മാൾട്ട ക്രിക്കറ്റിൽ സർവത്ര മലയാളം

എം.ജി. ലിജോ കൊച്ചി: കേരളത്തിലെ നഴ്സുമാരുടെ പുതിയ മേച്ചിൽപ്പുറമാണ് മാൾട്ട എന്നു കൊച്ചുരാജ്യം. അഞ്ചുലക്ഷത്തിൽ താഴെ മാത്രമാണ് ഈ ദ്വീപുരാജ്യത്തിലെ ജനസംഖ്യ. എവിടെയും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന കേരളീയർ ഇപ്പോൾ മാൾട്ട ക്രിക്കറ്റിനെയും മലയാളീകരിച്ചിരിക്കുന്നു. ഈ മാസാവസാനം ചെക് റിപ്പബ്ലിക്കിനെ നേരിടാനുള്ള ദേശീയ ടീമിൽ മൂന്നു മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. തൊടുപുഴ മലയിഞ്ചി സ്വദേശി അനീഷ് ടോമി, കോട്ടയം കടുത്തുരുത്തിക്കാരൻ സുജേഷ് കെ. ഏപ്പു, തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ എന്നിവരാണ് പതിനഞ്ചംഗ ടീമിൽ ഇടംപിടിച്ചത്. ഇവരെ കൂടാതെ മാൾട്ട ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറിയും മലയാളിയാണ്, ഇടുക്കി അടിമാലിക്കാരൻ സിറിൾ മാത്യു. മാൾട്ടയിൽ ക്രിക്കറ്റ് എത്തിയത് 1800കളിലാണ്. ബ്രിട്ടീഷുകാർ ഇവിടെ വിത്തുപാകി പോയെങ്കിലും ക്രിക്കറ്റിനോട് അത്ര കന്പമൊന്നും അടുത്തകാലം വരെ മാൾട്ടക്കാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പതിയെ കാര്യങ്ങൾ മാറിയെന്ന് അനീഷ് ടോമി പറയുന്നു. നാലുവർഷം മുന്പാണ്…

Read More

കൊറോണ ‘ബാധിച്ച’ കായിക ലോകം

ക്രിക്കറ്റ് ഇന്ത്യ x ദക്ഷിണാഫ്രിക്ക: രണ്ട്, മൂന്ന് ഏകദിനങ്ങൾ റദ്ദാക്കി ഐപിഎൽ ട്വന്‍റി-20: മാർച്ച് 29ൽനിന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചു ഓസ്ട്രേലിയ x ന്യൂസിലൻഡ്: രണ്ട്, മൂന്ന് ഏകദിനങ്ങൾ റദ്ദാക്കി പിഎസ്എൽ: സെമി, ഫൈനൽ റദ്ദാക്കി ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കൻ പര്യടനം റദ്ദാക്കി അന്പെയ്ത്ത് ഷാങ്ഹായ് ലോകകപ്പ്: റദ്ദാക്കി ബാഡ്മിന്‍റണ്‍ ചൈന മാസ്റ്റേഴ്സ്: നീട്ടിവച്ചു ഏഷ്യൻ ടീം ചാന്പ്യൻഷിപ്പ്: പിൻവലിച്ചു ജർമൻ കപ്പ്: റദ്ദാക്കി ഏഷ്യൻ ചാന്പ്യൻഷിപ്പുകൾ: ചൈനയിൽനിന്ന് മനിലയിലേക്ക് മാറ്റി ഇന്ത്യ ഓപ്പണ്‍: റദ്ദാക്കി സ്വിസ് ഓപ്പണ്‍: റദ്ദാക്കി മലേഷ്യ ഓപ്പണ്‍: റദ്ദാക്കി സിംഗപ്പൂർ ഓപ്പണ്‍: റദ്ദാക്കി ടെന്നീസ് എല്ലാ എഐടിഎ ടൂർണമെന്‍റുകളും: റദ്ദാക്കി ബിഎൻപി പരിബാസ് ഓപ്പണ്‍: റദ്ദാക്കി മയാമി ഓപ്പണ്‍: റദ്ദാക്കി മോണ്ടി കാർലോ മാസ്റ്റേഴ്സ്: റദ്ദാക്കി ഫ്രഞ്ച് ഓപ്പണ്‍: സെപ്റ്റംബർ 20 മുതൽ ഒക്ടോബർ നാലിലേക്ക് നീട്ടിവച്ചു അത്‌ലറ്റിക്സ് നാൻജിംഗ് ലോക ഇൻഡോർ…

Read More

ഷട്ടോരി തെറിച്ചു; ബ്ലാസ്റ്റേഴ്സിനെ ഇനി കിബു വികൂന നയിക്കും

കൊച്ചി: ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക സ്ഥാനത്തുനിന്നും എൽക്കോ ഷട്ടോരിയെ നീക്കി. പകരം കേരള ബ്ലാസ്റ്റേഴ്സിനെ ഇനി നയിക്കുക സ്പാനിഷ് പരിശീലകനായ കിബു വികൂന എന്ന തന്ത്രശാലി ആയിരിക്കും. മോഹൻ ബഗാന്‍റെ പരിശീലകനായിരുന്ന കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായി നിയമിച്ചതായാണ് റിപ്പോർട്ട്. ഈ സീസണിൽ ഐലീഗിലെ മോഹൻ ബഗാന്‍റെ നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് വികൂനയായിരുന്നു. പുതിയ സീസണിൽ മോഹൻ ബഗാനും എടികെയും ലയിക്കുന്നതോടെ വികൂനയുടെ ബഗാനിലെ ജോലി അവസാനിച്ചിരുന്നു.

Read More

ഹബാസ്തന്നെ പരിശീലിപ്പിക്കും

കോൽക്കത്ത: ഐ ലീഗ് ചാന്പ്യന്മാരായ മോഹൻ ബഗാനും ഐഎസ്എൽ ചാന്പ്യന്മാരായ എടികെയും ലയിച്ചുണ്ടാകുന്ന ടീമിനെ സ്പാനിഷുകാരനായ അന്‍റോണിയോ ലോപ്പസ് ഹബാസ് പരിശീലിപ്പിക്കും. എടികെയെ 2019-20 സീസണ്‍ കിരീടത്തിലേക്ക് നയിച്ചത് ഹബാസ് ആയിരുന്നു. 2014ലെ പ്രഥമ ഐഎസ്എൽ സീസണിൽ എടികെ (അന്ന് അത്‌ലറ്റിക്കോ ഡി കോൽക്കത്ത) കിരീടം നേടിയതും ഹബാസിന്‍റെ ശിക്ഷണത്തിലായിരുന്നു. മോഹൻ ബഗാൻ – എടികെ ലയനത്തിനുശേഷവും ഹബാസ് പരിശീലക സ്ഥാനത്ത് തുടരുമെന്ന് എടികെ ഉടമയായ സഞ്ജീവ് ഗോയങ്കയാണ് അറിയിച്ചത്. രണ്ട് ക്ലബ്ബുകളും കൂടി ലയിച്ച് പുതിയ ക്ലബ്ബാകുന്പോൾ എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പിന് (ആർ.പി. സഞ്ജീവ് ഗോയങ്ക) ഇതിൽ 80 ശതമാനം ഓഹരിയും മോഹൻ ബഗാന് 20 ശതമാനവുമാണ്. ഹബാസ് പരിശീലക സ്ഥാനത്ത് തുടരുമെന്നു വ്യക്തമായതിനാൽ മോഹൻ ബഗാനെ നാല് മത്സരങ്ങൾകൂടി ശേഷിക്കേ ഐ ലീഗ് കിരീടത്തിലേക്ക് കൈപിടിച്ചു നടത്തിയ സ്പാനിഷ് പരിശീലകനായ കിബു വിക്കുനയുടെ…

Read More

2020 യൂറോ കപ്പ് മാറ്റണമെന്ന്

യൂറോ കപ്പ് 2020 ഫുട്ബോൾ യുവേഫ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ഇടയ്ക്കുവച്ച് നിർത്തിവച്ചിരിക്കുന്ന ഇറ്റാലിയൻ സീരി എ ലീഗ് മത്സരങ്ങൾ ജൂണ്‍ 30ന് അവസാനിപ്പിച്ചശേഷം യൂറോ കപ്പ് ആരംഭിക്കുന്ന തീയതി നിശ്ചയിക്കാമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഗബ്രിയേലെ ഗ്രാവിന പറഞ്ഞു. ജൂണ്‍ 12 മുതലാണ് 2020 യൂറോ കപ്പ് ആരംഭിക്കുക. 12 രാജ്യങ്ങളിലായാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരം ഉൾപ്പെടെ നാല് മത്സരങ്ങൾക്ക് ഇറ്റലി വേദിയാകും.

Read More

“ഗെയിം ഓഫ് ത്രോൺസ്’ താരത്തിനും കോവിഡ്; വീട്ടില്‍ ക്വാറന്‍റൈനില്‍

ന്യൂയോർക്ക്: ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലൂടെ പ്രശസ്തനായ നടൻ ക്രിസ്റ്റോഫർ ഹിവ്ജുവിനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഗെയിം ഓഫ് ത്രോൺസിൽ ടോർമുണ്ട് എന്ന കഥാപാത്രത്തെയാണ് ഹിവ്ജു അവതരിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തോടൊപ്പം നോർവേയിലെ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ഹിവ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഓസ്കർ ജേതാവായ മുതിർന്ന നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റിതാ വിൽസനും കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പിന്നീട് ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഓൾഗ കുറിലെങ്കോയ്ക്കും കോവിഡ് ബാധിച്ചിരുന്നു.

Read More

ഗ്ലെൻ മാക്സ്‌വെലിന് ഇന്ത്യൻ സ്റ്റൈൽ വിവാഹനിശ്ചയം

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിന് ഇന്ത്യൻ ശൈലിയിൽ വിവാഹ നിശ്ചയം. മെൽബണിലായിരുന്നു ചടങ്ങ്. ഓസ്ട്രേലിയയിലെ തമിഴ് വംശജയായ വിനി രാമനാണ് മാക്സ്‌വെലിന്‍റെ പ്രതിശ്രുത വധു. ഇന്ത്യൻ ആചാരമനുസരിച്ചുള്ള വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ വിനിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വിനി ഫാർമസിസ്റ്റാണ്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇവർ വിവാഹിതരാകാൻ തയാറെടുക്കുന്നതായി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഐപിഎലിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബിന്‍റെ താരമാണ് മാക്സ്‌വെൽ.

Read More

സ്കിൻകിസ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടർ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിംഗ് ഡയറക്ടറായി കരോലിസ് സ്കിൻകിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷൻ ക്ലബായ എഫ്കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ളയാളാണ് കരോലിസ്. കേരളത്തിലേക്കു വരുന്നത് എനിക്ക് ആവേശകരമാണ്. ഈ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിനു ക്ലബ് മാനേജ്മെന്‍റിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ലബിന്‍റെ കാഴ്ചപ്പാടിനും കേരള ആരാധകരുടെ അഭിനിവേശത്തിനും ഫുട്ബോളിനോടുള്ള അവരുടെ ഇഷ്ടത്തിനും വിലനൽകികൊണ്ട്, നമ്മൾ ഒരുമിച്ച് ഈ ക്ലബ് വളർത്തി അഭിമാനിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കും – കരോലിസ് പറയുന്നു. ടീം തെരഞ്ഞെടുപ്പ്, സ്കൗട്ടിംഗ്, റിക്രൂട്ട്മെന്‍റ് എന്നീ കാര്യങ്ങളിൽ കരോലിസിന്‍റെ മാർഗ നിർദേശം സ്വീകരിക്കും.

Read More

കപ്പടിച്ചു, ഇനി ലയനം

ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഒരു വന്പൻ ലയനം വരും മാസങ്ങളിൽ നടക്കും. ഐ ലീഗ് ചാന്പ്യന്മാരായ മോഹൻ ബഗാനും ഐഎസ്എൽ ചാന്പ്യന്മാരായ എടികെയുമാണ് ലയിക്കുക. 130 വർഷം പഴക്കമുള്ള കോൽക്കത്തൻ ക്ലബ്ബാണ് മോഹൻ ബഗാൻ. ഐഎസ്എൽ തുടങ്ങിയ 2014ൽ അത്‌ലറ്റിക്കോ ഡി കോൽക്കത്തയായിരുന്ന്, പിന്നീട് എടികെയായി മാറിയ ക്ലബ്ബിന്‍റെ ആസ്ഥാനവും കോൽക്കത്ത തന്നെ. ഈ ലയനം ഇരു ടീമുകളും ഈ സീസണിലെ ചാന്പ്യന്മാരാകുന്നതിനു മുന്പുതന്നെ പ്രഖ്യാപിച്ചതാണ്. വരും വർഷങ്ങളിൽ ഐ ലീഗും ഐഎസ്എലും ഒന്നിച്ചാകുമെന്നും ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗാകുമെന്നും നേരത്തേ ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന്‍റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കോൽക്കത്തയുടെ ഹൃദയതാളത്തിനൊപ്പം കഴിഞ്ഞ 130 വർഷം ചേർന്നുനിന്ന മോഹൻ ബഗാൻ 2019-20 സീസണ്‍ ഐ ലീഗ് കിരീടത്തോടെ ചരിത്ര താളുകളിലേക്ക് മറയും. അതുപോലെ ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ കിരീടം നേടിയ (മൂന്ന്) റിക്കാർഡുമായാണ്…

Read More

റൊണാൾഡീഞ്ഞോയെ സഹായിക്കാൻ ലയണൽ മെസി 

വ്യാജ പാസ്പോർട്ട് കൊണ്ട് യാത്ര ചെയ്തതിന് പരാഗ്വെയിൽ ജയിലിൽ കഴിയുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയെ പുറത്തിറക്കാൻ ബാഴ്സലോണയിൽ ഒന്നിച്ചുണ്ടായിരുന്ന അർജന്‍റൈൻ താരം ലയണൽ മെസി 33 കോടി രൂപ മുടക്കുമെന്ന് റിപ്പോർട്ട്. അതിനിടെ തടവുകാർക്കുവേണ്ടി നടത്തുന്ന ഫുട്സാൽ ടൂർണമെന്‍റിൽ പങ്കെടുക്കാനൊരുങ്ങുകയാണ് റൊണാൾഡീഞ്ഞോ. ഗോളടിക്കാൻ റൊണാൾഡീഞ്ഞോയ്ക്ക് അനുവാദമില്ല. അദ്ദേഹത്തിന്‍റെ മികവിനൊപ്പമെത്താൻ തടവുകാർക്കു കഴിയില്ല എന്നതിനാലാണിത്.

Read More