അയാള്‍ പെട്ടെന്ന് വന്ന് എന്നെ ബാക്കില്‍ നിന്നും പിടിച്ചു ! 10 മിനിറ്റ് വഴങ്ങിത്തന്നാല്‍ മഞ്ജു വാര്യരുടെ മകളാക്കാം എന്ന് പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് മാളവിക ശ്രീനാഥ്…

സിനിമ മേഖലയിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി നടിമാരാണ് പലപ്പോഴായി രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് യുവനടി മാളവിക ശ്രീനാഥ്. ഓഡിഷന് പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറയുന്നത്. അന്ന് കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാളവിക ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മധുരം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാളവിക ശ്രീനാഥ്. മാളവികയുടെ വാക്കുകള്‍ ഇങ്ങനെ… കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്പേസ് ഉണ്ട്, ഒരു റോള്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ.…

Read More

എന്ത് തേങ്ങയാടാ ഇത് ! തന്റെ ദൃശ്യം പകര്‍ത്തിയ കാമറാമാനോട് കട്ടക്കലിപ്പില്‍ കാവ്യ മാരന്‍; വീഡിയോ വൈറല്‍…

പഞ്ചാബ് കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്നെ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ച കാമറാമാനോട് സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ ചൂടാകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സിക്‌സടിച്ചപ്പോഴാണ് കാമറ ഗാലറിയിലേക്കു തിരിഞ്ഞത്. ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകര്‍ത്താനായിരുന്നു കാമറാമാന്റെ നീക്കം. അങ്ങോട്ട് മാറുവെന്ന് കാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാമറാമാന്‍ തുടര്‍ച്ചയായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് കാവ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു തുള്ളിച്ചാടുന്ന കാവ്യയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഹൈദരാബാദിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കാവ്യ മാരന്‍ സ്ഥിരമായി ഗാലറിയിലുണ്ടാകും. കാവ്യയുടെ പ്രതികരണങ്ങള്‍ ഇതിനു മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. സീസണിലെ ആദ്യ…

Read More

പ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല ! തുറന്നു പറച്ചിലുമായി അഹാന കൃഷ്ണ…

തന്റെ സങ്കല്‍പ്പത്തിലെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാകണം എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.ഒരു ക്ലീഷേ ചോദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഹാനയോട് സങ്കല്‍പ്പത്തിലുള്ള ആളെ കുറിച്ച് ആങ്കര്‍ ചോദിക്കുന്നത്. എന്നാല്‍ അഹാനയ്ക്ക് ആ ചോദ്യം ഇഷ്ടമായില്ല. ”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ് ചോദ്യം” എന്നാണ് അഹാന മറുപടി നല്‍കിയത്. ”എനിക്ക് എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം” എന്നും അഹാന പറയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നുണ്ട്. ”ഞാന്‍ റിയല്‍ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാര്‍ട്ണറും റിയല്‍ ആയിരിക്കണം എന്നുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റ് ആണ് എന്റെ വീട്ടില്‍.”…

Read More

നിയമങ്ങളെ ഒരിക്കലും ബഹുമാനിക്കാതിരുന്നവര്‍ ഇന്ന് ജീവനും കയ്യില്‍പിടിച്ച് ഓടുകയാണ് ! ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി യോഗി

സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പേടിച്ചുവിറച്ച ഗുണ്ടകള്‍ പാന്റില്‍ മൂത്രമൊഴിക്കുകയാണെന്നാണ് യോഗി പറയുന്നത്. ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനു പിന്നാലെയാണു പരാമര്‍ശം. യോഗിയുടെ വാക്കുകള്‍ ഇങ്ങനെ…കോടതി ശിക്ഷിച്ചതോടെ അവരുടെ നനഞ്ഞ പാന്റ് കൂടുതലായി കാണാനാകുന്നുണ്ട്. പേടിച്ചുവിറച്ച് പാന്റില്‍ത്തന്നെ മൂത്രമൊഴിച്ച ഗുണ്ടകളെ ജനത്തിനും കാണാം. സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും വ്യവസായികളെ തട്ടിക്കൊണ്ടുപോയും പണം തട്ടിയെടുത്തിരുന്ന ഗുണ്ടാസംഘങ്ങളാണ് ഇവര്‍. നിയമങ്ങളെ ഒരിക്കലും ബഹുമാനിക്കാതിരുന്നവര്‍. ഇന്നവര്‍ പേടിച്ചിരിക്കുന്നു, ജീവനും കയ്യില്‍പിടിച്ച് ഓടുകയാണ്. യോഗി പറഞ്ഞു. ഗൊരഖ്പുരില്‍ ശീതളപാനീയ പ്ലാന്റിന്റെ ഭൂമിപൂജ നിര്‍വഹിച്ചശേഷമായിരുന്നു യോഗിയുടെ ഈ പ്രസ്താവന. 2006ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നൂറിലേറെ കേസുകളുള്ള ആതിഖിന് എതിരായ ആദ്യ ശിക്ഷാവിധിയാണിത്.

Read More

പ്രളയം സ്റ്റാര്‍ എന്ന വിളി ഏറെ വിഷമിപ്പിച്ചു ! തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ദുരന്തം വരുമെന്ന് പ്രചാരണമുണ്ടായെന്ന് ടൊവിനോ

മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് ടൊവിനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങിയ ടൊവിനോ പിന്നീട് മലയാളത്തിലെ മുന്‍നിര നായകനടനായി മാറുകയായിരുന്നു. അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പ്രളയം സ്റ്റാര്‍ എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് താരം. തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കേരളത്തില്‍ ദുരന്തം എത്തുമെന്നൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. 2018ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് തന്നെ കുറിച്ച് നല്ല വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നും താരം പറയുന്നു. കേരളത്തില്‍ പ്രളയം ഉണ്ടായത് മായാനദി എന്ന തന്റെ ചിത്രം ഇറങ്ങിയതുകൊണ്ടാണെന്നുവരെ പ്രചാരണങ്ങളുണ്ടായി എന്നും താരം…

Read More

ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അക്കാര്യം ആളുകള്‍ അറിഞ്ഞത് ! ഭയങ്കര ത്രില്ലില്‍ ആയിരുന്നുവെന്ന് ഐശ്വര്യ സുരേഷ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കന്യാദാനം. നടി ഐശ്വര്യ സുരേഷ് പ്രശസ്തയായത് ഈ പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു താരത്തിന്റേത്. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്‍ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ. സീരിയലിലേക്ക് വരുമ്പോള്‍ തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും ത്രില്ലില്‍ ആയിരുന്നുവെന്നും ജിഷിന്‍ ചേട്ടനൊപ്പമായിരുന്നു അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും ഐശ്വര്യ പറയുന്നു. ജിഷിന്‍ ചേട്ടന്‍ ഏത് സീന്‍ കൊടുത്താലും വളരെ നാച്ചുറലായി ചെയ്യും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ കൂടെ അഭിനയിക്കുന്നത് കൊണ്ട് തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. വിവാഹം…

Read More

നിന്നെപ്പോലൊരു സുന്ദരി ഈ ഗ്രഹത്തില്‍ തന്നെയില്ല ! ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് തീഹാര്‍ ജയിലില്‍ നിന്നും ഈസ്റ്റര്‍ സന്ദേശം…

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് തീഹാര്‍ ജയിലില്‍ നിന്നും പ്രണയം കലര്‍ന്ന ഈസ്റ്റര്‍ദിന സന്ദേശം അയച്ച് കാമുകന്‍. പണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കളിയുന്ന സുകേഷ് ചന്ദ്രശേഖരനാണ് നടിയ്ക്ക് ഈസ്റ്റര്‍ദിന സന്ദേശം അയച്ചത്. കത്തില്‍ ജാക്വിലിനെ ബേബി ബൊമ്മയെന്നും ബണ്ണി റാബിറ്റെന്നും മറ്റുമാണ് വിളിക്കുന്നത്. നിന്നെപ്പോലൊരു സുന്ദരി ഈ ഗ്രഹത്തില്‍ തന്നെ ഇല്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ പരസ്യമായ ലക്സ് കോസി കാണുമ്പോളെല്ലാം നിന്നെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നെന്നും നിനക്ക് ഈസ്റ്റര്‍ദിന ആശംസ അര്‍പ്പിക്കുന്നതായും സുകേഷിന്റെ ആശംസയില്‍ പറയുന്നു. നിന്റെ പ്രിയപ്പെട്ട ആഘോഷത്തില്‍ നിന്റെ സ്നേഹത്തിനും പ്രിയപ്പെട്ട ഈസ്റ്റര്‍ മുട്ടകള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. കുട്ടിയെപ്പോലെയുള്ള ചിരി താന്‍ മിസ് ചെയ്യുന്നതായും നമ്മള്‍ പക്ഷേ എന്നന്നേയ്ക്കുമായി ഒരുമിക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. നിന്നെ ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ലെന്നും നിനക്കും അങ്ങിനെ തന്നെയാണെന്ന് അറിയാമെന്നും നിന്റേത് ഏറ്റവും സുന്ദരമായ…

Read More

കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട ! നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് പിടിച്ചത് 440 കുപ്പി മദ്യം…

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മദ്യവേട്ട. നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി വിദേശമദ്യമാണ് ആര്‍പിഎഫ് പിടിച്ചെടുത്തത്. സ്ഫോടകവസ്തുക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി. ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 131 ഫുള്‍ ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് പിടിച്ചെടുത്തത്. ഗോവയില്‍ നിര്‍മിച്ച മദ്യമാണ് പിടിച്ചെടുത്തത്. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആര്‍പിഎഫ് എസ്ഐ എംപി ഷിനോജ്കുമാര്‍ അറിയിച്ചു. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ആര്‍പിഎഫ് ശക്തിപ്പെടുത്തിയിരുന്നു. സ്‌ഫോടക വസ്തുക്കളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും കടത്തുന്നത് പിടികൂടാനാണ് പരിശോധന നടത്തുന്നത്.

Read More

പിന്നീട് വന്ന ചില തെറ്റായ വിചാരങ്ങള്‍ ആയിരിക്കും പ്രശ്‌നങ്ങള്‍ക്കു കാരണം ! ബാല-ഉണ്ണി മുകുന്ദന്‍ വിവാദത്തില്‍ പ്രതികരിച്ച് മിഥുന്‍ രമേശ്…

നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് മിഥുന്‍ രമേശ്. മിനിസ്‌ക്രീനില്‍ അഭിനേതാവായാണ് താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായതോടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്. മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. ഈ ഷോയുടെ അവതാരകനായതോടെയാണ് മിഥുന്‍ രമേശ് മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. അടുത്തിടെ താരം ബെല്‍സ് പാള്‍സി രോഗബാധിതനായിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകര്‍ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.…

Read More

കയറ്റുമതി ചെയ്യുന്ന മാംസ ഉല്‍പ്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ! കേന്ദ്രം നിര്‍ദ്ദേശിക്കുന്ന സമിതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രം…

മാംസവും മാംസ ഉല്‍പ്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത ബോഡി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും പാക്ക് ചെയ്യുകയും ചെയ്ത മാംസ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റോടു കൂടി കയറ്റുമതി ചെയ്യാന്‍ അനുവാദമുള്ളൂ. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹലാല്‍ നിയന്ത്രണമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റേണ്ട ബാധ്യത കയറ്റുമതിക്കാര്‍, നിര്‍മ്മാതാവ്, വിതരണക്കാര്‍ എന്നിവര്‍ക്കുണ്ട്. കൂടാതെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കരട് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി ) സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന…

Read More