പ്രായമായിത്തുടങ്ങിയെന്ന അടക്കംപറച്ചിലുകാർക്ക് മുന്നിലേക്ക് ചരിത്ര ഗോൾപായിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

  പ്രായമായിത്തുടങ്ങിയെന്ന് അടക്കം പറച്ചിൽ കേട്ടുതുടങ്ങുന്ന മുപ്പത്തിയാറാം വയസിൽ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലേക്കു തന്‍റെ പേരും ചേർത്ത് പോര്‍ച്ചുഗൽ ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചൊവ്വാഴ്ച യൂറോകപ്പിൽ ഹംഗറിക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയാണ് അദ്ദേഹം റിക്കാർഡ് ബുക്കിൽ തന്‍റെ പേരെഴുതി ചേർത്തത്. യൂറോകപ്പില്‍ റൊണാൾഡോ ഇതുവരെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സിന്‍റെ ഇതിഹാസതാരം മിഷേൽ പ്ലറ്റീനി സ്ഥാപിച്ച ഒമ്പതു ഗോളുകളുടെ മുന്‍ റിക്കാര്‍ഡിനെ മറികടന്നു. അഞ്ച് യൂറോകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ കളിക്കാരനും റൊണാള്‍ഡോയാണ്. ലോകത്തെ പ്രധാന ഫുട്ബോൾ ടൂർണമെന്‍റിൽ പറങ്കിപ്പടയ്ക്കു വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള താരവും മറ്റാരുമല്ല. രാജ്യത്തിനു വേണ്ടി റോണാൾഡോ 176 തവണ ജഴ്സിയണിഞ്ഞു. 106 ഗോളുകളും നേടി. റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളോടെ അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണത്തിൽ 106 ലെത്തിയ റൊണാൾഡോയുടെ മുന്നിൽ ഇറേനിയന്‍ സ്ട്രൈക്കര്‍ അലി ദേയിയുടെ…

Read More

സെര്‍ജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടു

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ സെര്‍ജിയോ റാമോസ് ക്ലബ് വിട്ടു. റയൽ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ നീണ്ട പതിനാറ് വര്‍ഷത്തെ റയലുമായുള്ള ബന്ധത്തിനാണ് റാമോസ് വിരാമമിടുന്നത്. 2005ൽ റയൽ മാഡ്രിഡിലെത്തിയ റാമോസ് ടീമിന് വിവിധ കിരീടങ്ങളക്കം നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. റയലില്‍ 671 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ നേടിയിട്ടുണ്ട്. . 2010 ഫിഫ ലോകകപ്പിലും, 2008 ലെയും 2012 ലെയും യൂറോ കപ്പ് നേടിയ സ്പാനിഷ്‌ ടീമിലും അദ്ദേഹം അംഗമായിരുന്നു.

Read More

ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല… പക്ഷേ..! കുട്ടി ആരാധകന് സമ്മാനമായി റാക്കറ്റ്; രഹസ്യം വെളിപ്പെടുത്തി ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ആവേശനം നേടിയ പോരാട്ടമായിരുന്നു നൊവാക്ക് ജോക്കോവിച്ച് – സ്റ്റെഫാനോ സിറ്റ്സിപാസ് മത്സരം. ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് തുടർച്ചയായി മൂന്ന് സെറ്റ് നേടിയാണ് നൊവാക്ക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. പക്ഷെ മത്സര ശേഷം സ്റ്റേഡിയത്തിൽ നൊവാക്ക് ജോക്കോവിച്ചിനേക്കാൾ ശ്രദ്ധനേടിയത് ഒരു കുഞ്ഞു ബാലനാണ്. ജോക്കോവിച്ച് തന്‍റെ പ്രിയപ്പെട്ട റാക്കറ്റ്സമ്മാനിച്ച ബാലൻ. മത്സരശേഷം സിറ്റ്സിപാസിന് കൈകൊടുത്തശേഷം ജോക്കോ നേരെ പോയത് ഗ്യാലറിയിലെ ഈ കുട്ടിയുടെ അടുത്തേക്കായിരുന്നു. തന്‍റെ പ്രിയപ്പെട്ട റാക്കറ്റ് ഒരു കുട്ടിക്ക് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലൻ സന്തോഷത്താൽ തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആ റാക്കറ്റ് സമ്മാനിക്കാനുള്ള കാരണം പിന്നീട് വാർത്താസമ്മേളനത്തിൽ ജോക്കോ വിശദീകരിച്ചു. ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. ഗ്യാലറിയിലിരുന്ന് അവന്‍റെ പരിശീലനവും ഉപദേശവും…

Read More

സ്റ്റംമ്പ് ചവിട്ടിത്തെറിപ്പിച്ചു ഷാക്കിബ് അൽ ഹസൻ

  ധാക്ക: മത്സരത്തിനിടെ സ്റ്റംമ്പ് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ഫേസ്ബുക്കിലൂടെയാണ് ഷാക്കിബ് ആരാധകരോട് മാപ്പ് പറഞ്ഞത്. തന്നെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരൻ ആ രീതിയിൽ പ്രതികരിക്കരുതായിരുന്നു. എന്നാൽ‌ ചിലപ്പോൾ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്നു. തന്‍റെ തെറ്റിന് ടീം, മാനേജുമെന്‍റ്, ടൂർണമെന്‍റ് സംഘാടകർ എന്നിവരോട് ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും ഷാക്കീബ് ഫേസ്ബുക്കിൽ പറഞ്ഞു. ധാക്ക പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്പോർടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഓവറുകളിലായി രണ്ട് തവണയാണ് ഷാക്കിബ് വിക്കറ്റിനോട് അരിശം തീർക്കുകയും അംപയറോട് തട്ടിക്കയറുകയും ചെയ്തത്. ലീഗിൽ മുഹമ്മദന്‍റെ താരമാണ് ഷാക്കിബ്. ആദ്യം ബാറ്റു ചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടിയിൽ അഞ്ചാം ഓവറിൽ…

Read More

കളിമൺ കോർട്ടിൽ റാഫേലിന് കാലിടറി; ഫൈനൽ പോരാട്ടം ജോക്കോവിച്ച്-സിറ്റ്സിപാസ്

  പാരീസ്: റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ ഒടുവിൽ ആ രാജാവിന് അടിപതറി. നിലവിലെ ചാമ്പ്യനായ റാഫേൽ നദാലിനെ കീഴടക്കി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്‍റെ ജയം. സ്കോർ: 3-6, 6-3, 7-6, 6-2. ഫ്രഞ്ച് ഓപ്പണിൽ നദാലിന്‍റെ പതിനാലാം കിരീട സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. റോളണ്ട് ഗാരോസിൽ കളിച്ച 108 മത്സരങ്ങളിലെ മൂന്നാം തോൽവിയാണ് നദാൽ നേരിട്ടത്. തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മൂന്നു വിജയങ്ങളിൽ ഒന്നാണിതെന്ന് മത്സരശേഷം ജോക്കോവിച്ച് പ്രതികരിച്ചു. കളിമൺ കോർട്ടിലെ നദാലിന്‍റെ സമഗ്രാധിപത്യത്തിനാണ് ജോക്കോവിച്ച് തടയിട്ടത്. ഇതോടെ റോളണ്ട് ഗാരോസിൽ നദാലിനെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരവുമായി ജോക്കോവിച്ച്. 2015ലെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിലും നദാൽ ജോക്കോവിച്ചിന്‍റെ മുന്നിൽ‌ കീഴടങ്ങിയിരുന്നു. ഞായറാഴ്ച നടക്കുന്ന…

Read More

യുവേഫ യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്

  റോം: കോവിഡ് മഹാമാരിയുടെ ഭീഷണി കടന്ന് യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യൂറോ 2020നാണ് ഇന്ന് റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ പന്തുരുളുക. യുവേഫ യൂറോ കപ്പിന്‍റെ 16-ാമത് എഡിഷനാണ് ഇന്ന് മിഴിതുറക്കുന്നത്. 11 രാജ്യങ്ങളിലെ 11 സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ യൂറോ. യൂറോപ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടത്തിന്‍റെ 60-ാം പിറന്നാളിനോടനുബന്ധിച്ചാണ് ചരിത്രത്തിൽ ആദ്യമായി രണ്ടിലധികം രാജ്യങ്ങളെ ആതിഥേയരാക്കിയത്. സെമി ഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലിയിലാണ്. ജൂലൈ 11നാണ് ഫൈനൽ. ലോക ഫുട്ബോളിലെ പവർ ഹൗസുകളായ ജർമനി, സ്പെയിൻ, ഹോളണ്ട്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബെൽജിയം, ഫ്രാൻസ് തുടങ്ങിയവയെല്ലാം കിരീടമെന്ന ഒറ്റ ലക്ഷ്യത്തിനായി പോരാടുന്പോൾ ആവേശം ഏഴാംകടലിനുമക്കരെയെത്തും. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന പോർച്ചുഗലാണ് നിലവിലെ ചാന്പ്യന്മാർ. വാർ (വീഡിയോ അസിസ്റ്റന്‍റ് റഫറി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യൻ ചാന്പ്യൻഷിപ്പാണ് ഇതെന്നതും ശ്രദ്ധേയം. ഫ്രാൻസ് ചരിത്രമെഴുതുമോ…

Read More

സഞ്ജുവും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ

മുംബൈ: മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്‍റി20 ടീമിലാണ് ഇരുവരും ഇടംനേടിയത്. ശിഖർ‌ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റൻ. വരുൺ ചക്രവർത്തി, നിഥീഷ് റാണ, ഋതുരാജ് ഗെയ്ക്‌വാദ്, ചേതൻ സക്കറിയ എന്നീ പുതുമുഖങ്ങളും ടീമിൽ ഇടംനേടി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യശ്വുവേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ദീപക് ചാഹർ, നവദീപ് സെയ്നി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.

Read More

ഫ്രഞ്ച് ഓപ്പണിൽ വന്പൻ അട്ടിമറികൾ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ക്വാർട്ടർ പോരാട്ടങ്ങളിൽ വന്പൻ അട്ടിമറികൾ. ഏറ്റവും വലിയ അട്ടിമറി നടന്നത് വനിതാ വിഭാഗം സിംഗിൾസിൽ. നിലവിലെ വനിതാ ചാന്പ്യനായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്ടെക് ക്വാർട്ടറിൽ പുറത്തായി. എട്ടാം സീഡായ ഷ്യാങ്ടെകിനെ 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കരിയാണ് ക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കരിയുടെ ജയം. സ്കോർ: 6-4, 6-4. ഇരുപത്തഞ്ചുകാരിയായ സക്കരി ഒരു ഗ്രാൻസ്‌ലാം സെമിയിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. ചെക് താരമായ ബാർബൊറ ക്രെജെസികോവയും അട്ടിമറിയിലൂടെ സെമിയിൽ പ്രവേശിച്ചു. 24-ാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫിനെ 7-6 (8-6), 6-3ന് ക്വാർട്ടറിൽ ക്രെജെസികോവ തകർത്തു. ഇരുപത്തഞ്ചുകാരിയായ ചെക് താരത്തിന്‍റെ കന്നി ഗ്രാൻസ്‌ലാം സെമി പ്രവേശനമാണ്. സെമിയിൽ സക്കരിയാണ് ക്രെജെസികോവയുടെ എതിരാളി. നദാൽ, സിറ്റ്സിപാസ് സെമിയിൽ പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ കീഴടക്കി ഗ്രീക്ക് താരം…

Read More

ഇമ്മിണി ബല്യ ഇ…

ഡി ഗ്രൂപ്പിൽ സ്പെയിനിനു മുൻതൂക്കമുണ്ടെങ്കിലും ശേഷിക്കുന്ന മൂന്ന് ടീമുകളും തമ്മിൽ ശക്തമായ പോരാട്ടം നടക്കും. അതിൽതന്നെ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് ശ്രദ്ധേയ ടീം. ഒളിന്പിക് സ്വർണം നേടിയ ചരിത്രമുള്ള പോളണ്ടിന് യൂറോയിൽ ക്വാർട്ടറിനപ്പുറം കടക്കാൻ സാധിച്ചിട്ടില്ല. നേട്ടങ്ങൾ: 1974, 1982 ലോകകപ്പ് മൂന്നാം സ്ഥാനം, 1972 ഒളിന്പിക് സ്വർണംഫിഫ റാങ്ക്: 21സുപ്രധാന താരം: റോബർട്ട് ലെവൻഡോവ്സ്കി സ്വീഡൻ ഏഴാം തവണ യൂറോപ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സ്വീഡൻ പങ്കെടുക്കുന്പോൾ, തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ടീം. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സ്ട്രൈക്കർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യൂറോപ്യൻ ചാന്പ്യൻഷിപ്പ് റദ്ദാക്കിയത് ടീമിന് കയ്പേറിയതായി. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ചിലാണ് അദ്ദേഹം ദേശീയ ടീമിലേക്ക് മടങ്ങിയത്.നേട്ടങ്ങൾ: 1950, 1994 ലോകകപ്പ് മൂന്നാം സ്ഥാനം, 1992 യൂറോ മൂന്നാമത് ഫിഫ റാങ്ക്: 18സുപ്രധാന താരം: സെബാസ്റ്റ്യൻ ലാർസണ്‍ സ്ലോവാക്യ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ സ്ലോവാക്…

Read More

വിലക്കിൽ നടപടിയുമായി ബ്ലാസ്റ്റേഴ്സ്

  കൊച്ചി: വിദേശതാരത്തിനു പ്രതിഫലം നല്കുന്നതിൽ വൈകിയതിന്‍റെ പേരിൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ നടപടി എടുത്തെന്നു കേരള ബ്ലാസ്റ്റേഴ്സ്. മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പൊപ്ലാനികിന്‍റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് വന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും സമാനമായ വിലക്കുണ്ട്. വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലെത്താനോ രജിസ്റ്റർ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും സാധിക്കില്ല.പൊപ്ലാനികിന്‍റെ പ്രതിഫല കുടിശിക ബ്ലാസ്റ്റേഴ്സ് കൊടുത്തു തീർത്തിട്ടുണ്ട്. വിലക്ക് ഉടൻ നീങ്ങും.

Read More