കെ.കെ. ഹരിദാസിന്‍റെ ചിത്രം ആരംഭിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ, കേരള ബ്ലാസ്റ്റേഴ്സിന്‍റെ തീം സോംഗ് തയ്യാറാക്കിയതിലൂടെ ശ്രദ്ധേയമായ കൊച്ചി ഷീ മീഡിയാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഞാവൽപ്പഴം.  കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ആദ്യ അനൗണ്‍സ്മെന്‍റ് എറണാകുളം പ്രസ്ക്ലബ്ബിൽ നടന്നു.’ രചന – ഷാൻ കീച്ചേരി, ക്ാമറ – ഷെട്ടി മണി, ഗാനരചന, സംഗീതം – ശരത് മോഹൻ, കൊ-പ്രൊഡ്യൂസർ – രഞ്ജിത്ത് ചെറുമഠം, എഡിറ്റർ – പീറ്റർ സാജൻ, പശ്ചാത്തല സംഗീതം – പ്രശാന്ത് നിട്ടൂർ, നൃത്തം – ഷാജേഷ് പള്ളുരുത്തി, മേക്കപ്പ് – റോയി പെല്ലിശ്ശേരി, പ്രൊഡക്ഷൻ കണ്‍ട്രോളർ – ഷാജി പട്ടിക്കര, സഹസംവിധാനം – ബോബൻ ഗോവിന്ദൻ, അനൂപ് മാധവ്, രാജേഷ് കുറുമാലി, പി.ആർ.ഒ. – അയ്മനം സാജൻ, ഡിസൈൻ – അവിനാഷ് ഐക്കണോഗ്രാഫിക്സ്, ക്യാമറ അസിസ്റ്റന്‍റ് – ഷിബി ഒ.റ്റി., നിഗീഷ് കുറ്റിപ്പുറം.…

Read More

അപകടത്തിനു മുന്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തിൽ നടന്നത്…

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വിമാന അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. സണ്ണി ലിയോണും ഭർത്താവും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ബുധനാഴ്ചയായിരുന്നു അപകടത്തിൽ പെട്ടത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകർന്നു വീണു എന്ന വാർത്തയിൽ ആശങ്കപ്പെട്ട ആരാധകർക്കായി വിമാനത്തിനുള്ളിലെ രംഗങ്ങൾ പകർത്തിയ വീഡിയോകൾ സണ്ണി ലിയോണ്‍ പുറത്തുവിട്ടു. രണ്ട് വീഡിയോകളാണ് താരം പുറത്തുവിട്ടത്. വിമാനത്തിനുള്ളിലെ കാഴ്ചയും കോക്പിറ്റിൽ നിന്നുള്ള കാഴ്ചയുമാണ് രണ്ട് വീഡിയോകളിലുള്ളത്. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു വിമാനയാത്രയെന്നും താരം വീഡിയോയിൽ പറയുന്നു. താനും ഭർത്താവും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തകർന്ന് വീണിരിക്കുകയാണ്. ആർക്കും പരിക്കില്ലെന്നും ജീവൻ തിരിച്ചു തന്നതിന് ദൈവത്തിനു നന്ദിയും വീഡിയോയിൽ താരം പറയുന്നു.…

Read More

മമ്മൂട്ടിയില്ല, നാദിർഷ ചിത്രത്തിൽ നായകൻ ദിലീപ്

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു എന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നത്. എന്നാൽ പുതിയ വിവരം അനുസരിച്ച് നാദിർഷയുടെ അടുത്ത പടത്തിലെ നായകൻ ദിലീപാണ്. സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.   ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിൽ ദിലീപ് അവതരിപ്പിക്കുന്നത്. ഇതിനായി ശരീരഭാരം വളരെയധികം കൂട്ടേണ്ടതുണ്ട്. ദിലീപ് അതിന് തയാറെടുത്തുകഴിഞ്ഞു എന്നാണ് വിവരം.   തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രമായിരിക്കും ഇത്. സമീപകാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങൾക്കൊന്നും കാര്യമായ വരവേൽപ്പ് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ വരുന്ന സിനിമയെക്കുറിച്ച് വൻ പ്രതീക്ഷയാണുള്ളത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് ചിത്രത്തിന് ശേഷം മമ്മൂട്ടി കുള്ളനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ജോലികൾ നാദിർഷ ആരംഭിക്കുമെന്നാണു…

Read More

പ്രണയവും പ്രണയ പരാജയവുമൊക്കെയായി..! വിശാലും വരലക്ഷ്മിയും ഒന്നിക്കുന്നു

പ്രണയവും പ്രണയ പരാജയവുമൊക്കെയായി വാർത്തകളിൽ ഇടം നേടിയ വിശാലും വരലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു. വിശാലും മീരാ ജാസ്മിനും ജോടികളായി മികച്ച വിജയം നേടിയ സണ്ടൈക്കോഴിയുടെ രണ്ടാം ഭാഗത്തിൽ ഇരുവരും വേഷമിടാൻ സമ്മതിച്ചുവെന്നുള്ള വാർത്തയാണ് തമിഴകത്തുനിന്നു പുറത്തുവരുന്നത്. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനെ പ്രേമിക്കുന്ന മുറപ്പെണ്ണായാണു വരലക്ഷ്മി അഭിനയിക്കുന്നത്. പിണക്കവും ഇണക്കവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതു സിനിമയെ ബാധിക്കരുതെന്നും ഇരുവരും അറിയിച്ചിരുന്നുവെന്നു സംവിധായകൻ പറഞ്ഞു.

Read More

പരിചയം പ്രണയമായി, ഒടുവില്‍..! മനീഷ കൊയ്‌രാള വിവാഹമോചിതയായി

ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌രാള വിവാഹമോചിതയായി. മനീഷ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2010-ൽ നേപ്പാളി ബിസിനസുകാരൻ സമ്രാത് ദഹാലുമായുണ്ടായ വിവാഹബന്ധം രണ്ടുവർഷമേ നീണ്ടുനിന്നുള്ളൂവെന്നും മനീഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മനീഷയും സമ്രാതും പരിചയപ്പെട്ടത്. പരിചയം പ്രണയമായി. പിന്നെ വിവാഹത്തിലുമെത്തി. രണ്ടുവർഷത്തിന് ശേഷം വേർപിരിഞ്ഞെങ്കിലും വിവാഹമോചനത്തിനുള്ള കാര്യം എന്തെന്ന് താരം വെളിപ്പെടുത്തിയില്ല. വിവാഹം നല്ല അനുഭവങ്ങൾ നൽകി ഒരുമിച്ച് പോകാനാവില്ലെന്ന് ബോധ്യമായപ്പോൾ രണ്ടാവാൻ തീരുമാനിച്ചുവെന്നും ബന്ധം വേർപ്പെടുത്തിയതിൽ മുഴുവനും ഉത്തരവാദിത്വം തനിക്കാണെന്നും മനീഷ പറഞ്ഞു. നേപ്പാളിലെ മുൻ പ്രധാനമന്ത്രി ബിവേശ്വർ പ്രസാദ് കൊയ്‌രാളയുടെ കൊച്ചു മകളാണ് മനീഷ. ഡൽഹിയിലെ സൈനിക സ്കൂളിൽ പഠനം. ഡോക്ടറാകാൻ ആഗ്രഹിച്ച മനീഷ മോഡലിംഗിലും പിന്നീട് സിനിമയിലും എത്തിച്ചേരുകയായിരുന്നു. മണിരത്നത്തിന്‍റെ ബോംബെ എന്ന ചിത്രം മനീഷയെ ഇന്ത്യൻ സിനിമയിലെ സുന്ദരിയാക്കി മാറ്റി. കൈനിറയെ ചിത്രങ്ങൾ. വിവാഹ ശേഷം കാൻസർ രോഗബാധിതയായ മനീഷ…

Read More

പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ

ഒരു കാലത്ത് തമിഴ് സിനിമാപ്രേമികളുടെ നെഞ്ചിടിപ്പായിരുന്നു നടി നമിത. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുൻനിര നായകന്മാരുടെ വരെ ജോഡിയായി തിളങ്ങിയിരുന്നു. എന്നാൽ ഗ്ലാമർ ലോകത്ത് തിളങ്ങുന്നതിനിടെ തടിയെ കുറിച്ച് നമിത ചിന്തിച്ചില്ല. തടി അമിതമായി കൂടിയതോടെ നമിതയുടെ സൗന്ദര്യവും അവസരങ്ങളും പോയി. നാലു വർഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്ന നമിത മോഹൻലാലിന്‍റെ പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ കൂടുതൽ അവസരങ്ങൾ നമിതയെ തേടിയെത്തുന്നു. അമിതമായി കൂടിയ തടി കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയുമാണ് നമിത കുറച്ചെടുത്തത്. പഴയതിലും സുന്ദിരിയായാണ് നമിത തിരിച്ചെത്തിയത്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ നമിത ചെയ്ത കഥാപാത്രം ക്ലിക്കാകുകയും ചെയ്തു. ഇതാണ് നമിതയുടെ സമയം തെളിയാൻ കാരണമാക്കിയത്. പുലിമുരുകന് ശേഷം നമിതയ്ക്ക് കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മിയ എന്ന പുതിയ തമിഴ്…

Read More

അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം…

ബാഹുബലിയുടെ ബ്രഹ്മാണ്ഡവിജയത്തിന് ശേഷം നടി അനുഷ്ക ഷെട്ടിക്കും ഒരു സൂപ്പർലേഡി ഇമേജാണ്. വലിയ വലിയ ചിത്രങ്ങൾ മാത്രമേ ഇപ്പോൾ നടിയെ തേടിയെത്തുന്നുള്ളൂ. ബാഹുബലിക്ക് ശേഷം അനുഷ്ക അഭിനയിക്കുന്ന ഭാഗ്മതിയുടെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. പൊള്ളാച്ചിയിൽ ഈ സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അനുഷ്കയുടെ കാരവൻ പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്നാണത്രെ പോലീസ് കാരവൻ തടഞ്ഞത്. അനുഷ്കയെ സിനിമാലൊക്കേഷനിലേക്ക് കൊണ്ടുവരാനായി ഹോട്ടലിലേക്ക് പോകുന്നതിടെയാണ് കാരവൻ പോലീസ് പിടിച്ചെടുക്കുന്നത്. ഈ സമയം അനുഷ്ക വണ്ടിയിൽ ഉണ്ടായിരുന്നില്ല. നടിയെ കൊണ്ടുവരാനായി ഹോട്ടലിലേക്ക് പോകുന്ന വഴി പോലീസ് കാരവൻ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.വാഹനത്തിന്‍റെ വിവരങ്ങൾ ചോദിച്ചപ്പോൾ ഡ്രൈവറുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ഇക്കാരണത്തെത്തുടർന്ന് പോലീസ് കാരവൻ പിടിച്ചെടുത്തു. പ്രൊഡക്ഷൻ കണ്‍ട്രോൾ ടീം പ്രശ്നം പരിഹരിച്ചു വരികയാണ്. കാരവൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക സെറ്റിലെത്തിയത്. സമീന്ദർ എന്ന…

Read More

മുതലപ്പൊഴിയിൽ ഷൂട്ടിംഗിനെത്തിയ മോഹൻലാലിന് വില്ലൻ പാരയായി ; ഷൂട്ടിംഗ് തുടങ്ങാനാവാതെ ഒടുവില്‍ സൂപ്പര്‍ താരവും സംഘവും മടങ്ങി; ഞെട്ടിത്തരിച്ച് നാട്ടുകാരും

ആറ്റിങ്ങല്‍:  മുതലപ്പൊഴിയില്‍ ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിനെ കണ്ട് നാട്ടുകാര്‍ ഞെട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മഴ ചൊരിഞ്ഞു. ഷൂട്ടിങ് തുടങ്ങാനാവാതെ ഒടുവില്‍ സൂപ്പര്‍ താരവും സംഘവും മടങ്ങി. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്നതും ലാല്‍ജോസിന്‍റെ  സംവിധാനത്തില്‍ ഒരുങ്ങുന്നതുമായ ’വെളിപാടിന്‍റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിങിനായാണ് മോഹന്‍ലാല്‍ മുതലപ്പൊഴിയില്‍ എത്തിയത്. അഞ്ചു മിനിട്ട് പോലും ഷൂട്ടിങ് നടത്താന്‍ കോരിച്ചൊരിയുന്ന മഴ കാരണം സംഘത്തിന് സാധിച്ചില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് താരം മുതലപ്പൊഴി തീരത്ത് എത്തിയത്. മണല്‍ തീരത്ത് വോളീബോള്‍ കളിക്കുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടത്. അപ്രതീക്ഷിതമമായി മലയാളത്തിന്‍െ്റ സൂപ്പര്‍ താരത്തെ മുതലപ്പൊഴിയില്‍ കണ്ടതും യുവാക്കളും നാട്ടുകാരും തീരം ആസ്വദിക്കാനെത്തിയവരും ആവേശഭരിതരായി. താരത്തെ ഒരു നോക്ക് കാണാന്‍ ജനം തടിച്ചു കൂടി. ചിത്രീകരണത്തിനായി സംഘം എല്ലാ സംവിധാനവും ഒരുക്കിയെങ്കിലും മഴ വിലങ്ങുതടിയായി. കായലും കടലും ചേരുന്ന മുതലപ്പൊഴിയുടെ വശ്യത  കണ്ണിലുടക്കിയ സിനിമാസംഘം ഷൂട്ടിങ്ങിനായി ഇവിടം തെരഞ്ഞെടുക്കുകയായിരുന്നു. മുതലപ്പൊഴിയുടെ…

Read More

അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്

വിവാഹ വാർത്തകൾ കേൾക്കുന്നത് സാധാരണ സന്തോഷമുള്ള കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസം വന്ന ഒരു വിവാഹ വാർത്ത കുറച്ചൊന്നുമല്ല ബാഹുബലി ആരാധകരെ വിഷമിപ്പിച്ചത്. ബാഹുബലിയായി തകർത്തഭിനയിച്ച പ്രഭാസിന്‍റെ വിവാഹം ഉറപ്പിച്ച വാർത്തയായിരുന്നു അത്. വധു ദേവസേനയായി അഭിനയിച്ച അനുഷ്കയല്ലെന്നതായിരുന്നു വിഷമത്തിനു കാരണം. ഇപ്പോഴാണ് ആരാധകർക്ക് സമാധാനമായത്. പ്രഭാസിന്‍റെ ആ വിവാഹ വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം തന്നെ രംഗത്തെത്തി. പ്രഭാസിന്‍റെ വിവാഹത്തെ സംബന്ധിച്ച് തെലുങ്കുമാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും തന്‍റെ പുതിയ ചിത്രമായ സഹോയുടെ ചിത്രീകരണത്തിൽ മാത്രമേ പ്രഭാസ് ഇപ്പോൾ ശ്രദ്ധിക്കുന്നുള്ളു എന്നും അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു. നേരത്തെ ഒരു വ്യവസായ പ്രമുഖന്‍റെ മകളുമായി പ്രഭാസിന്‍റെ വിവാഹം ഉറപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.

Read More

സോനം കപൂർ തിരക്കിലാണ്

ബോളിവുഡിൽ ഇപ്പോൾ ഏറ്റവും തിരക്കുള്ള നായിക ആരാണെന്നു ചോദിച്ചാൽ സോനം കപൂറാണെന്നാണ് പരക്കെയുള്ള ഉത്തരം. സിനിമ അഭിനയം മാത്രമല്ല മറ്റു പല പരിപാടികളുമായി സോനം ഇങ്ങനെ കറങ്ങിനടക്കുകയാണ്. ഇതിനിടയിൽ എപ്പഴോ ആണ് പ്രശസ്ത ഫാഷൻ മാസികയായ വോഗിന്‍റെ കവർ പേജിൽ സോനത്തിന്‍റെ ചിത്രമെത്തിയത്. താരത്തിന്‍റെ ലുക്ക് കണ്ട് ബോളിവുഡ് ആകെ കോരിത്തരിച്ചു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തന്‍റെ കവർ പേജുകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്ന് സോനം പറയുന്നു. സഹോദരി രേഖ കപൂറാണ് സോനത്തിന്‍റെ മേക്കപ്പും വസ്ത്രാലങ്കാരവുമൊക്കെ ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇരുവരും ഒരുമിച്ചു നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടനം.ഇത്തവണത്തെ കാൻ ഫെസ്റ്റിലും സോനം തിളങ്ങിയിരുന്നു. ഇതിനിടയിൽ അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ സോനം നായികയായും അഭിനയിക്കുന്നുണ്ട്.

Read More