ഉപരിപഠനത്തിനായി 25 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു; വിദേശത്ത് പോയ ഇന്ത്യൻ ടെക്കിക്കിപ്പോൾ ജോലിയില്ല, കടുത്ത നിരാശയിൽ സോഷ്യൽ മീഡിയ പോസ്റ്റ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കടന്നുവരവോടെ ആഗോള ടെക് മേഖലയിലുണ്ടായ വലിയ മാറ്റങ്ങളും തൊഴിൽ വിപണിയിലെ മന്ദഗതിയും വ്യക്തമാക്കുന്ന ഒരു യുവാവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നു. വിദേശത്ത് ഉപരിപഠനത്തിനായി 2023ൽ ഇന്ത്യയിലെ 25 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള സുരക്ഷിതമായ ജോലി ഉപേക്ഷിച്ച ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് താൻ ചെന്നുപെട്ട പ്രതിസന്ധി വിവരിച്ചിരിക്കുന്നത്. മികച്ച ഗ്രേഡോടെ പഠനം പൂർത്തിയാക്കിയിട്ടും വിദേശത്തോ നാട്ടിലോ അനുയോജ്യമായ ജോലി കണ്ടെത്താനാകാതെ കടുത്ത ആശങ്കയിലാണ് ഈ യുവാവ്. തന്‍റെ സ്വന്തം തീരുമാനത്തിലൂടെ താൻ തന്നെയാണ് തന്‍റെ കാല് വാരിയത് എന്നാണ് മൂന്ന് വർഷത്തെ ഫുൾ-സ്റ്റാക്ക് ഡെവലപ്‌മെന്‍റ് പ്രവൃത്തിപരിചയമുള്ള ഈ ടെക്കി റെഡ്ഡിറ്റിൽ കുറിച്ചത്. 2023ൽ പ്രതിവർഷം 25 ലക്ഷത്തിനടുത്ത് ശമ്പളമുള്ള സുഖകരമായ ഒരു ജോലിയിലായിരുന്നു ഞാൻ. അത് ഉപേക്ഷിച്ചാണ് രണ്ടു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തിനായി വിദേശത്തേക്ക് പോയത്. അവിടെ നല്ല ഗ്രേഡും…

Read More

ഐഐടി ഡെൽഹിയിൽ നിന്ന് 19-ാം വയസ്സിൽ പഠനം ഉപേക്ഷിച്ചു; മൈക്രോസോഫ്റ്റിൽ ജോലി സ്വന്തമാക്കി യുവാവ്, അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരു സീറ്റ് ലഭിക്കുക എന്നത് രാജ്യത്തെ ഏറ്റവും വലിയ അക്കാദമിക് നേട്ടമായി കണക്കാക്കപ്പെടുന്നു. എന്നാൽ അവിടെയാണ് 19കാരനായ ഒരു യുവാവ് അസാധ്യമായത് സാധ്യമാക്കിയിരിക്കുന്നത്. ഐഐടി ഡൽഹിയിലെ വിദ്യാർഥിയായ ആശിഷ് കുമാർ വർമയാണ് നിയമപരമായ മദ്യപാന പ്രായത്തിൽ പോലും എത്തുന്നതിന് മുൻപ്, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ടെക് കമ്പനിയായ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചത്. സാങ്കേതികവിദ്യാ രംഗത്ത് വിജയം വരിക്കാൻ ഒരു ഔദ്യോഗിക ബിരുദം അത്യന്താപേക്ഷിതമാണ് എന്ന ഇന്ത്യക്കാരുടെ പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിക്കുന്നതാണ് ആശിഷിന്‍റെ ഈ യാത്ര. അദ്ദേഹം തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 18-ാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഗൂഗിൾ ഡെവലപ്പർ എക്സ്പെർട്ട്’ എന്ന പദവി ആശിഷ് സ്വന്തമാക്കിയിരുന്നു. ജപ്പാനിലെ ‘സാകുറ സയൻസ് പ്രോഗ്രാമിന്’ കീഴിലുള്ള സംയുക്ത ഗവേഷണ പ്രോജക്റ്റുകളിൽ പങ്കാളിയായതും, അദ്ദേഹം…

Read More

ജോലി കിട്ടി, 3 ദിവസം ഓഫീസിലും പോയി; നാലാം നാൾ വന്ന ഇമെയിൽ കണ്ട് യുവാവ് ഞെട്ടി, വിചിത്ര അനുഭവം പങ്കുവെച്ച് യുവാവ്

തൊഴിൽ വിപണിയിലെ മന്ദഗതിക്കിടയിൽ ഒരു ജോലി കണ്ടെത്തുക എന്നത് നിലവിൽ വലിയൊരു നേട്ടമാണ്. എന്നാൽ കഠിനമായ അഭിമുഖങ്ങൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച്, മൂന്ന് ദിവസം മാത്രം പിന്നിട്ടപ്പോൾ കമ്പനിയിൽ നിന്ന് ജോലി നിഷേധിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ച ഒരു യുവാവിന്‍റെ വിചിത്രമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഓഫർ ലെറ്റർ റദ്ദാക്കി, പക്ഷേ ഞാൻ ഇപ്പോൾ തന്നെ ജോലി ചെയ്യുകയാണ്?’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്. “സത്യത്തിൽ ഇത് തികച്ചും ചിരിയുണർത്തുന്ന ഒന്നാണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വെള്ളിയാഴ്ചയാണ് ഞാൻ ഈ ജോലിയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച സ്കിൽ ടെസ്റ്റിനായി ചെന്നപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാമോ എന്ന് അവർ ചോദിച്ചു. ഞാൻ സന്തോഷത്തോടെ അത് സമ്മതിക്കുകയും ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു, യുവാവ് കുറിച്ചു.…

Read More

ഏറ്റവും അഭിമാനകരമായ നിമിഷം; മാതാപിതാക്കൾക്ക് മൈക്രോസോഫ്റ്റ് ഓഫീസ് ചുറ്റിക്കാട്ടി കൃതിക, ഹൃദയം തൊട്ട് വീഡിയോ

ഹൈദരാബാദ്: സാധാരണക്കാരും മധ്യവർഗ്ഗക്കാരുമായ ഏതൊരു ഉദ്യോഗാർഥിയുടെയും സ്വപ്നനിമിഷം പങ്കുവെച്ച് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഹൈദരാബാദിലെ മൈക്രോസോഫ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന കൃതിക മിശ്ര എന്ന യുവതിയാണ് തന്‍റെ മാതാപിതാക്കൾ ആദ്യമായി ഓഫീസ് സന്ദർശിച്ചതിന്‍റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഓഫീസിലെ ഇടനാഴികളിലൂടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നതും, അവർക്കൊപ്പം കാന്‍റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം അടങ്ങുന്നതാണ് വീഡിയോ. “മാതാപിതാക്കളുടെ ആദ്യ ഓഫീസ് സന്ദർശനം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ ജീവിതത്തിൽ താൻ നൽകുന്ന ഏറ്റവും അഭിമാനകരമായ ഓഫീസ് ടൂർ ഇതായിരിക്കുമെന്ന് കൃതിക കുറിച്ചു. ഓഫീസിലെ സൗകര്യങ്ങൾ കാണിക്കുന്നതിനേക്കാൾ, മാതാപിതാക്കളുടെ മുഖത്തെ സന്തോഷവും അഭിമാനവും കാണുന്നതായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ ആ പുഞ്ചിരി തന്‍റെ കഠിനാധ്വാനത്തിന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണെന്നും, മധ്യവർഗ കുടുംബങ്ങളിലെ ഏതൊരു മകന്‍റെയും മകളുടെയും സ്വപ്നമാണിതെന്നും കൃതിക കുറിച്ചു. മറ്റാരും…

Read More

ജാതകത്തിൽ കൊലപാതക യോഗം, റോഡപകടത്തിൽ ആളെ കൊല്ലുമെന്ന് പ്രവചനം; ഐടി ജീവനക്കാരനെ വണ്ടി ഓടിക്കാൻ അനുവദിക്കാതെ കുടുംബം

ജാതകത്തിലെ പ്രവചനത്തെ തുടർന്ന് 28 വയസുള്ള ഐടി എഞ്ചിനീയറെ വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്നും വിലക്കി കുടുംബം. ‘റോഡപകടത്തിലൂടെ ഇയാൾ മറ്റൊരാളുടെ മരണത്തിന് കാരണമാകും’ എന്ന ജാതക പ്രവചനത്തെ തുടർന്നാണ് ഈ വിലക്ക്. പ്രരേഷ് ലഖാനി എന്ന വ്യവസായി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ സംഭവം ഇതിനോടകം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഈ യുവാവിനെ കാറോ ബൈക്കോ ഓടിക്കാൻ പഠിക്കാൻ പോലും കുടുംബം സമ്മതിച്ചിട്ടില്ല. നിയന്ത്രണങ്ങൾ അവിടെയും തീരുന്നില്ല, ചെറുപ്പത്തിൽ ഒരു സൈക്കിൾ ചവിട്ടാൻ പോലും ഇയാളെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഇപ്പോഴും യുവാവിന്‍റെ പിതാവാണ് ദിവസവും ഇയാളെ ഓഫീസിൽ കൊണ്ടുവിടുന്നത്. യുവാവ് ഒരു കാരണവശാലും സ്റ്റിയറിംഗിന് പിന്നിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. സംഭവത്തെക്കുറിച്ച് ലഖാനി പോസ്റ്റിന്‍റെ അവസാനം ഒരു തമാശയും പങ്കുവെച്ചു: “ഒരു ഐടി ജീവനക്കാരന്‍റെ കരിയറിന് നിലവിൽ ഏറ്റവും…

Read More

2 ബിഎച്ച്കെ ഫ്ലാറ്റിന് 2 കോടിയോ? മാസം 2 ലക്ഷം രൂപ വരുമാനമുള്ള ദമ്പതികൾക്കും ഡൽഹിയിൽ വീട് വാങ്ങുക അപ്രാപ്യം; ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്

രാജ്യതലസ്ഥാനത്തെ കുതിച്ചുയരുന്ന ഭവന നിർമാണ ചെലവുകളെയും പ്രോപ്പർട്ടി വിലകളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഒരു ഡൽഹി സ്വദേശിയുടെ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പങ്കാളിയുടേത് ഉൾപ്പെടെ മാസം രണ്ട് ലക്ഷം രൂപ സംയുക്ത വരുമാനമുണ്ടായിട്ടും, നഗരത്തിൽ ഒരു സാധാരണ 2 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങുക എന്നത് തങ്ങൾക്ക് അപ്രാപ്യമാണെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു. ഡൽഹിയിലെ ദ്വാരക, പിതാംപുര തുടങ്ങിയ സുരക്ഷിതവും യാത്രാസൗകര്യങ്ങളുള്ളതുമായ പ്രദേശങ്ങളിൽ അന്വേഷിച്ചപ്പോൾ 2 കോടി മുതൽ 2.5 കോടി രൂപ വരെയാണ് ഫ്ലാറ്റുകൾക്ക് വിലയായി ആവശ്യപ്പെടുന്നത്. “മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയോ പൂർവ്വിക സ്വത്തോ ഇല്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ വിലയൊന്നും ഞങ്ങൾക്ക് ലഭിക്കുന്ന ഹോം ലോൺ പരിധിയിൽ ഒതുങ്ങില്ല. ഇനി ഞങ്ങൾ എന്ത് ചെയ്യണം? എവിടെയാണ് വീട് വാങ്ങാൻ സാധിക്കുക എന്ന് ആർക്കെങ്കിലും നിർദ്ദേശിക്കാമോ? യുവാവ് കുറിച്ചു. സ്ഥിരവരുമാനത്തെ മാത്രം ആശ്രയിച്ച്…

Read More

ഭൂമിയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പോലെ, ജപ്പാനിലെ ആദ്യ ദിവസത്തെ അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവാവ്, വീഡിയോ വൈറൽ

ജപ്പാനിലെ തന്‍റെ ആദ്യ ദിവസത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പറും കൺഡന്‍റ് ക്രിയേറ്ററുമായ ദേവ് വിജയ് വർഗിയ ആണ് ജപ്പാനിലെ ദൈനംദിന ജീവിത കാഴ്ചകളെ “ഭൂമിയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ” എന്ന് വിശേഷിപ്പിച്ചത്. ജപ്പാനിൽ എത്തിയ ശേഷം തന്‍റെ പുതിയ വീടിന് ചുറ്റുമുള്ള പരിസരങ്ങളിലൂടെ നടത്തിയ നടത്തത്തിനിടയിലാണ് അദ്ദേഹം ഈ വീഡിയോ പകർത്തിയത്. ഭക്ഷണത്തിലോ ഭാഷയിലോ ആയിരിക്കും തനിക്ക് ആദ്യമായി സാംസ്കാരികമായ വ്യത്യാസം അനുഭവപ്പെടുക എന്നാണ് കരുതിയതെന്നും എന്നാൽ അവിടുത്തെ ചെറിയ കാര്യങ്ങൾ പോലും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. “ഇതൊരു വേറെ തന്നെ ലോകം പോലെ തോന്നുന്നു, ദേവ് വീഡിയോയിൽ വ്യക്തമാക്കുന്നു. രാവിലെ പ്രഭാതഭക്ഷണത്തിനായി അദ്ദേഹം പോയത് അടുത്തുള്ള ഒരു ‘7-ഇലവൻ’ കൺവീനിയൻസ് സ്റ്റോറിലേക്കാണ്. ജപ്പാനിൽ ഇത്തരം സ്റ്റോറുകൾ ഫ്രഷ് ഭക്ഷണങ്ങൾക്കും മികച്ച…

Read More

സ്ട്രോബെറി മൂൺ ഇന്ന് രാത്രി ദൃശ്യമാകും: ഇന്ത്യയിൽ കാണേണ്ട സമയം അറിയാം

ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഈ വർഷത്തെ ആദ്യത്തെ വേനൽക്കാല പൂർണ്ണചന്ദ്രനായ സ്ട്രോബെറി മൂൺ ഇന്ന് രാത്രി വാനിൽ തെളിയും. സാധാരണ പൗർണമികളേക്കാൾ ചക്രവാളത്തോട് ചേർന്ന് ദൃശ്യമാകുന്നതിനാൽ സ്വർണനിറത്തിലോ ആമ്പർ നിറത്തിലോ ആയിരിക്കും ഇന്ന് ചന്ദ്രൻ കാണപ്പെടുക. പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദ്രന് ചുവപ്പ് നിറമോ പിങ്ക് നിറമോ ഉണ്ടായിരിക്കില്ല. അമേരിക്കയിലെ കിഴക്കൻ പ്രദേശങ്ങളിലെ ഗോത്രവർഗക്കാരാണ് ഈ പേരിന് പിന്നിൽ. ജൂൺ മാസത്തിലാണ് അവിടെ സ്ട്രോബെറി പഴങ്ങൾ വിളവെടുപ്പിന് പാകമാകുന്നത്. ഈ സമയത്ത് ദൃശ്യമാകുന്ന പൂർണചന്ദ്രനെ അവർ ‘സ്ട്രോബെറി മൂൺ’ എന്ന് വിളിച്ചുപോന്നു. ചില സംസ്കാരങ്ങളിൽ ഇതിനെ ‘റോസ് മൂൺ’ എന്നും ‘ഹണി മൂൺ’ എന്നും വിളിക്കാറുണ്ട്. ജൂൺ 21ലെ കോടീന സൂര്യൻ കഴിഞ്ഞുവരുന്ന ആദ്യത്തെ വെളുത്തവാവാണിത്. അതുകൊണ്ടുതന്നെ, 2026ൽ ആകാശത്ത് ഏറ്റവും താഴ്ന്ന പാതയിലൂടെ സഞ്ചരിക്കുന്ന പൂർണ്ണചന്ദ്രൻ കൂടിയായിരിക്കും ഇത്. രാത്രി മുഴുവൻ തെക്കൻ ചക്രവാളത്തോട് ചേർന്നായിരിക്കും ഇതിന്‍റെ…

Read More

പാസ്‌പോർട്ട് മറന്ന മകൾ; മകളെ ഉപേക്ഷിച്ച് അമ്മ ഒറ്റയ്ക്ക് അവധി ആഘോഷിക്കാൻ പോയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു

മകൾ പാസ്‌പോർട്ട് മറന്നതിനെ തുടർന്ന് മകളെ വിമാനത്താവളത്തിൽ നിർത്തി, അമ്മ ഒറ്റയ്ക്ക് വിനോദയാത്രയ്ക്ക് പോയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ സ്വദേശിയായ ചെറിൽ മാഗ്വിർ എന്ന സ്ത്രീയാണ് തന്‍റെ 21 വയസ്സുള്ള മകളെ കൂടെക്കൂട്ടാതെ കരീബിയൻ ദ്വീപായ ടർക്സ് ആൻഡ് കൈക്കോസിലേക്ക് ഒറ്റയ്ക്ക് വിമാനം കയറിയത്. ‘ബിസിനസ് ഇൻസൈഡർ’ എന്ന മാധ്യമത്തിൽ ചെറിൽ എഴുതിയ ലേഖനം വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വർഷങ്ങൾക്ക് ശേഷം മകളോടൊപ്പം പഴയ ഓർമകൾ പുതുക്കാനായി പ്ലാൻ ചെയ്ത യാത്രയായിരുന്നു ഇത്. ബോസ്റ്റൺ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ന്യൂയോർക്കിൽ താമസിക്കുന്ന മകൾ തന്‍റെ പാസ്‌പോർട്ട് റൂമിൽ മറന്ന കാര്യം തിരിച്ചറിയുന്നത്. അപ്പോഴേക്കും പാസ്‌പോർട്ട് എടുത്തു തിരികെ വരാനുള്ള സമയം ഇല്ലായിരുന്നു. റീഫണ്ട് ലഭിക്കാത്ത ടിക്കറ്റുകൾ ആയതിനാൽ യാത്ര റദ്ദാക്കിയാൽ ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെടുമായിരുന്നു. ഈ സാഹചര്യത്തിലാണ് മകളെ വിട്ട് ഒറ്റയ്ക്ക് യാത്ര തുടരാൻ…

Read More

‘ഒരാൾ എന്‍റെ അനിയത്തിയാണ്, വൈകണ്ടെന്ന് കരുതി മറ്റേ കുട്ടിയക്കൂടി വണ്ടിയിൽ കയറ്റിയതാ’; ഈ പ്രായത്തിലും ഇങ്ങനെ ചിന്തിക്കുന്നോ? ഓട്ടോക്കൂലി തിരിച്ച് നൽകി ഡ്രൈവർ

ഒരു ഓട്ടോ ഡ്രൈവറുടെയും സ്കൂൾ കുട്ടിയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഈ വീഡിയോയ്ക്ക് കരുതലിന്‍റെ സ്പർശനമുണ്ട്. സഹായത്തിന്‍റെ കരങ്ങളുണ്ട്. അതിനാൽത്തന്നെ ഈ വീഡിയോ വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ഒരു കുട്ടി തന്‍റെ അനുജത്തിയെ സ്കൂളിലേക്ക് വിടാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. അവന്‍റെ സഹോദരി പഠിക്കുന്ന അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പം ഓട്ടോയിലുണ്ട്. മൂന്ന്പേരും ഓട്ടോയുടെ പിൻസീറ്റിലാണ് ഇരിക്കുന്നത്. സ്കൂളിലെത്തിയപ്പോൾ പെൺകുട്ടികൾ രണ്ടാളും വേഗത്തിൽ ഇറങ്ങി സ്കൂളിലേക്ക് നടന്നു. എന്നാൽ, ആൺകുട്ടി എല്ലാവരുടെയും ഓട്ടോ്കകൂലി നൽകാനായി അവിടെത്തന്നെ നിന്നു. അവൻ പണമെടുക്കാൻ തുടങ്ങിയപ്പോൾ, രണ്ട് പെൺകുട്ടികളും അവന്‍റെ സഹോദരിമാരാണോ എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു. അതിൽ ഒരാൾ മാത്രമാണ് തന്‍റെ അനുജത്തിയെന്നും മറ്റേ പെൺകുട്ടിക്ക് സ്കൂളിൽ പോകാൻ വൈകുന്നത് കണ്ടതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നും ആൺകുട്ടി പറഞ്ഞു. ആൺകുട്ടി പറഞ്ഞത് കേട്ട്…

Read More