രക്തം വരുന്ന രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു ! പലരില്‍ നിന്നും പീഡനത്തിനിരയായെന്ന് ലച്ചു…

വന്‍ ആരാധക പിന്തുണയുമായി ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നേറുകയാണ്. ബിഗ്‌ബോസിലെ ‘എന്റെ കഥ’ എന്ന സെഗ്‌മെന്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലച്ചു ആയിരുന്നു ജീവിത കഥ പറഞ്ഞത്. ചെറുപ്പം മുതല്‍ തന്റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം ലച്ചു തുറന്നു പറഞ്ഞു. ലച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളര്‍ന്നതും. എനിക്കൊരു ചേട്ടന്‍ ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോള്‍ മാതാപിതാക്കളെക്കാള്‍ എന്നെ സ്‌നേഹിച്ച ആ സഹോദരന്‍ ഒരു അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് 13-ാമത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നുമാണ്. പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നു.…

Read More

എന്റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍..! അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത് ? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍

ചെന്നൈ: ഒരു കാലത്ത് തമിഴിലെ മുന്‍നിര നായകനായിരുന്നു നടന്‍ പ്രശാന്ത്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനും എല്ലാമായ നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത്. ആദ്യകാലത്ത് വിലയേറിയ താരം ആയിരുന്നു. ഷങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികള്‍ അടക്കം വേഗം മറക്കാന്‍ സാധ്യതയില്ല. അജിത്തിനും വിജയിക്കും മുന്‍പ് തന്നെ താര പദവി പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുന്‍പ് പ്രശാന്തിന് കിട്ടിയത് അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്. എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  ഒപ്പം വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം തമിഴിലെ വിലയേറിയ താരങ്ങളായി മാറി. ഇപ്പോള്‍ 50 വയസിലേക്ക് എത്തിയിരിക്കുകയാണ് പ്രശാന്ത്. ഒരു തിരിച്ചുവരവ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താരം.…

Read More

ഒരു വര്‍ഷത്തിനപ്പുറം സഹിച്ചിട്ടുണ്ട് ! അമ്പൂന് ഏഴു മാസം ഉള്ളപ്പോ പോന്നതാണ്; നാലു വർഷമായി വിവാഹമോചന കേസ് നടക്കുന്നു; തന്റെ ജീവിതം തുറന്നുപറഞ്ഞ്‌ ഗോപിക

ഗോപിക ഗോപിയെന്ന മൂവാറ്റുപുഴക്കാരി ബിഗ് ബോസിൽ എത്തുന്നത് കോമണർ ആയിട്ടാണ്. ബാക്കിയുള്ള 17 മത്സരാർത്ഥികൾക്കൊപ്പം അതേ പ്രാധാന്യത്തോടെയാണ് ഗോപികയും ഷോയിൽ എത്തിയതും അവിടെ നിൽക്കുന്നതും. മലയാളം ഷോയിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. 24കാരിയായ ഗോപിക കൊറിയർ സർവീസ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. സിംഗിൾ മദറായ ഗോപികയ്ക്ക് നാല് വയസ്സുള്ള മോനാണ് ഉള്ളത്. മകനോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ഗോപിക ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച ആള് കൂടിയാണ്. ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് താനും നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് ഗോപിക പറയുന്നത്. സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചും, തനിക്കും സാഗറിനെ പോലെയൊരു ചങ്ക് ഉണ്ട് എന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്. ഈ സംസാരത്തിന്റെ ഇടയിലാണ് ഗോപിക തന്റെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും എല്ലാം വാചാലയാകുന്നത്. 4…

Read More

40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്..! വിഷ്ണുവുമായ ബന്ധത്തില്‍ ദേവു പറയുന്നു…

തിരുവനന്തപുരം: രണ്ടാം ആഴ്ചയില്‍ ചൂടേറിയ രീതിയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മത്സരത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്. പലപ്പോഴും ടാസ്കുകളില്‍ അടക്കം ഇത് പ്രതിഫലിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബിഗ്ബോസ് വീട്ടില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബന്ധം വിഷ്ണുവും ദേവും തമ്മിലുള്ളതാണ്.  ആദ്യ ആഴ്ചയില്‍ തന്നെ വളരെ തന്ത്രശാലിയായി ഗെയിമര്‍ എന്ന പേര് നേടിയ വ്യക്തിയാണ് വിഷ്ണു. ഒരു ബോഡി ബില്‍ഡറും, നടനാകാന്‍ ആഗ്രഹിക്കുന്നയാളുമാണ് വിഷ്ണു. ഗുഡ് വൈബ് ദേവുവിനെ തളര്‍ത്തിയ ആദ്യ ആഴ്ചയിലെ വിഷ്ണുവിന്‍റെ വഴക്ക് ഇയാള്‍ക്ക് ഏറെ ഫാന്‍ ബേസ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അദ്യത്തെ വഴക്കിന് ശേഷം വിഷ്ണുവും ദേവുവും വളരെ ചങ്ങാതിമാര്‍ എന്ന നിലയിലാണ് പെരുമാറിയത്. രാവിലെയും വൈകീട്ടും ദേവു വിഷ്ണുവില്‍ നിന്നും ഹഗ്ഗ് ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു.…

Read More

രുചികരം സ്വാദിഷ്ടം…! ഒച്ചുകറി ആട്ടിറച്ചിയെക്കാൾ സൂപ്പർ; ബ്രോങ്കൈറ്റിസ്, ആസ്ത് മ, ക്ഷീണം തുടങ്ങിയവ സുഖപ്പെടുമെന്ന് ആന്ധ്രാക്കാർ

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയുടെ തീരപ്രദേശങ്ങളിൽ ഒച്ചുകറിക്കു പ്രിയമേറുകയാണ്. ആട്ടിറച്ചിയെക്കാൾ രുചികരവും ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുമാണ് ഒച്ചുകറിയെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. ഒച്ചുകറിവച്ചു കഴിക്കുന്നതു കൂടാതെ വില്പനയും നടത്തിവരുന്നു. ഗോദാവരി നദിയുടെ കനാലുകൾ ഒച്ചുകളാൽ സമ്പന്നമാണ്. കനാലുകളുടെ തീരത്തുനിന്നു ശേഖരിക്കുന്ന ഒച്ചിനെ പാചകം ചെയ്തും അല്ലാതെയും പ്രദേശവാസികൾ വിൽപ്പന നടത്തുന്നുണ്ട്. കട്ടിയുള്ള പുറന്തൊലി നീക്കം ചെയ്തു അവയുടെ മാംസം മാത്രം എടുത്താണ് വിൽപ്പന. മോര്, നിലക്കടല, മസാലക്കൂട്ടുകൾ എന്നിവയൊക്കെ ഉപയോഗിച്ചാണ് ഒച്ചുകറി തയാറാക്കുന്നത്. കിലോയ്ക്ക് 100 മുതൽ 200 രൂപ വരെയാണ് വില. ഇത് പാചകം ചെയ്തു കഴിക്കുന്നത് വഴി ബ്രോങ്കൈറ്റിസ്, ആസ്ത് മ, ക്ഷീണം തുടങ്ങിയവ സുഖപ്പെടുമെന്നാണു പ്രദേശവാസികൾ പറയുന്നത്. ഒച്ചുകറിക്ക് പ്രചാരം ലഭിച്ചതോടെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളമാളുകൾ ഇതു കഴിക്കാനായി ഗോദാവരി തീരത്ത് എത്തിക്കൊണ്ടിരിക്കുന്നു.

Read More

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല

ബള്‍ഗേറിയയിലെ ബര്‍ഗാസില്‍നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്. എന്തുകൊണ്ടാണ് പ്രശസ്തയായത് എന്നല്ലേ, ലോകത്തിലെ ഏറ്റവും sവലിയ ചുണ്ടുള്ള സ്ത്രീയാണ് ആന്‍ഡ്രിയ. ജന്മനാ ലഭിച്ചതല്ല ഈ വന്പൻ ചുണ്ടുകൾ. ഇരുപതു ലക്ഷത്തിലേറെ രൂപ ചെലവാക്കി 43 അധരശസ്ത്രക്രിയകള്‍ നടത്തി മാറ്റിയെടുക്കുകയായിരുന്നു. ജീവിതത്തില്‍ എന്തിനുമേതിനും വ്യത്യസ്തത തേടുന്ന ആന്‍ഡ്രിയ 2018ലാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകള്‍ക്കു വേണ്ടി ശസ്ത്രക്രിയകൾ നടത്തിയത്. കൂടാതെ, കവിള്‍ത്തടങ്ങളില്‍ നാല് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പുകളും നടത്തി. തന്‍റെ ശരീരത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നതായും അത്തരം കാര്യങ്ങള്‍ കൂടി ഇഷ്ടപ്പെടുന്ന ആളെയാണ് താന്‍ ജീവിതപങ്കാളിയായി തേടുന്നതെന്നും ഭാഷാശാസ്ത്ര വിദ്യാര്‍ഥിനി കൂടിയായ ആന്‍ഡ്രിയ പറഞ്ഞു. ധാരാളം ആരാധകരും സുഹൃത്തുക്കളും ഉണ്ടെങ്കിലും യഥാര്‍ഥ പ്രണയം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധരസുന്ദരി പറയുന്നു. മനസിനിണങ്ങുന്ന ഒരാളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുഃഖിതയുമാണ്. ജീവിതപങ്കാളിക്കായി റിയാലിറ്റി ഷോ ആയ ദി ബാച്ചിലേഴ്‌സില്‍ പങ്കെടുക്കാന്‍…

Read More

സ്വപ്നം പൂവണിഞ്ഞു..! അതിരുകളില്ലാത്ത ആകാശത്തിൽ സ്വപ്നയാത്ര നടത്തി കുടുംബശ്രീക്കാർ

പൂച്ചാക്കൽ: നീലാകാശത്തിലൂടെ പോകുന്ന വിമാനം നിലത്തുനിന്നു കണ്ടിട്ടുണ്ടെന്നതല്ലാതെ എന്നെങ്കിലുമെരിക്കൽ അതിൽ കയറി സഞ്ചരിക്കാനാകും എന്ന് വിചാരിച്ചവരല്ല ഈ വീട്ടമ്മമാർ. കഴിഞ്ഞ ചൊവ്വാഴ്ച അവരുടെ ആ സ്വപ്നം പൂവണിഞ്ഞു. ആരുടെയും സഹായമില്ലാതെ ആകാശയാത്ര നടത്തിയതിന്‍റെ സന്തോഷത്തിൽ സ്വയം പര്യാപ്തതയുടെ മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം കുടുംബശ്രീ വനിതകൾ. തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവ് ശ്രീലക്ഷ്മി കുടുംബശ്രീ യൂണിറ്റിലെ 21 വനിതകളാണ് ബംഗ ളൂർ കാണാൻ വിമാനയാത്ര നടത്തിയത്. കൊച്ചിയിൽനിന്നു കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 6.45 നുള്ള എയർ ഏഷ്യ വിമാനത്തിലാണ് ബംഗ ളൂർക്കു പോയത്.എട്ടോടെ ബംഗളൂരുവിലെ ത്തി സംഘം നേരത്തെ തയാറാക്കിയ വാഹനത്തിലാണ് നഗരം കറങ്ങി കണ്ടത്. ലാൽബാഗ് പാർക്ക്, വിധാൻ സൗധ, ഇസ്കോൺക്ഷേത്രം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. തിരിച്ചുപോരാൻ എയർപോർട്ടിൽ എത്തിയപ്പോൾ വിമാനം പുറപ്പെടാൻ അരമണിക്കൂർ കൂടിയുണ്ട്. കിട്ടിയ സമയം എയർപോർട്ട് ചുറ്റിനടന്നു കണ്ടു. തിരികെ 9.45ന് കൊച്ചിയലേക്കുള്ള ഫ്ലൈറ്റിൽ…

Read More

നടൻ ബാലയുടെ കരൾമാറ്റശസ്ത്രക്രിയ വിജയകരം! കരള്‍ പകുത്ത് നല്‍കിയ ദാതാവും പൂര്‍ണ ആരോഗ്യവാന്‍

കൊച്ചി: കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ബാല‌യെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ഒരു മാസത്തോളം ബാലയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടിവരും. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. ചികിത്സയിലിരുന്ന ബാലയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കിയ ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഭാര്യ എലിസബത്തിനൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു.

Read More

അല്‍ഷിമേഴ്‌സ് ബാധിച്ച 74കാരിയെ തനിച്ച് നാടുകടത്താന്‍ സ്വീഡന്‍ ! നടക്കാനോ സംസാരിക്കാനോ കഴിയില്ല; പ്രതിഷേധം വ്യാപകമാവുന്നു…

അല്‍ഷിമേഴ്‌സ് ബാധിതയെ നാടുകടത്താനൊരുങ്ങി സ്വീഡിഷ് ഭരണകൂടം. കാതലിന്‍ പൂള്‍ എന്ന 74 കാരിയെയാണ് ബന്ധുക്കള്‍ക്കരികില്‍ നിന്ന് വേര്‍പ്പെടുത്തി നാടുകടത്താന്‍ ഭരണകൂടം തീരുമാനിച്ചത്. ഇവര്‍ക്ക് തനിച്ചു നടക്കാനോ സംസാരിക്കാനോ കഴിയില്ല. ബിട്ടീഷ് വംശജയായ കാതലിന്റെ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരേയുള്ള ഈ തീരുമാനം. പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാനാവാത്ത വൃദ്ധയെ തനിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സ്വീഡനില്‍ താമസമാക്കിയ മകന്‍ വെയിനിനും ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കാനായി 18 വര്‍ഷം മുന്‍പാണ് വിധവയായ കാതലിന്‍ ഇവിടെ എത്തിയത്. പിന്നീട് ഏറെക്കാലം ഇവര്‍ക്കൊപ്പം സന്തോഷത്തോടെ കാതലിന്‍ ജീവിക്കുകയും ചെയ്തു. 11 വര്‍ഷം മുന്‍പാണ് കാതലിന് മറവിരോഗം ബാധിച്ചത്. ഒരു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം കെയര്‍ ഫോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ഈ കെയര്‍ ഹോമിലാണ് കാതലിന്റെ ജീവിതം. നിലവില്‍ കിടപ്പുരോഗിയായി മാറിയ കാതലിന് ദിനചര്യകള്‍…

Read More

ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ട് ! അദ്ദേഹം മടങ്ങിവരും; അഭിരാമി സുരേഷ്…

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ. നിലവില്‍ താരത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ തങ്ങളുമുണ്ടെന്നും ഇപ്പോഴത്തെ ഭാര്യ എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി എന്നാണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകള്‍ ഇങ്ങനെ…ബാല ചേട്ടന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയിരുന്നു. ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന്…

Read More