റേതാണ്. ഈ വർഷം റയീസ്, ജബ് ഹാരി മെറ്റ് സേജൽ തുടങ്ങിയ രണ്ടു ചിത്രവും വൻ വിജയമായിരുന്നു. ആനന്ദ് എൽ റായിയുടെ പേരിടാത്ത ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാദ്ഷ, കിംഗ് ഓഫ് ബോളിവുഡ്, കിംഗ് ഖാൻ എന്നൊക്കെയാണ് ആരാധകരും അഭ്യുദയകാംക്ഷികളും ഷാരൂഖ് ഖാനെ വിളിക്കുന്നത്.

Read More

രജനിക്കൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തയാർ: കമൽഹാസൻ

ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമെന്ന് നടൻ കമൽഹാസൻ. സിനിമ മേഖലയിൽ തങ്ങൾ എതിരാളികളാണെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ടെന്നും കമൽഹാസൻ പറഞ്ഞു. തമിഴ്നാട് രാഷ്ട്രീയം മാറുകയാണ്. ആ മാറ്റത്തിൽ താനും ഭാഗമാകും. എന്നാൽ അതിവേഗത്തിലുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാത്തെവർക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കൾക്കും ബാധകമാക്കണമെന്ന് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചിരുന്നു. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ല, പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുത്-കമൽഹാസൻ അഭിപ്രായപ്പെട്ടു.

Read More

പണിയെടുക്കാത്ത ജനപ്രതിനിധികൾക്ക് ശമ്പ‍ളം നൽകരുതെന്ന് കമൽഹാസൻ

ചെന്നൈ: ജോലി ചെയ്യാത്തെവർക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കൾക്കും ബാധകമാക്കണമെന്ന് നടൻ കമൽഹാസൻ. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുതെന്നെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ കാര്യത്തിലും നടപ്പാക്കണം. തമിഴ് രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും കഴിഞ്ഞ രണ്ടു മാസത്തോളമായി തുറന്നു പറയുന്ന കമൽഹാസൻ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More