ആറാം ക്ലാസുകാരിയുടെ പുറത്ത് അടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ! സസ്‌പെന്‍ഷന്‍…

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ബസില്‍ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാള്‍ അടിക്കുകയായിരുന്നു. ജനുവരി 30നു വൈകിട്ട് 4ന് പറവൂര്‍ ഡിപ്പോയില്‍ നിന്ന് ചാത്തനാട്ടേക്കുള്ള ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദനമേറ്റത്. മുന്‍പും ഇയാള്‍ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.

Read More

സ്‌പൈഡര്‍മാന്റെ ബന്ധു ! വിചിത്രജീവിയുടെ ഇരപിടി രീതി കണ്ട് അമ്പരന്ന് കാഴ്ചക്കാര്‍; വീഡിയോ വൈറല്‍…

ശരീരത്തില്‍ നിന്ന് ഞൊടിയിടയില്‍ വല ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഏക ജീവി കോമിക് കഥാപാത്രമായ സ്‌പൈഡര്‍മാനാണ്. എന്നാല്‍ സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ശരീരത്തില്‍ നിന്ന് വലപുറപ്പെടുവിക്കുന്ന വിചിത്രജീവിയുടെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌പൈഡര്‍മാന്‍ സാമൂഹിക നന്മയ്ക്കായാണ് ഈ ചെറുവിര വലതുപ്പുന്നത് ഇരതേടാന്‍ വേണ്ടിയാണെന്നതാണ് ഇവയുടെ പ്രത്യേകത. ദൃശ്യത്തില്‍ കൈപ്പത്തിയിലൂടെ ഇഴഞ്ഞു കയറുന്ന ജീവി വലതുപ്പുന്നത് കാണാം. ഓഡ്ലി ടെറിഫൈയിങ് എന്ന ട്വിറ്റര്‍ പേജിലാണ് വിചിത്ര വിരയുടെ ദൃശ്യം പങ്കുവച്ചത്. ചുവന്നുരുണ്ടിരിക്കുന്ന ഈ വിരയും ഇരതേടാനായി അതു സ്വീകരിക്കുന്ന വ്യത്യസ്തമായ മാര്‍ഗവും ഒരു ഭീകര ഇമേജാണ് ഈ വിരക്ക് നേടിക്കൊടുക്കുന്നത്. ഈ മറൈന്‍ റിബണ്‍ വേം ഇനത്തില്‍പ്പെടുന്നതാണ് ഈ ജീവി. മനുഷ്യരിലെ ശ്വാസകോശത്തിനു സമാനമായ ഒരു അവയവമാണ് ഇവയുടെ ഈ വലതുപ്പലിനു പിന്നിലെന്നാണ് നോര്‍ത്ത് കാരോലൈന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ഇരയുടെ സാമീപ്യമറിയുമ്പോള്‍ ഈ വിരയുടെ ഉള്ളില്‍ നടക്കുന്ന ചില…

Read More

സിനിമാ സെറ്റില്‍ മമ്മൂട്ടി സ്ഥിരമായി അത് കൊണ്ടുവരുമായിരുന്നു ! ഗ്രേസ് ആന്റണി മമ്മൂട്ടിയെക്കുറിച്ച് പറയുന്നതിങ്ങനെ…

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും പിന്നീട് നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ഗ്രേസിനു കഴിഞ്ഞു. ഇപ്പോഴിതാ റോഷാക്കിന്റെ ഷൂട്ടിനിടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ്…

Read More

ഇപ്പോള്‍ ഞാനും അവനും മുടിഞ്ഞ പ്രേമത്തിലാ…വിവാഹം ഉറപ്പിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അസ്ല മാര്‍ലി…

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെയാണ് അസ്ല പ്രശസ്തയായത്. തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അസ്ല കൂടുതലും സംസാരിക്കാറുള്ളത്. ഒട്ടുമിക്ക സ്ത്രീകളും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ തുറന്നു ചോദിക്കാന്‍ മടിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അസ്ലയുടെ ഒട്ടുമിക്ക വീഡിയോകളും. അടുത്തിടെ തന്റെ ബ്രേക്കപ്പിനെ കുറിച്ചും അസ്ല സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ വരനെ അന്വേഷിക്കുകയാണെന്നും പെട്ടെന്ന് തന്നെ കല്യാണമുണ്ടാകുമെന്നും കഴിഞ്ഞ വീഡിയോയില്‍ അസ്ല പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ വിശേഷങ്ങളാണ് താരം പുതിയ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. സന്തോഷം കൊണ്ട് തനിക്ക് ഇരിക്കാന്‍ പറ്റുന്നില്ലെന്നും ഇതൊരു അറേഞ്ച്ഡ് മാരേജ് ആണെന്നും പെണ്ണുകാണലിന് ചെക്കന്‍ വന്നിട്ടില്ലെന്നും അവന്‍ ജോലി സ്ഥലത്താണുള്ളതെന്നും അസ്ല വീഡിയോയില്‍ പറയുന്നു. കുറച്ച് ദൂരെയാണ് ചെറുക്കന്റെ വീട്. പെണ്ണുകാണലിന് അവന്റെ പപ്പയും മമ്മിയും അനിയത്തിയും അനിയനുമാണ് വന്നതെന്നും അസ്ല…

Read More

എന്റെ പ്രണയം അത്ര പെട്ടെന്ന് നശിക്കുന്നതല്ല..! മുന്‍ കാമുകി തിരികെയെത്താന്‍ യുവാവ് മുട്ടികുത്തി നിന്നത് 21 മണിക്കൂര്‍; ഒടുവില്‍…

സാധാരണയായി ചൈനീസ് ഉത്പന്നങ്ങളെ ഗ്യാരണ്ടി ഇല്ലായെന്ന് പറയാറുണ്ടല്ലൊ. പ്രണയത്തെയും ചൈനീസ് ഉത്പന്നമെന്ന് ചില വിരുതന്‍മാര്‍ ട്രോളാറുണ്ട്. എന്നാല്‍ ഒരു ചൈനക്കാരന്‍റെ പ്രണയം അത്ര പെട്ടെന്ന് നശിക്കുന്നതല്ല എന്ന ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ചൈനക്കാരന്‍റെ പ്രണയം തകര്‍ന്നിടംമുതലാണ് കഥ ആരംഭിക്കുന്നത്. കാമുകി അദ്ദേഹത്തില്‍ നിന്നും പിരിഞ്ഞ് അവരുടേതായ ജീവിത വഴിയില്‍ യാത്രചെയ്യാന്‍ തുടങ്ങി. എന്നാല്‍ വിരഹവേദന താങ്ങാന്‍ തനിക്കാകില്ലെന്ന് അപ്പോഴാണ് കാമുകന്‍ മനസിലാക്കിയത്. അതോടെ ഇദ്ദേഹം കാമുകിയെ തിരികെ നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യുവതിയുടെ മനസ് അത്ര അലിഞ്ഞില്ല. പക്ഷേ ഈ കാമുകന്‍ യുവതിയുടെ ഓഫീസിന് മുന്നില്‍ കൈയില്‍ റോസാപ്പൂക്കളുമായി എത്തി. യുവതിയുടെ വരവിനായി ഇയാള്‍ കാത്തിരുന്നു. എന്നാല്‍ ആ കാത്തിരിപ്പ് കുറേ നീണ്ടു. 21 മണിക്കൂറാണ് ഈ കാമുകന്‍ മുട്ടുകുത്തി നിന്നത്. മാര്‍ച്ച് 28ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ അടുത്തദിവസം രാവിലെ…

Read More

വീണ്ടും സദാചാര ഗുണ്ടായിസം ! യുവതിയോടു സംസാരിച്ച 22കാരനെ ബസില്‍ നിന്നു വലിച്ച് പുറത്തിട്ടു മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരേ കേസ്…

കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസ്. ബസില്‍ യുവതിയോട് സംസാരിച്ചതിന്റെ പേരിലാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍. നിസാര പ്രശ്നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. 22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More

ആ പടം വരച്ചവനെ ഇങ്ങ് വിളി ! പിടികൂടിയ പ്രതിയ്ക്ക് രേഖാചിത്രവുമായി പുലബന്ധമില്ലെന്ന് ആളുകള്‍; മറുപടിയുമായി കേരള പോലീസ്…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മഹാരാഷ്ട്രയില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയ്ക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി യാതൊരു സാമ്യമില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പോലീസ് രംഗത്ത്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പറഞ്ഞുകിട്ടുന്ന വിവരങ്ങള്‍ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പോലീസ് വിശദീകരിച്ചു. ഫേസ്ബുക്ക് കമന്റിലൂടെയാണ് പോലീസിന്റെ വിശദീകരണം. അതേസമയം രേഖാചിത്രം ശരിയായിട്ടുള്ള നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നില്ലെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ തോതിലുള്ള പരിഹാസം ഉയര്‍ന്നിരുന്നു. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര്‍ രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ്…

Read More

ബീഡി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊല്ലാന്‍ അയല്‍വാസിയുടെ ശ്രമം ! സംഭവം തിരുവനന്തപുരത്ത്…

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100ല്‍ ഉല്ലാസ് കുമാറാ(40)ണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ സുനില്‍ കുമാറിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ഞാന്‍ കെട്ടുന്നത് അങ്ങനെയുള്ള ഒരാളെ ! നടി അനു ഇമ്മാനുവലിന്‍റെ തുറന്നുപറച്ചില്‍ കേട്ട് കണ്ണുതള്ളി ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരില്‍ ഒരാളാണ് മലയാളിയായ അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്നചിത്രത്തിലുടെ നായികയായി എത്തിയ അനു ഇമ്മാനുവല്‍ പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ സജീവമാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമയ്ക്ക് അകത്തുള്ള വിശേഷങ്ങള്‍ മാത്രമല്ല പുറത്തുള്ള വിശേഷങ്ങള്‍ പങ്കു വെക്കാനും താരം മടികാണിക്കാറില്ല. സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമ്മയാണ് തന്റെ കരുത്ത് എന്നും ജീവിതത്തില്‍ താന്‍ വിശ്വസിക്കുന്ന ഒരേയൊരാള്‍ അമ്മ മാത്രം ആണെന്നും അനു ഇമ്മാനുവല്‍ വ്യക്തമാക്കുന്നു. നേരത്തെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍.വിവാഹം…

Read More

കേരളം കത്തുന്നു ! അള്‍ട്രാവയലറ്റ് വികിരണം അത്യന്തം അപകടകരമായ നിലയിലേക്ക്; ശരാശരി താപനില 38 ഡിഗ്രിയ്ക്ക് മുകളില്‍…

കേരളത്തില്‍ ചൂട് അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് വികിരണസൂചിക അപകടനിലയ്ക്കു മുകളില്‍ (12) തുടരുകയാണ്. സൂചിക 11-ല്‍ കൂടുന്നതു ജീവികള്‍ക്ക് ഹാനികരമാണ്. സംസ്ഥാനത്തു ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതോടെ പകല്‍ച്ചൂട് അസഹ്യമായി. ചില ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതും ചൂട് വര്‍ധിപ്പിക്കുന്നു. 15 വരെ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതും ചൂട് വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗസാധ്യതയുണ്ടെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഈമാസം ഒടുവില്‍ ചൂട് വീണ്ടും കടുക്കും. മാര്‍ച്ചില്‍ കിട്ടേണ്ട മഴയുടെ അളവു കുറഞ്ഞതും അന്തരീക്ഷ ഊഷ്മാവ് ഉയരാന്‍ കാരണമാണ്. നിലവില്‍ ഒറ്റപ്പെട്ട മഴയാണു സംസ്ഥാനത്തു ലഭിക്കുന്നത്. പല ജില്ലകളിലും കാര്യമായി വേനല്‍മഴയുണ്ടായില്ല. ഈമാസം 119 മില്ലീമീറ്ററും…

Read More