അര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍ യുവാക്കള്‍ക്ക് ! പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

വയോധികരെ അപേക്ഷിച്ച് യുവാക്കള്‍ക്കാണ് അര്‍ബുദ സാധ്യത കൂടുതലെന്ന് പുതിയ പഠനം. 50 വയസില്‍ താഴെയുള്ളവര്‍ക്കാണ് രോഗം വരാന്‍ ഏറ്റവുമധികം സാധ്യത. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായി ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം…

Read More

ജോലി ചെയ്യുന്ന ഓഫീസിനോട് മുടിഞ്ഞ പ്രേമം ! ജനിച്ച മകന് അതേ ഓഫീസിന്റെ പേരിട്ട് പിതാവിന്റെ സാഹസം…

വര്‍ക്ക്‌ഹോളിക് ആയ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലൊരു പിതാവിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോലി ചെയ്യുന്ന ഓഫീസിനോടുള്ള അമിതമായ സ്നേഹം മൂലം ഓഫീസിന്റെ പേര് തന്റെ മകന് ഇട്ടഇന്തോനേഷ്യന്‍ സ്വദേശിയായ സമേത് വഹുദി എന്ന 38കാരനാണ് കക്ഷി. ഇദ്ദേഹം ജോലി ചെയ്യുന്നത് ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലാണ്. തന്റെ രണ്ടാമത്തെ വീടായാണ് ഇയാള്‍ ഓഫീസിനെ കാണുന്നത്. ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്നാണ് ഇദ്ദേഹം കുട്ടിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. വഹുദിയുടെ ജോലിയോടുള്ള സ്നേഹം ഭാര്യക്കും നന്നായി അറിയാം. തനിക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിടും എന്ന നിബന്ധനയിലാണ് ഇയാള്‍ വിവാഹം കഴിച്ചതും. എന്നാല്‍ അന്ന് അവളത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവാഹശേഷം സ്വഭാവമൊക്കെ മാറും എന്നാണ് അവള്‍ കരുതിയത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല അയാള്‍ ജോലിയോടും…

Read More

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത് ! ഭര്‍ത്താവിനെതിരേ കേസ് നല്‍കി ഭാര്യ…

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് മുമ്പ് ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യ. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായ വ്യക്തിയാണ് ഭര്‍ത്താവെന്ന് തിരിച്ചറിഞ്ഞ 40കാരി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വര്‍ഷം പിന്നിട്ട തന്റെ ഭര്‍ത്താവ് മുമ്പ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) ശീതള്‍ വിരാജ് വര്‍ദ്ധനെതിരെ (നേരത്തെ വിജയത) പ്രകൃതിവിരുദ്ധ ലൈംഗികതയ്കും വഞ്ചനക്കുമാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്. ഒന്‍പത് വര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് താന്‍ വിരാജ് വര്‍ദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതള്‍ പറഞ്ഞു. അവരുടെ മുന്‍ ഭര്‍ത്താവ് ഒരു റോഡപകടത്തില്‍ മരിച്ചു. 14 വയസുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് വിരാജിനെ…

Read More

സണ്ണിലിയോണിയുടെ ഒരു മാസത്തെ വരുമാനം എത്രയെന്ന് അറിയാമോ ? പണം വരുന്ന വഴികള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍…

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണി. നീലച്ചിത്രങ്ങളിലൂടെയാണ് നടി പേരെടുക്കുന്നതെങ്കിലും പിന്നീട് ബോളിവുഡില്‍ അരങ്ങേറിയതോടെ ഇന്ത്യക്കാരുടെ പ്രിയനടിയായി മാറുകയായിരുന്നു. തന്റെ ഈ യാത്രയിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ബോളിവുഡില്‍ എത്തിയത്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച സണ്ണി ഇപ്പോള്‍ മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ആസ്തിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ഒക്കെയുള്ള വാര്‍ത്തകള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ഏതാണ്ട് 98 കോടി ഡോളര്‍ ആണ് സണ്ണി ലിയോണിയുടെ ആകെയുള്ള ആസ്തി. ലോസ് ഏഞ്ചല്‍സില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും…

Read More

44കാരി 20 വയസ് കുറച്ചു പറഞ്ഞ് കബളിപ്പിച്ചു ! ലിവ് ഇന്‍ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയ്‌ക്കെതിരേ പരാതിയുമായി പ്രവാസി…

പ്രായം കുറച്ച് പറഞ്ഞ് തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിയായ യുവതിയ്‌ക്കെതിരേ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്പോര്‍ട്ട് കണ്ടപ്പോഴാണ് പങ്കാളിയ്ക്ക് ഇരുപതു വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിംഗ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം…

Read More

എനിക്ക് വാക്‌സിന്‍ വേണമെന്ന് നിന്നോട് പറഞ്ഞോടാ ഹമുക്കേ ! വാക്‌സിനെടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് കടിച്ച് തെരുവ് നായ

തിരുവനന്തപുരത്ത് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ ചെയ്യുന്നതിനിടെ രണ്ട് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നായയുടെ കടിയേറ്റു. കല്ലറയിലേയും വര്‍ക്കലയിലേയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മിതൃമ്മല സ്‌നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്സിന്‍ നല്‍കുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും കൈകളില്‍ കടിയേല്‍ക്കുകയായിരുന്നു. വാക്‌സിന്‍ യജ്ഞത്തിന്റെ ഭാഗമായി നാല്‍പ്പതോളം നായകള്‍ക്ക് ഇവിടെ വച്ച് വാക്‌സിനേഷന്‍ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കും നായയുടെ…

Read More

നടീ നടന്മാരുടെ ശമ്പളത്തിൽ ഈക്വാളിറ്റി വേണം; പലരും പറയുന്നതിന്‍റെ കോൺസപ്റ്റ് മനസിലാകുന്നില്ലെന്ന് ആസിഫ് അലി

ഇത് വളരെ സിംപിൾ ആയിട്ടുള്ള കാര്യമാണ്. നിഖിലയെ വച്ചു ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്താൽ ആ സിനിമയുടെ ബിസിനസ് ഈസിയായി നടക്കും. അങ്ങനൊരു സാഹചര്യം വരുമ്പോൾ നിഖില എന്നേക്കാളും റോഷനേഷക്കാളും കൂടുതൽ സാലറി മേടിക്കും. അപ്പോൾ ഞാൻ‌ പോയി നിഖിലയ്ക്ക് ഇത്രയും സാലറിയില്ലേ? എനിക്കും അത്ര തന്നെ വേണമെന്നു പറയുന്നതിൽ അർഥമില്ല. കാരണം നിഖിലയാണ് ആ സിനിമ ബിസിനസ് ചെയ്യുന്നത്. നിഖിലയുടെ ഡേറ്റ്സിന് അനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്. ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും. കാരണം അവരെ വച്ച് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരെ ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം. അതുകൊണ്ടാണ് അവർ തന്‍റെ ശമ്പളം എത്രയായിരിക്കണമെന്നു തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ നടീ നടന്മാരുടെ…

Read More

ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും വിളിക്കാരുത്; പഠന സമയത്ത് ക്ലാസ് മറിയിൽ എന്നും എത്തുന്ന കുരങ്ങൻ; എല്ലാം ശ്രദ്ധയോടെ ശ്രവിക്കുന്ന കുരങ്ങൻ വൈറലാവുന്നു

സ്കൂൾ മുറ്റത്തെ മരത്തിലിരിക്കാനല്ല താൻ എത്തിയത് പഠിക്കാൻ. ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും  എന്നെ വിളിക്കാരുത്. ക്ലാസ് മുറിയിലെത്തിയ പുതിയ അതിഥിയെ കണ്ട് അമ്പരന്ന് വിദ്യാർഥികളും അധ്യാപകരും. സ്കൂളിൽ ഒരു ദിവസം പോലും താസിക്കാതെ എത്തുന്ന പുതിയ അതിഥിയെ ഇപ്പോൾ കൂട്ടുകാർക്കും ഏറെ ഇഷ്ടമാണ്. പറഞ്ഞ് വരുന്ന ക്ലാസ് മുറിയിലേക്ക് എന്നും എത്തുന്ന ഒരു കുരങ്ങിനെക്കുറിച്ചാണ്.‌‌‌‌ ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഒരു കുരങ്ങന്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസില്‍ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന കുരങ്ങന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും കൗതുകത്തിലാക്കിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് പെട്ടെന്ന് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ കുരങ്ങന്‍ എത്തുകയായിരുന്നു. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നുവിറച്ചു. എങ്കിലും കുരങ്ങന്‍ ആരെയും ഉപദ്രവിക്കാതെ ക്ലാസിലെ ഒരു ബെഞ്ചില്‍ ഇരുന്നു. അന്നുമുതല്‍ ദിവസവും ക്ലാസില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കി.…

Read More

ഒരു കർഷകനായ മകന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഓർമ്മ; 21 വര്‍ഷം മുമ്പ് മരിച്ച മാതാപിതാക്കള്‍ക്ക് പാടത്തോര്‍മയൊരുക്കി

ഒരു കർഷകനായ മകന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഓർമ്മ. തെലങ്കാനയില്‍ ഒരു മകന്‍ തന്‍റെ മാതാപിതാക്കള്‍ക്കായി ഒരുക്കിയ സ്മാരകമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. 21 വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായ മാതാപിതാക്കളുടെ രൂപം വയലില്‍ നെല്‍ച്ചെടികളിലൂടെ സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം. ഗംഗാറാം ഛിന്നി കൃഷ്ണുഡു എന്നയാളാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ചിന്തലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം ഒരു ഏക്കറോളം വരുന്ന തന്‍റെ കൃഷിയിടത്തിലാണ് വ്യത്യസ്തങ്ങളായ നെല്‍ച്ചെടികള്‍ ഉപയോഗിച്ച് ഇദ്ദേഹം ഈ ചിത്രം തീര്‍ത്തത്. തന്‍റെ മാതാപിതാക്കളെ ഓര്‍മിക്കുവാനും ലോകത്തിന് മുന്നില്‍ അവരെ കാട്ടാനുമുള്ള ഒരു വഴിയായാണ് താനിതിനെ ഇതിനെ കാണുന്നതെന്നാണ് ഛിന്നി പറയുന്നത്. ജാപ്പനീസ് മാതൃകയിലുള്ള കൃഷിരീതിയാണ് ഇതിനായി ഇദ്ദേഹം തെരഞ്ഞെടുത്ത്. വിവിധ നിറമുള്ള മൂന്ന് ഇനം നെല്ലുകള്‍ ഇതിനായി ഉപയോഗിച്ചു. വയലിന് ചുറ്റും ഇളം…

Read More

കല്യാണ ദിവസം  ചങ്ക് കൂട്ടുകാരികളുടെ കൈ തട്ടിമാറ്റിയതെന്തിന്; അന്ന് ഏറെ വാർത്തയായ  സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചുവന്നിരിക്കുകയാണ് നടി ഭാവന . കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഭാവന മലയാളത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. ശേഷം കന്നഡയില്‍ സജീവമാവുകയായിരുന്നു. തന്‍റെ കല്യാണ ദിവസമുണ്ടായ ചില സംഭവങ്ങളും നടി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരു ടെലിവിഷൻ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടിമാരായ കൂട്ടുകാരികള്‍ കല്യാണദിവസം പറ്റിച്ച സംഭവത്തെക്കുറിച്ചു പറഞ്ഞത്. അന്നു വലിയ സങ്കടമായെന്നും താൻ പിണക്കം കാണിച്ചെന്നും അതു വാര്‍ത്തയായെന്നും ഭാവന പറയുന്നു. കല്യാണത്തിന് എന്‍ട്രി ഡാന്‍സ് നടത്താമെന്നു പറഞ്ഞു കൂട്ടുകാരികള്‍ പറ്റിച്ചതിനെക്കുറിച്ചാണ് ഭാവന പറഞ്ഞത്. നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് കൂട്ടുകാരികൾ‍ വന്പൻ പ്ലാനിംഗ് ആയിരുന്നു. ശില്‍പ, ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞു വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ അവര്‍ പ്ലാന്‍ ചെയ്തിരുന്നു.എനിക്കും…

Read More