മാംസഭോജികളാണ് ഇവര്‍..! വിഷത്തിന് ദോഷത്തെപ്പോലെ തന്നെ കുറേ നല്ല ഗുണങ്ങളുമുണ്ട്; പേരിൽ ചുവപ്പ് നിറമുണ്ടെങ്കിലും ഇവ ശരിക്കും ചുവപ്പ് നിറമല്ല…

ചുവന്ന തേളുകളുടെ വിഷത്തിന് ദോഷത്തെപ്പോലെ തന്നെ കുറേ നല്ല ഗുണങ്ങളുമുണ്ട്. കാൻസർ, മലേറിയ, വിവിധ ചർമ്മരോഗങ്ങൾ എന്നിവയ്‌ക്കെതിരായ മരുന്നുകൾ നിർമിക്കാൻ ഇവയുടെ വിഷം ഉപയോഗിക്കുന്നുണ്ട്. പേരിൽ ചുവപ്പ് പേരിൽ ചുവപ്പ് നിറമുണ്ടെങ്കിലും ഇവ ശരിക്കും ചുവപ്പ് നിറമല്ല. ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഓറഞ്ച് എന്നിങ്ങനെയാണ് കളറുകൾ. ഇവ ഒരിക്കലും മനുഷ്യരെ വേട്ടയാടാറില്ല. മറിച്ച് പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഇവ കടിക്കുന്നത്. ഇവ കടിച്ചാൽ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ കുട്ടികളൊക്കെ മരിക്കാറുണ്ട്. മാംസഭോജി ഈ തേൾ ഒരു മാംസഭോജിയാണ്. പല്ലി, എലി തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കാറുണ്ട്. രാത്രിയിലാണ് ഭക്ഷണം തേടി ഇറങ്ങാറ്.ഒരു വയസ് പ്രായമെത്തിയാൽ ഇവയ്ക്ക് പ്രത്യുല്പാദനശേഷി കൈവരും. ലൈംഗിക പ്രക്രിയയിലൂടെയാണ് സന്താനോല്പാദനം. കുഞ്ഞുങ്ങളെ സ്കോർ‌പ്ലിംഗ്സ് എന്ന് വിളിക്കുന്നു. വെളുത്ത നിറമുള്ളവരാണ് അവർ. കുത്താൻ കഴിയില്ല. അമ്മയോടൊപ്പമാണ് ഇവ താമസിക്കാറ്. വളർത്താറുണ്ട് വിഷമുണ്ടായിട്ടും ചുവന്ന തേളുകളെ ചില മനുഷ്യർ…

Read More

ഇന്ത്യയിൽ ഒരു പ്രത്യേകതരം തേളുകളുണ്ട്, ചുവന്ന് തുടുത്ത തേളുകള്‍! കുട്ടികളെ സൂക്ഷിക്കണം, കാരണം…

തേൾ കടിച്ചാൽ പ്രശ്നമാണ്. അതു നമ്മുടെ നാട്ടിലാണെങ്കിലും പുറം നാട്ടിലാണെങ്കിലും. ഇന്ത്യയിൽ ഒരു പ്രത്യേകതരം തേളുകളുണ്ട്. ചുവന്ന തേളുകൾ എന്ന് അറിയപ്പെടുന്നു. ഈ തേളുകളെ വില്ലൻമാരുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്. കുട്ടികളെ സൂക്ഷിക്കണം ഏറ്റവും വിഷമുള്ള തേൾ വിഭാഗത്തിൽ പെട്ടതാണ് ഇന്ത്യയിലെ ചുവന്ന തേളുകൾ. ഈ തേളുകളുടെ ഒരു പ്രത്യേകത. ഇത് ചെറിയ കുട്ടികളെയാണ് കൂടുതലായി ആക്രമിക്കുന്നത് എന്നതാണ്. ഇന്ത്യയോടൊപ്പം അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലും ചുവന്ന തേളുകളെ കാണാറുണ്ട്. മനുഷ്യനും വേട്ടയാടും ഇവയുടെ കുത്തേറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലിനിക്കൽ മരണനിരക്ക് എട്ടു മുതൽ 40% വരെയാണ്. കുത്തേറ്റ സ്ഥലത്ത് കടുത്ത വേദന, ഛർദ്ദി, വിയർപ്പ്, ശ്വാസോച്ഛ്വാസം ഉയർന്നതും താഴ്ന്നതുമായ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവ മാറിമാറി വരുന്നതിന്‍റെ ലക്ഷണങ്ങൾ ഉൾപ്പെടുന്നു. വിഷം ശ്വാസകോശ, ഹൃദയ പ്രവർത്തനങ്ങളെ ബാധിക്കും. തേളുകൾക്ക് അഞ്ച് മുതൽ ഒൻപത് സെന്‍റിമീറ്റർ വരെ…

Read More

അങ്ങേയറ്റം പോയാല്‍ മുക്കാല്‍ മണിക്കൂര്‍..! 1879 ൽ ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയവര്‍ പറയുന്നത് ഇങ്ങനെ…

തായ്‌പാനുകൾ ഇര തേടി ഇറങ്ങുന്നത് പ്രധാനമായും രാത്രി സമയത്താണ്. പകൽ സമയത്ത് വളരെ അപൂർവമായി മാത്രമേ ഇവ പുറത്തുവരൂ. മധ്യ-പൂർവ്വ ഒാസ്ട്രേലിയയിലെ ഊഷര പ്രദേശങ്ങളിൽ ആണ് ഇവയെ കാണപ്പെടുന്നത്. ഒാസ്ട്രേലിയയിലെ ഗോത്രവർഗ്ഗക്കാർ ഇതിനെ ഡാൻഡാറബില്ല എന്നാണ് വിളിക്കുന്നത്. കടൽ പാന്പുകളെക്കാൾ ഭീകരൻ ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1879 ൽ ഫ്രെഡറിക്ക് മക്കൊയ് ആയിരുന്നു. 1882 ൽ വില്യം ജോൺ മക്ലെയും ഈ പാമ്പിനെ പറ്റി പരാമർശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ൽ ആണ്. തായ്പാന്‍റെ വിഷത്തിന്‍റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇവയുടെ വിഷം കടൽപാമ്പുകളേക്കാൾ മാരകമാണെന്ന് കണ്ടെത്തിയത്. മനുഷ്യന്‍റെ ഹൃദയഭിത്തികളിൽ ഏറ്റവും മാരകമായ ആഘാതം ഏൽപ്പിക്കുവാൻ ഇവയുടെ വിഷത്തിനു കഴിയും. മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്. ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തിൽ കൊല്ലാൻ ഇവയുടെ വിഷത്തിനു…

Read More

പലതരം പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്, ഇവര്‍ ഭീരുക്കളാണ്, പക്ഷേ ഇവന്റെ കടി കിട്ടിയാല്‍…

പലതരം പാന്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ വിഷപ്പാന്പുകളുമുണ്ട്, അല്ലാത്തവയും ഉണ്ട്. എന്നാൽ ഇൻലാൻഡ് തായ്പാൻ എന്ന പേരിലൊരു പാന്പുണ്ട്. ഇതിന് ഭയങ്കര വിഷമാണ്. ഈ പാന്പിന്‍റെ ഒരു കടി കിട്ടിയിൽ മനുഷ്യൻ തീർന്നെന്നു പറഞ്ഞാൽ മതിയല്ലോ. ഒരു കടിക്ക് 100 മനുഷ്യർ ഒരു കടി കടിക്കുന്പോൾ ഇവൻ പുറത്തുവിടുന്ന വിഷം നൂറു മനുഷ്യരെ കൊല്ലാൻ മാത്രം ശക്തിയുള്ളതാണ്. പക്ഷേ ഇത്രയും വിഷം ഉള്ളിൽ ചുമന്നു നടക്കുന്പോഴും ഇവന് ഇവന്‍റെ വലിപ്പം അറിയില്ലായെന്നതാണ് ഏറെ കൗതുകകരം. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറയുന്നതുപോലെ. ഈ പാന്പുകൾ ഭീരുക്കളായിട്ടാണ് അറിയപ്പെടുന്നത്. ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലാണ് ഇവയുടെ സഞ്ചാരം. അളമുട്ടിയാൽ കടിക്കും നമ്മുടെ നാട്ടിലെ ചേരപ്പാന്പൊക്കെ നമ്മെ കടിക്കണമെങ്കിൽ അണ മുട്ടണം. തായ്പാന്‍റെ കാര്യവും ഏറെക്കുറെ അങ്ങനെയാണ്. ചേരപ്പാന്പിന് വിഷമില്ല. ഇവന് വിഷമുണ്ട്. ഇത്രയേയുള്ളൂ വ്യത്യാസം. പക്ഷേ താൻ ഭൂമിയിലെ ഏറ്റവും…

Read More

കല്ലാണെങ്കിലും രുചികരമാണ് ! ഇരയെ പിടിക്കാൻ വിഷം ഉപയോഗിക്കുന്നില്ലായെന്നതാണ് മറ്റൊരു പ്രത്യേകത; വിഷപ്രയോഗം ശത്രുവിനു മാത്രം

മറ്റ് മത്സ്യങ്ങളെപ്പോലെ കല്ലുമത്സ്യത്തെ(സിനാൻസിയ) പിടികൂടി ശരിയായ രീതിയിൽ പാചകം ചെയ്ത് ആളുകൾ ഭക്ഷണമാക്കി കഴിക്കാറുമുണ്ട്. പക്ഷേ ഇവയെ പിടികൂടുന്ന സമയത്ത് കുത്തുകൊള്ളരുതെന്ന് മാത്രം. ഇവയുടെ വിഷം പ്രോട്ടീൻ അധിഷ്‌ഠിതമാണ്. ഈ വിഷം ചൂടാകുമ്പോൾ പെട്ടെന്ന് തകരുന്നു. കല്ലാണെങ്കിലും രുചികരമാണ് തെക്കൻ ജപ്പാൻ, തെക്കൻ ഫുജിയാൻ, ചൈനയിലെ ഗുവാങ്‌ഡോംഗ്, ഹോങ്കോംഗ് എന്നിവയുൾപ്പെടെ ഏഷ്യയുടെ പല ഭാഗങ്ങളിലും ഈ മത്സ്യം ഒരു രുചികരമായ വിഭവമായി കണക്കാക്കപ്പെടുന്നു. സിനാൻസിയയുടെ മാംസം വെളുത്തതും ഇടതൂർന്നതും മധുരവുമാണ്, കൂടാതെ ചർമ്മവും ഭക്ഷ്യയോഗ്യമാണ്. അവ സാധാരണയായി ഇഞ്ചി ഉപയോഗിച്ച് വ്യക്തമായ സൂപ്പിലേക്ക് പാകം ചെയ്യുന്നു. എന്നിരുന്നാലും, കല്ല് മത്സ്യത്തെ ആളുകൾ വ്യാപകമായി ഭക്ഷണമായി കഴിക്കുന്നില്ല. ചില സമയങ്ങളിൽ സ്വകാര്യ അക്വേറിയം വ്യാപാരത്തിനായി ഇവയെ പിടികൂടാറുണ്ട്. വിഷപ്രയോഗം ശത്രുവിനു മാത്രം കല്ല് മത്സ്യം ഇരയെ പിടിക്കാൻ അതിന്‍റെ വിഷം ഉപയോഗിക്കുന്നില്ലായെന്നതാണ് മറ്റൊരു പ്രത്യേകത. ശത്രുക്കളെ ആക്രമിക്കാൻ മാത്രമേ…

Read More

സിനാൻസിയ! ഒറ്റ നോട്ടത്തിൽ ഇവയെ ആരും അത്ര ശ്രദ്ധിക്കാറില്ല; കയ്യിലെങ്ങാനും എടുത്താൽ… ഈ കല്ലു മത്സ്യം പ്രശ്‌നക്കാരനാ….

ഇന്തോ-പസഫിക് തീര സമുദ്രങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് സിനാൻസിയ വിഭാഗം. പല വിഭാഗങ്ങളായി കാണപ്പെടുന്ന ഇവയെ കല്ലു മത്സ്യം എന്ന് വിളിക്കപ്പെടുന്നു ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് 24 മണിക്കൂറോളം ഇവയ്ക്ക് കടൽത്തീരത്തിലേക്ക് കയറിക്കിടക്കാൻ കഴിയും എന്നതാണ്. കടൽത്തീരത്ത് പാറകളും പവിഴപ്പുറ്റുകളും ഉള്ള ആവാസ വ്യവസ്ഥയിലേക്കാണ് ഇവ കയറിക്കിടക്കുക. ഒറ്റ നോട്ടത്തിൽ ഇവയെ ആരും അത്ര ശ്രദ്ധിക്കാറില്ല. കയ്യിലെങ്ങാനും എടുത്താൽ കല്ലാണെന്നു കരുതി ഇവയെ മിക്കവരും ചവിട്ടാറുണ്ട്. മനുഷ്യൻ ചവിട്ടുന്ന സമയത്ത് ഇവ എത്രത്തോളം ശക്തിക്കാണോ ചവിട്ടിയത് അത്രത്തോളം ശക്തിക്ക് തിരിച്ച് ആക്രമിക്കും. കല്ലാണെന്നും കരുതി കയ്യിലെടുത്താലും ഇവ കുത്തും. ഒാസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഇവയുടെ കുത്ത് പലയാളുകൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒാസ്ട്രേലിയയിൽ സ്റ്റോൺ ഫിഷ് ആന്‍റിവെനത്തിന് നല്ല ഡിമാൻഡാണ്. കണ്ടാൽ കല്ല് കടലിൽ കല്ലുകൾക്കും പവിഴപ്പുറ്റുകൾക്കിടയിലും ഇവ കിടന്നാലും മത്സ്യമാണെന്ന് പറയില്ല. ഒരു…

Read More

കോണ്‍ഗ്രസില്‍ ഇനി കണ്ണൂര്‍ സ്റ്റൈല്‍

സ്വന്തം ലേഖകൻകണ്ണൂര്‍: കെ.സുധാകരനിലൂടെ കേരളത്തിലെ കോൺഗ്രസിന് ഇനി കണ്ണൂർ സ്റ്റൈൽ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്‍റെയും നേതാക്കളുടെയും പൊതു സ്വഭാവവിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന്‍ വളര്‍ന്നത്. കാരണം, അതാണ് രാഷ്‌ട്രീയത്തിന്‍റെ കണ്ണൂര്‍ സ്റ്റൈൽ. കോണ്‍ഗ്രസിന്‍റെ മൃദുസമീപനങ്ങള്‍ക്കു പകരം എതിരാളികളെ തീവ്രമായി നേരിടുക എന്ന നേതൃശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നത് ഒരുപാട് മാറ്റങ്ങളാണ്. കോണ്‍ഗ്രസിലെ പുതുതലമുറ കാത്തിരിക്കുന്നതും ഈ മാറ്റങ്ങളാണ്. ഇടതുകോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തിയതിനു പിന്നിലുള്ള കരം സുധാകരന്‍റേതു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശിഥിലമായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും ഊര്‍ജം പകരാനും സുധാകരന്‍റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. കണ്ണൂരില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമാദ്യം വന്നെത്തുന്ന പേര് കെ. സുധാകരന്‍റേതാണ്. കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിനിടയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള ഏക കോൺഗ്രസ് നേതാവ് സുധാകരന്‍ മാത്രമായിരുന്നു. കഴിഞ്ഞ…

Read More

പ്രശ്നക്കാരനാണ്! ഇര പിടിക്കാൻ ഇരുട്ട് വീണതിനു ശേഷമാണ് സഞ്ചാരം; ആൺവർഗത്തേക്കാൾ ഇരട്ടി വിഷമുള്ളത്‌ ഈ ഇനത്തിലെ പെൺ വർഗത്തിന്….

വെട്ടുക്കിളി, വണ്ടുകൾ, പുഴുക്കൾ, ചിലന്തികൾ, തേളുകൾ, പഴുതാര, തവളകൾ, ഉരഗങ്ങൾ (മറ്റ് പാമ്പുകൾ ഉൾപ്പെടെ), ചെറിയ സസ്തനികൾ, പക്ഷികൾ എന്നിവയെ ഒക്കെ സോ-സ്കെയിൽഡ് വൈപ്പറുകൾ ആഹാരമാക്കുന്നു.ഇരുട്ടാണ് ഇഷ്ടംഇര പിടിക്കാൻ ഇരുട്ട് വീണതിനു ശേഷമാണ് സഞ്ചാരം. അതായത് ഇരുട്ടിൽ വെളിച്ചമില്ലാതെ നടന്നാൽ ഇവ നമ്മെ കടിക്കാനും അതുവഴി മരണം സംഭവിക്കാനുമുള്ള സാധ്യത ഉണ്ടെന്ന് അർഥം. ഈ ഇനത്തിലെ പെൺ വർഗത്തിന് ആൺവർഗത്തേക്കാൾ ഇരട്ടി വിഷമുണ്ട്. മാരകമായ വിഷം ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ, ഹെമോടോക്സിൻ, സൈറ്റോടോക്സിൻ എന്നിവയുടെ കോക്‌‌ടെയ്ൽ ആണ്. പ്രശ്നക്കാരനാണ്നാഡീവ്യവസ്ഥ, ഹൃദയം, രക്തം, കോശങ്ങൾ എന്നിവയെ ഈ വിഷം ആക്രമിക്കുന്നു. ഇന്ത്യയിൽ, ഓരോ വർഷവും 45,000 മുതൽ 50,000 വരെ ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നു. ലോകമെമ്പാടും പാമ്പുകടിയേറ്റ് ഓരോ വർഷവും 81,000-1,38,000വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. പാമ്പുകടിയേറ്റ മരണങ്ങളിൽ 94 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. (തുടരും) ചെറുതാണ്…

Read More

ചെറുതാണ് പക്ഷേ, ഇവനാണ് പാമ്പ്! അണലി വർഗത്തിൽപ്പെട്ട ഒന്നാന്തരം ഇനമാണ് ഇത്. “പരവതാനി വൈപ്പർ” എന്നും അറിയപ്പെടുന്നു…

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഏതെന്നു ചോദിച്ചാൽ സോ-സ്കെയിൽഡ് വൈപ്പർ എന്നു ധൈര്യമായി പറയാം. അണലി വർഗത്തിൽപ്പെട്ട ഒന്നാന്തരം ഇനമാണ് ഇത്. “പരവതാനി വൈപ്പർ” എന്നും അറിയപ്പെടുന്നു. ചെറുതാണ് പക്ഷേ… ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന വിഷം നിറഞ്ഞ അണലി വർഗത്തിലെ ഒരു ജനുസാണ് സോ-സ്കെയിൽഡ് വൈപ്പർ. സോ-സ്കെയിൽഡ് വൈപ്പറുകൾ താരതമ്യേന ചെറിയ പാമ്പുകളാണ്. തല താരതമ്യേന ചെറുതും വീതിയുള്ളതും പിയർ ആകൃതിയിലുള്ളതും കഴുത്തിൽ നിന്ന് വ്യത്യസ്തവുമാണ്. ഇന്ത്യയിലുമുണ്ട് മൂക്ക് ചെറുതും വൃത്താകൃതിയിലുള്ളതുമാണ്, അതേസമയം കണ്ണുകൾ താരതമ്യേന വലുതും ശരീരം മിതമായി മെലിഞ്ഞതും സിലിണ്ടർ ആകുന്നതുമാണ്. വാല് ചെറുതുമാണ്. ഇന്ത്യയിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പാറ പ്രദേശങ്ങളിൽ ഇവയെ കാണാറുണ്ട്. (തുടരും)‌

Read More

ഇന്ന് ലോക പരിസ്ഥിതി ദിനം… ഈരയിൽക്കടവ്-മണിപ്പുഴ റോഡിനെ പച്ചപ്പണിയിച്ച് ഒരു അധ്യാപകൻ;  ജില്ലയിലെ പലയിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നമരങ്ങളെല്ലാം ഡോ. സി.പി. റോയി നട്ടുവളർത്തിയത്

കോട്ടയം: ആൻഡ്രോയിഡ് ഫോണിലെ ഇലക്‌ട്രിക് പൂക്കളിൽ പറന്നു നടക്കുന്ന ശലഭങ്ങളെ കണ്ടു കണ്ണു മിഴിക്കുന്ന പുതുതലമുറയ്ക്കു മഴയോടൊപ്പമെത്തുന്ന കുളിർക്കാറ്റിന്‍റെ നനുത്ത സ്പർശനത്തിൽ തളിരതമാകുന്ന പച്ചപ്പുകളെക്കുറിച്ചും പ്രകൃതിയേക്കുറിച്ചും തന്‍റെ പ്രവർത്തിയിലൂടെ പറഞ്ഞു നൽകുകയാണ് ഡോ. സി.പി. റോയി. ഓക്സിജൻ കിട്ടാതെ മനുഷ്യ ജീവൻ പിടിയുന്ന മഹാമാരിയുടെ കാലത്ത് ഓക്സിജൻ തരുന്ന ബാംബു മരങ്ങൾ നട്ടു ബാബു സ്ട്രീറ്റ് ഒരുക്കുകയാണ് കോട്ടയത്തെ ഈ പച്ച മനുഷ്യൻ. കോട്ടയം നഗരഹൃദയത്തിൽ തന്നെ ഇതിനോടകം ഇരുപതിനായിരം മരങ്ങൾ നട്ടു വളർത്തിയ ഡോ. സി.പി. റോയി ഈരയിൽ കടവ് ബൈപാസ് റോഡിനെ ബാംബു സ്ട്രീറ്റാക്കാൻ ഒരുങ്ങുന്നത്. കോടിമതയിലെ ഞാവൽ വഴിയും മണിപ്പുഴ ബൈപാസിലെ മാംഗോ റോഡും തിരുനക്കര മൈതാനത്തെ ഉങ്ങ് വേലിയും ഗിരിദീപം കോളജിലെ പൊക്കുടൻ ലെയ്നും സി.പി. റോയിയുടെ പ്രകൃതി സ്നേഹത്തിന്‍റെ പച്ചയായ മാതൃകകളാണ്. ഈരയിൽ കടവ് ബൈപാസിൽ ഫുട്പാത്ത് പ്രദേശത്ത് ഇതിനോടകം…

Read More