പതിവ് തീർഥാടനം മുടക്കിയില്ല; പളനിയിൽ തല മുണ്ഡനം ചെയ്ത് പുളിക്കക്കണ്ടം ബ്രദേഴ്‌സ്; തീർഥയാത്ര പ്രവർത്തകരോടൊപ്പം ബസിൽ

കോട്ടയം: പാലാ നഗരസഭയില്‍ എങ്ങനെ ഭരണം പിടിക്കാമെന്ന് യുഡിഎഫും എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനയുമ്പോള്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കക്കണ്ടം എന്നിവര്‍ പഴനി, വേളാങ്കണ്ണി തീര്‍ഥാടനം നടത്തി. നേര്‍ച്ചയുടെ ഭാഗമായി ബിനുവും ബിജുവും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ബിനു കഴിഞ്ഞ 20 വര്‍ഷമായി ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ചു കഴിയുമ്പോള്‍ പഴനിയിലും വേളാങ്കണ്ണിയിലും തീര്‍ഥാടനം പതിവാണ്. ഇത്തവണ സ്വതന്ത്ര കൂട്ടായ്മയില്‍ മത്സരിച്ചു വിജയിച്ച സഹോദരന്‍ ബിജുവിനെയും മകളെയും തീര്‍ഥാടനത്തിനു കൂട്ടി. എതാനും പ്രവര്‍ത്തകരെയും കൂടെ കൊണ്ടുപോയിരുന്നു. ബസിലായിരുന്നു പ്രവര്‍ത്തകര്‍ക്കൊപ്പം തീര്‍ഥയാത്ര. തീര്‍ഥാടനത്തിനു ശേഷം ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴയിലുള്ള വീട്ടില്‍ തിരിച്ചെത്തി. ഭാവി തീരുമാനങ്ങള്‍ക്കായി 21നു സത്യപ്രതിജ്ഞയ്ക്കു ശേഷം മൂന്നു വാര്‍ഡിലെയും സംയുക്ത ജനസഭ വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കക്കണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തിലാണ്…

Read More

വീട്ടിലിരുന്നും മാസംതോറും പണമുണ്ടാക്കാം : മൾട്ടി ലെവൽ മാർക്കറ്റിംഗിലൂടെ 300 കോടിയിലധികം തട്ടിയെടുത്തു: ദന്പതിമാർ അറസ്റ്റിൽ

ന്യൂഡൽഹി: മൾട്ടി ലെവൽ മാർക്കറ്റിംഗിലൂടെ 300 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ദന്പതിമാരെ അറസ്റ്റ് ചെയ്തു. മാക്സിസോൺ ടച്ച് എന്ന കമ്പനിയുടെ ഡയറക്ടർമാരായ ചന്ദർ ഭൂഷൺ സിംഗ്, ഭാര്യ പ്രിയങ്ക എന്നിവരെ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്നാണ് പിടികൂടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ഇരുവരും അടുത്തിടെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഉയർന്ന പ്രതിമാസ വരുമാനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ച് മൾട്ടി ലെവൽ മാർക്കറ്റിംഗ് പദ്ധതി ആസൂത്രണം ചെയ്ത് പണം തട്ടുകയായിരുന്നു ഇരുവരും. 307 കോടി രൂപയുടെ അനധികൃത നിക്ഷേപം ശേഖരിച്ചുവെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. ജാർഖണ്ഡ്, രാജസ്ഥാൻ, അസം പോലീസ് ദമ്പതികൾക്കെതിരേ വിവിധ കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ബിനാമി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായും ഇഡി പറഞ്ഞു.

Read More

കരോൾ സംഘങ്ങൾക്ക് താളമടിക്കാൻ അനിയന്‍റെ കരസ്പർശം

മാന്നാർ: ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്‍റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.ക്രിസ്മസ് രാവിന്‍റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്‍റെ ജീവിത താളം കൂടി ചേർത്താണ്. ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്‍റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്‍റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ. ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്‌മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്‍റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.അനിയൻ…

Read More

മക്കൾക്ക് ട്യൂഷൻ എടുക്കാൻ ദിവസവും എത്തും, അമ്മയുമായി ചങ്ങാത്തം കൂടിയതോടെ പ്രണയം പൂവിട്ടു: ട്യൂഷൻ സാറിനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി ഭർത്താവ്

വിവാഹേതര ബന്ധങ്ങൾ ഇന്നൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. കല്യാണം കഴിഞ്ഞ ശേഷം ചില ആളുകൾ മുൻ കാമുകനുമായോ കാമുകിയോടോ ഒക്കെ ബന്ധത്തിലാവുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത്തരം ബന്ധങ്ങളിൽ അകപ്പെട്ട് പല കുടുംബങ്ങളും ശിഥിലമായ വാർത്തയൊക്കെ സ്ഥിരം കേൾവിയാണ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മക്കൾക്ക് ട്യൂഷൻ എടുക്കാൻ വന്ന അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിപ്പോയി എന്ന പരാതിയുമായി ഭർത്താവ് എത്തിയതോടെയാണ് കഥ പുറം ലോകം അറിയുന്നത്. ഭാര്യയുടേയും കാമുകനായ അധ്യാപകന്‍റേയും ചിത്രമുൾപ്പെടെ ഭർത്താവ് പുറത്ത് വിട്ടു. യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്‍റെ സെൽഫി അടക്കം ഇക്കൂട്ടത്തിലുണ്ട്. . ‘എന്‍റെ പേര് മനീഷ് തിവാരി. ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷൻ മാസ്റ്ററായ ശുഭം കുമാർ മേത്ത കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് എൻറെ…

Read More

ആർബിഐ ഇടപെടലിൽ രൂപയ്ക്ക് തിരിച്ചുവരവ്

മുംബൈ: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്ന് ഡോളറിനെതിരേ വൻ തിരിച്ചുവരവ് നടത്തി രൂപ. പ്രദേശിക വിപണിയിൽ ആർബിഐ വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ച് 90.0963 എന്ന നിലയിലെത്തി. കഴിഞ്ഞ ഏഴു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം റിക്കാർഡ് നിലയിലേക്കു താഴ്ന്നകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 91.0837ൽ എത്തിയിരുന്നു. അതേസമയം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ തുടരുകയാണ്. 91 രൂപ എന്ന നിലയിലാണ് ആർബിഐ പ്രധാനമായും ഡോളർ വിറ്റഴിച്ചത്. രൂപയുടെ മൂല്യം അതിവേഗം താഴുന്നത് വിപണി വളരെ നിസാരമായി കാണുന്ന പ്രവണത തടയാനാണ് ആർബിഐ ഇത്ര ശക്തമായി നീങ്ങിയത്. സെൻട്രൽ ബാങ്കിന്‍റെ…

Read More

ഇലക്‌ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ഇലക്‌ട്രിക്ക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതും വ്യാവസായിക ചരക്കു നീക്കത്തിൽ വലിയ പങ്ക് വഹിക്കുന്നതുമായ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും സുപ്രധാനവുമായ ഇടനാഴികളിൽ ഒന്നായ ദേശീയ പാത-66ലാണ് ഈ സംരംഭം യാഥാർഥ്യമാകുന്നത്. വൈദ്യുത ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്‍റെ റോഡ്‌മാപ്പ് തയാറാക്കുന്നതിനായി സംസ്ഥാനത്തുനിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത ശില്പശാല ഇന്നലെ തിരുവനന്തപുരത്തു സംഘടിപ്പിച്ചു. മലിനീകരണം ഇല്ലാത്ത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ കേരളം വീണ്ടും നേതൃസ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് ശില്പശാല വിലയിരുത്തി. പ്രധാന ദേശീയ, സംസ്ഥാന ഹൈവേകളിലായി ഇ-ട്രക്ക്, ഇ-ബസ് ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2,000 കോടി…

Read More

കെഎസ്ആർടിസി 11 കോടി ലക്ഷ്യമിട്ടു: 10.77 കോടി നേടി; കുതിപ്പു തുടരുമെന്ന് കെഎസ്ആർടിസി

ചാത്തന്നൂർ: തിങ്കളാഴ്ച 11 കോടി ലക്ഷ്യമിട്ട് സർവീസ് നടത്തിയ കെഎസ്ആർടിസി ലക്ഷ്യത്തിന് തൊട്ടരികെ വരെ എത്തി.ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി സർവകാല റിക്കാർഡ് നേടി. തിങ്കളാഴ്ചയിലെ ടിക്കറ്റ് കളക്ഷൻ 10.77 കോടി രൂപയാണ്. ടിക്കറ്റിതര വരുമാനമായി 0.76 കോടി രൂപയും ലഭിച്ചു. ആകെ വരുമാനം 11.53 കോടി രൂപ.ക കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച…

Read More

ക്രിസ്മസ് ദീപപ്രഭയിൽ വത്തിക്കാൻ; 88 അടി ഉയരമുള്ള ട്രീയും പുൽക്കൂടും പ്രകാശിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്കു പ്രവേശിക്കവെ, വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്‍റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്‍റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്.ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിന്‍റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം.2026…

Read More

നാടും നഗരവും ക്രിസ്മസ് ബൈബില്‍; ഓഫറുകളുടെ പെരുമഴയുമായി വ്യാപാരികളും

കോട്ടയം: ക്രിസ്മസിന്‍റെ വരവറിയിച്ച് എങ്ങും നക്ഷത്രത്തിളക്കം. വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ നക്ഷത്രവിളക്കുകള്‍ വര്‍ണ പ്രകാശം ചൊരിയുന്നു. നഗരങ്ങളും ഗ്രാമങ്ങളും വീഥികളുമെല്ലാം വര്‍ണപ്രഭയിലാണ്. നേരത്തെതന്നെ വിപണി സജീവമായതോടെ ആഘോഷങ്ങള്‍ക്കു മിഴിവേറും. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം കടകളില്‍ സുലഭമായി. നക്ഷത്രങ്ങളില്‍ ഇത്തവണയും എല്‍ഇഡി തന്നെയാണ് മുഖ്യ ആകര്‍ഷണം. വിവിധ തരത്തിലുള്ള അലങ്കാര ബള്‍ബുകളാണ് ഇത്തവണത്തെ പ്രത്യേകത. പുല്‍ക്കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീയുടെ വിലയും വലുപ്പത്തിനനുസരിച്ചാണ്. കേക്കുകളുടെ വിപണിയും സജീവമായി. പലയിടങ്ങളിലും കേക്കുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. കേക്കുകള്‍ 300 രൂപ മുതല്‍ ലഭ്യമാണ്. മുന്‍കൂട്ടി പറഞ്ഞാല്‍ താത്പര്യത്തിന് അനുസരിച്ചുള്ളവയും കിട്ടും. വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സംരംഭകരുടെ കേക്കുകളും വിപണിയില്‍ ലഭിക്കും. വസ്ത്ര വില്‍പനശാലകളിലും തിരക്ക് വര്‍ധിക്കുകയാണ്. പലതരം ഓഫറുകളും സമ്മാനങ്ങളുമെല്ലാമായി വ്യാപാരം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് വസ്ത്ര വ്യാപാരികളും.

Read More

നമ്മളുകൊയ്യും വയലുകളെല്ലാം… സ്കൂൾ പരിസരത്ത് വിതച്ച കരനെല്ല് കതിരണിഞ്ഞു; മനംനിറഞ്ഞ്കു ട്ടി കർഷകർ

കലഞ്ഞൂർ: മൂന്നുനേരവും അരിയാഹാരം കഴിക്കുന്ന കുട്ടികൾക്ക് അപരിചിതമായിരുന്ന നെൽച്ചെടി പരിചയപ്പെടുത്താനുള്ള കലഞ്ഞൂർ ഗവ. എൽപി സ്കൂൾ അധ്യാപകരുടെ ഉദ്യമമാണ് സ്വർണ നിറമണിഞ്ഞത്. 120 ദിവസം മുമ്പ് സ്കൂൾ പരിസരത്ത് ആരംഭിച്ച കര നെൽകൃഷിയാണ് വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മുഴുവൻ കുട്ടികളും തിരിച്ചറിയാൻ അവസരമൊരുക്കിയത്. നാട്ടിൽ അടുത്ത കാലംവരെയും നെൽകൃഷി ചെയ്തിരുന്ന കലഞ്ഞൂർ പ്രസന്നകുമാറായിരുന്നു കൃഷിയുടെ മാർഗദർശി. രക്ഷിതാവ് സാദിക് മുഹമ്മദാണ് നെൽവിത്ത് എത്തിച്ചത്. ‌ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് അംഗങ്ങൾ കൃഷിയിടം ഒരുക്കി നല്കി. വിള സന്ദർശനവും വിശദീകരണ ക്ലാസും എസ്എംസി ചെയർപേഴ്സൺ ആര്യ ഷിജു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, കെ. പി. ബിനിത, എസ്. ഷാജഹാൻ എന്നിവർ നേതൃത്വം നല്കി.

Read More