പ്രായം കുറയ്ക്കാൻ ബ്രയാൻ ജോൺസൺ എന്തും ചെയ്യും! രണ്ടു വർഷത്തിനുള്ളിൽ അഞ്ച് വയസിന്‍റെ കുറവ്..!

ടെക്സാസ്: പ്രായം കുറയ്ക്കാനായി എന്തു ചെയ്യാനും തയാറാണ് വടക്കൻ ഇറ്റലിയിലെ വെനീസിലുള്ള ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ. അതിനായി എത്ര പണം മുടക്കാനും മടിയില്ല. നിലവിൽ 45 വയസുള്ള ഇദ്ദേഹം പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കായി ഒരുവർഷം 16 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പല പരീക്ഷണങ്ങൾക്കും ഇതിനകം വിധേയനായ ബ്രയാൻ ജോൺസൺ പുതിയൊരു പരീക്ഷണത്തിന്‍റെ ഘട്ടത്തിലാണ്. തന്‍റെ 17 വയസുള്ള മകൻ ടാൽമേജിനെയും 70 വയസുള്ള പിതാവ് റിച്ചാർഡിനെയും ചേർത്തുകൊണ്ടുള്ള ഒരു രക്തകൈമാറ്റമാണു പുതിയ പദ്ധതിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകന്‍റെ ശരീരത്തിലെ രക്തത്തിൽനിന്നു പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസണിന്‍റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ നടക്കുന്നത്. മകന്‍റെ ശരീരത്തിൽനിന്ന് ഒരു ലിറ്റർ രക്തം ശേഖരിച്ചാണ് ബ്രയാന്‍റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്നത്. അതേസമയംതന്നെ ബ്രയാൻ ജോൺസൺ തന്‍റെ 70…

Read More

വേഗത്തില്‍ സഞ്ചരിക്കും, വ്യത്യസ്ത ശബ്ദം, ഉച്ചത്തിലുള്ള ഇണചേരൽ വിളിയും; മിസോറാമിൽ പുതിയ ഇനം പല്ലിയെ കണ്ടെത്തി

ഐസോൾ: മിസോറാമിൽ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികൾക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരൽ വിളിയും മറ്റു പല്ലികൾക്കിടയിൽ ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്‍റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – “ഗെക്കോ മിസോറമെൻസിസ്’. ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേൻസിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്. മിസോറാം സർവകലാശാലയിലെയും ജർമനിയിലെ ട്യൂബിംഗനിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെർപെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജർമൻ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി; പദ്ധതി അടുത്തവർഷം മുതൽ; ഇതുവരെ വിറ്റ ടിക്കറ്റുകളുടെ എണ്ണം അമ്പരപ്പിക്കുന്നത്…

വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടുവന്നാലും മറ്റുള്ളവരെ കോപ്പിയടിച്ചെന്ന ആക്ഷേപമായിരിക്കും മിച്ചം. എന്നാൽ വിവാഹം ഭൂമിയിലാക്കാതെ ബഹിരാകാശത്താക്കിയാലോ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സ്‌പേസ് പെർസ്പെക്‌റ്റീവ് എന്ന കമ്പനിയാണ് ഈ ആശയത്തിനു പിന്നിൽ. കമ്പനിയുടെ നെപ്‌ട്യൂൺ ബഹിരാകാശ പേടകം ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. സാധാരണ ബഹിരാകാശ യാത്രപോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂർണമായ ഒരു യാത്രയായിരിക്കുമതെന്നും ബഹിരാകാശ യാത്ര നടത്താനുള്ള ശാരീരിക-സാന്പത്തിക യോഗ്യതയുള്ള ആരെയും തങ്ങൾ പരിഗണിക്കുമെന്നും കമ്പനി പറയുന്നു. ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂൺ ഉപയോഗിച്ചായിരിക്കും ഉയർത്തുക. വധൂവരന്മാർക്ക് പേടകത്തിനുള്ളിൽ വിശ്രമിക്കാനും കോക്ക്ടെയിലുകൾ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും. പേടകത്തിലെ ഒരു സീറ്റിന് വിലയായി നൽകേണ്ടത് 1,25,000 ഡോളർ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍. അടുത്തവർഷം പദ്ധതി ആരംഭിക്കും. ഇതിനോടകം…

Read More

400 വർഷം  പഴക്കമുള്ള ചിത്രത്തിൽ “ടിക്ക്’ ചിഹ്നം; അതിശയമെന്ന് ആളുകൾ; തലപുകച്ച്  പുരാവസ്തു ഗവേഷകർ

ലണ്ടന്‍: നൈക്ക് ഷൂ കമ്പനി സ്ഥാപിതമായത് 1964ലാണ്. വെളുത്ത “ടിക്ക്’ ചിഹ്നമാണ് നൈക്ക് കന്പനിയുടെ ലോഗോ. അൻപത്തിയൊന്പതു വർഷം മാത്രം പഴക്കമുള്ള ഈ കന്പനിയുടെ ലോഗോ 400 വര്‍ഷം പഴക്കമുള്ള ഒരു പെയിന്‍റിംഗിലെ ആൺകുട്ടി ധരിച്ചിരിക്കുന്ന ഷൂവിൽ കണ്ടെത്തിയതിന്‍റെ കൗതുകത്തിലാണ് ആളുകൾ. ലണ്ടനിലെ ഒരു ആർട്ട് ഗാലറിയിൽ പെയിന്‍റിംഗുകൾ കാണുന്നതിനിടെ, 57 കാരിയായ ഫിയോണ ഫോസ്‌കെറ്റും അവളുടെ 23കാരിയായ മകളുമാണ് ഈ കൗതുകം ശ്രദ്ധിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരന്‍ ഫെര്‍ഡിനാന്‍ഡ് ബോള്‍ വരച്ച പെയിന്‍റിംഗിൽ, ചുവന്ന തുണികൊണ്ട് മൂടിയ ഒരു ചെറുമേശയ്ക്കരികെ ഒരു ആണ്‍കുട്ടി നില്‍ക്കുന്നു. ചിത്രകാരന്‍റെ ഭാര്യയുടെ രണ്ടാമത്തെ കസിന്‍ ഫ്രെഡറിക് സ്ലൂയിസ്‌കന്‍ ആണ് ചിത്രത്തിലെ ആണ്‍കുട്ടിയെന്നാണ് കരുതുന്നത്.കറുത്ത ജാക്കറ്റ്, കേപ്പ്, വെള്ള ഷര്‍ട്ട്, കറുത്ത ഷൂസ് എന്നിവയാണു കുട്ടി ധരിച്ചിരിക്കുന്നത്. ഷൂവിലുള്ള നൈക്ക് ലോഗോയോട് സാമ്യമുള്ള വെളുത്ത “ടിക്ക്’ ചിഹ്നമാണ് അതിശയമുണർത്തുന്നത്.…

Read More

ശവപ്പെട്ടി നിങ്ങളുടെ ഭാവി ! പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത ആര്‍ജെഡിയ്ക്ക് മറുപടിയുമായി ബിജെപി…

ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന വേളയില്‍ ആര്‍ജെഡിയുടെ ആക്ഷേപകരമായ ട്വീറ്റ് വിവാദമായിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദമായത്. ഇപ്പോഴിതാ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത ആര്‍ജെഡിക്കെതിരെ മറുപടിയുമായി ബിജെപി രംഗത്തെത്തി. ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവിയെന്നായിരുന്നു ബിജെപിയുടെ മറുപടി. ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഇതിനെക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാര്‍ലമെന്റ് പൊതുപണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സ്ഥിരമായി ബഹിഷ്‌കരിക്കാന്‍ ആര്‍ജെഡി തീരുമാനിച്ചോ? അവരുടെ എംപിമാര്‍ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെക്കുമോയെന്നും മോദി ചോദിച്ചു. ‘അവര്‍…

Read More

കാറിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍ ! മൃതദേഹങ്ങള്‍ പൂര്‍ണ നഗ്നം

കാറിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ജര്‍മനിയിലാണ് സംഭവം. മൃതദേഹങ്ങള്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു ഒരു വ്യാപാര സ്ഥാപനത്തിനു പിന്നിലുള്ള ഗ്യാരേജില്‍ നിന്നാണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ മദ്യപിച്ചിരുന്നു എന്നു പോലീസ് പറയുന്നു. കാര്‍ സ്റ്റാര്‍ട്ടിങ്ങില്‍ ഇട്ടു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നു സൂചനയുണ്ട്. ജര്‍മനിയിലെ നോര്‍യ്യ് റൈന്‍ വെസ്റ്റ്ഫാലിയിലാണു സംഭവം. ഇരുവരുടെയും പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിനായി എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 39കാരന്റെയും 44കാരിയുടെ നഗ്നശരീരമാണ് കാറിനുള്ളില്‍ കിടന്നിരുന്നത്. ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് സെക്സിലേര്‍പ്പെട്ട ഇരുവരും ശ്വാസം മുട്ടിയാകും മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഗാരേജില്‍ ഒരു…

Read More

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ തന്റെ കാമുകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് അമ്മ ! അമ്പരന്ന് നാട്ടുകാര്‍…

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ കാമുകന് ഒത്താശ ചെയ്ത് അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മ സെലീന ബീട്ഡ്രീസ്യെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വേഗാസിലാണ് സംഭവം. കാമുകനായ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനെസ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ ഉടന്‍ പിടിയിലാകും എന്നും പോലീസ് പറഞ്ഞു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകന്‍ അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് എട്ടുവയസായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 17 വയസുണ്ട്. ഇയാള്‍ മദ്യത്തിന് അടിമയാണ്. പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കി. തന്നെ ഉറങ്ങാന്‍ പോലും ഇയാള്‍ സമ്മതിക്കാറില്ലായിരുന്നു എന്നു പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More

ഇങ്ങിനെയുമുണ്ടൊരു വേറിട്ട പോരാട്ടം; ഒരു പാലത്തിനായി പൊതുപ്രവര്‍ത്തകനായ കുന്നരുവിലെ കൊയക്കീൽ രാഘവന്‍റെ ഒറ്റയാള്‍ പോരാട്ടകഥ…

  പീറ്റർ ഏഴിമല ഒരു പാലത്തിനായി പൊതുപ്രവര്‍ത്തകനായ കുന്നരുവിലെ കൊയക്കീൽ രാഘവന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് ഒന്നര പതിറ്റാണ്ട്. 15 വര്‍ഷമായി അണയാതെ മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നവും അത് യാഥാര്‍ഥ്യമാക്കാനുള്ള എഴുപത്തഞ്ചുകാരനായ ഇദ്ദേഹത്തിന്‍റെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ 45 വര്‍ഷമായി പൊതുജന സേവനത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് രാഘവന്‍റെ ജീവിതം.റേഷന്‍ കാര്‍ഡ്, പട്ടയം, പെന്‍ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്ന രാഘവന്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം സുപരിചിതനാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി പോകുന്നതിന് വീട്ടിലാളുകളില്ലാത്തവര്‍ക്ക് രാഘവന്‍ ഉപകാരിയുമായി മാറുന്നു. ഇത്തരത്തില്‍ രാഘവന്‍റെ സഹായം ലഭിച്ചവര്‍ നിരവധിയാണ്. ഇങ്ങനെയുള്ളവര്‍ രാഘവന്‍ ആവശ്യപ്പെടാതെതന്നെ യാത്രക്കൂലിക്കായി കൊടുക്കുന്ന ചെറിയ തുകകളാണ് ചെലവുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഈ സേവന സപര്യയ്ക്കിടയിലാണ് നാടിന്‍റെ നന്മയ്ക്കുതകുന്ന പദ്ധതികള്‍ നേടിയെടുക്കാനുള്ള അദ്ദേഹ ത്തിന്‍റെ ശ്രമവും നടക്കുന്നത്. പാലത്തിനായുള്ള പോരാട്ടം2008 മാര്‍ച്ച് 27ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയോടെയാണ് നാടിന്‍റെ വികസന കുതിപ്പിന്…

Read More

ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കാൻ ആക്ഷേപകരമായ വസ്ത്രങ്ങൾ ധരിക്കരുത്; മഹാരാഷ്ട്രയിലെ നാല് ക്ഷേത്രങ്ങളിൽ  ഭക്തർക്ക് ഡ്രസ് കോഡ്

മുംബൈ: മഹാരാഷ്ട്രയിലെ നാല് ക്ഷേത്രങ്ങളിൽ ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തി. ധന്തോളിയിലെ ഗോപാൽകൃഷ്ണ ക്ഷേത്രം, ബെല്ലോരിയിലെ സങ്കത്മോചൻ പഞ്ച്മുഖി ഹനുമാൻ ക്ഷേത്രം (സാവോനർ), കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, നഗരത്തിലെ കുന്നിൻപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുർഗമാതാ ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നലെ മുതൽ ഈ തീരുമാനം നടപ്പാക്കി. മഹാരാഷ്ട്ര മന്ദിർ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ) കോ-ഓർഡിനേറ്റർ സുനിൽ ഘൻവത് ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആക്ഷേപകരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് സുനിൽ ഘൻവത് അറിയിച്ചു. ഫെബ്രുവരിയിൽ ജൽഗാവിൽ നടന്ന മഹാരാഷ്ട്ര ടെമ്പിൾ ട്രസ്റ്റ് കൗൺസിൽ യോഗത്തിനുശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും ഇത്തരം ഡ്രസ് കോഡുകൾ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടെന്നും സുനിൽ ഘൻവത് അവകാശപ്പെട്ടു. സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്…

Read More

മുട്ടയെടുക്കാൻ ശ്രമിക്കുന്നതിനിടെ മുതല കൂട്ടിലേക്ക് വീണ് വയോധികൻ; 40 മുതലകൾ ചേന്ന് വയോധികനെ ആക്രമിച്ചു; നോംപെനിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

  നോംപെൻ: കൂട്ടിൽ മുട്ടയിട്ട് ഇരിക്കുകയായിരുന്ന മുതലയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ 72 വയസുകാരനു ദാരുണാന്ത്യം. കമ്പോഡിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് സംഭവം. 40 മുതലകൾ ചേർന്നാണ് വയോധികനെ കൊന്നതെന്നാണ് റിപ്പോർട്ട്. കൂട്ടിൽ മുട്ടയിട്ട മുതലയെ പുറത്തിറക്കുന്നതിന് നീളമുള്ള തോട്ടികൊണ്ട് തട്ടിനീക്കാൻ ശ്രമിക്കവേ കാൽവഴുതി വീഴുകയായിരുന്നു. കൂട്ടിലേക്ക് വീണ വയോധികനെ മുതലകൾ കൂട്ടമായി കടിച്ചുകീറി. അതിലൊരു മുതല വയോധികന്‍റെ കൈ കടിച്ചെടുത്ത് വിഴുങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. 2019ൽ സമാനരീതിയിൽ രണ്ട് വയസുകാരിയെ മുതലകൾ കൊന്നു തിന്നിരുന്നു. കുട്ടിയുടെ കുടുംബം നടത്തുന്ന മുതല ഫാമിൽ വച്ചുതന്നെയായിരുന്നു അപകടം. സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതലകളെ വളർത്തുന്നത്.  

Read More