ആശങ്കയുണ്ടെങ്കിലും..! നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു; മനസുതുറന്ന് സീരിയല്‍ താരം ചിലങ്ക

ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതു ഭാഗ്യമാണ്. അമ്മ മകൾ എന്ന പരമ്പരയിൽ എന്‍റെ കഥാപാത്രം ആളുകൾ ഒരുപാടു വെറുക്കുന്ന ശക്തമായ ഒരു എതിരാളിയായിരുന്നു. മറുവശത്ത്, കനൽപൂവിൽ ഞാൻ സ്‌നേഹമുള്ള ഒരു കുടുംബിനിയെയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം രണ്ടു വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങൾ കൂടുതൽ അഭിനയ സാധ്യത ഉണ്ടാക്കുന്നുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ നെഗറ്റീവ് കഥാപാത്രങ്ങൾ മികച്ച പ്രകടനം നടത്താൻ അവസരം നൽകുന്നു. ആംഗ്യങ്ങൾ കൊണ്ടോ ഡയലോഗ് ഡെലിവറി കൊണ്ടോ ആകട്ടെ, നിങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്‍റെ നെഗറ്റീവ് കഥാപാത്രങ്ങൾ ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും മറുവശത്തെ നല്ല കഥാപാത്രം അതിനെ ബാലൻസ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. -ചിലങ്ക

Read More

ഞാൻ ഒന്നിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല! എന്നാൽ വിവാഹ ശേഷം അത്‌ യാന്ത്രികമായി സംഭവിച്ചു; അഭിഷേക് ബച്ചൻ പറയുന്നു…

മുമ്പൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്കു നൽകി. മിക്ക പുരുഷന്മാരും ഇതിനോടു യോജിക്കുമെന്നു ഞാൻ കരുതുന്നു. ഞാൻ എന്‍റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്‍റെ സഹോദരി വർഷങ്ങൾക്കു മുൻപു വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാൻ ഒന്നിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാൽ വിവാഹ ശേഷം ഇതു യാന്ത്രികമായി സംഭവിച്ചു. ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാൻ മനസിലാക്കി, അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്. ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാർഥ്യവുമായി നിലനിർത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിന്‍റെ കാരണവും ഐശ്വര്യയാണ്. -അഭിഷേക് ബച്ചൻ

Read More

നിങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ ? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍

വിവാഹവും വിവാഹമോചനവും പുനർവിവാഹവും സിനിമാരംഗത്തു സാധാരണമാണ്. വിവാഹമോചനം നേടി നില്‍ക്കുന്ന പല നടിമാരും രണ്ടാമതു വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ പല കഥകളും പുറത്തു വരാറുണ്ട്. അത്തരത്തില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളും രണ്ടാമതു വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ കുറച്ചു വര്‍ഷങ്ങളായിട്ട് പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നടി നിഷേധിക്കുകയാണു പതിവ്. ഏറ്റവും പുതിയതായി വീണ്ടും സോണിയയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നേരത്തെ വിവാഹം കഴിച്ചെങ്കിലും അതു വേര്‍പിരിഞ്ഞ് സിംഗിളായി കഴിയുകയായിരുന്നു സോണിയ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ടതോടെയാണു നടിയുടെ രണ്ടാം വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്. തന്‍റെ കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ള സോണിയ അഗര്‍വാള്‍ കഴിഞ്ഞ ദിവസം സ്വന്തം ഫോട്ടോയുമായിട്ടാണ് എത്തിയത്. ചിത്രത്തില്‍ ഇരുകൈകളിലും മെഹന്തി അണിഞ്ഞിട്ടുമുണ്ട്. വളരെ സിംപിളായിട്ടുള്ള മെഹന്തി ഡിസൈന്‍ ആണെങ്കിലും…

Read More

ധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി; സ്വന്തമാക്കിയത്‌ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്

മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്. ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം…

Read More

ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്‍റെ വലിയ ആരാധകനാണ് ഞാൻ. എന്നെയും ഷാരൂഖിനെയും താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. വീർസാരയിലെ ഷാരൂഖിന്‍റെ അഭിനയവുമായി സീതാരാമിലെ എന്‍റെ അഭിനയം ചിലർ താരതമ്യം ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് എനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകൂ. -ദുല്‍ഖര്‍ സല്‍മാന്‍

Read More

നങ്ങേലി തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രം; സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് പത്തൊന്പതാം നൂറ്റാണ്ടിലെ നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിതെന്നും കന്നഡ താരം കയാദു ലോഹർ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നങ്ങേലി എന്ന സ്ത്രീ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈ‌ക്യമില്ലെങ്കിലും വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി പ്രേക്ഷകർക്ക് ഉജ്വലമായ ഒരനുഭവമാണെന്നാണ് വിലയിരുത്തൽ. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു അതിശക്തയായ നങ്ങേലിയായി മാറുന്ന കാഴ്ചയാണ് സിനിമയിൽ കണ്ടത്. കയാദുവിന്‍റെ വാക്കുകൾ ഇങ്ങനെ… നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്‍റെ സങ്കൽപത്തെ പൂർണതയിലെത്തിക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സെറ്റ് എനിക്കൊരു പരിശീലനക്കളരിയായിരുന്നു. മലയാളികളുടെ സ്നേഹം കണ്ടു മനസ് നിറഞ്ഞു. കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ട്. ആദ്യത്തെ മലയാളം സിനിമയിൽ ആരും കൊതിക്കുന്ന കഥാപാത്രമാണിത്. ഞാൻ കേരളത്തിൽ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു…

Read More

ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് പൗരുഷം ഉള്ളയാള്‍ ലാലേട്ടന്‍ ! ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടിയാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ…

Read More

നിത്യാ മേനോനെ വിട്ട് നിഖില വിമലിന് പിന്നാലെ കൂടി ആറാട്ട് വര്‍ക്കി ! തനിക്ക് നിഖിലയെ ഇഷ്ടമാണെന്നും അവരുടെ അമ്മയോട് ഇക്കാര്യം സംസാരിച്ചുവെന്നും വര്‍ക്കി…

നിത്യാമേനോനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം നടി നിഖില വിമലിനു പിന്നാലെ കൂടി സന്തോഷ് വര്‍ക്കി. നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ല എന്ന് നിഖില പറഞ്ഞു എന്നുമാണ് സന്തോഷ് വര്‍ക്കി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ…ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു .എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ .നിഖില വിമല്‍ കണ്ണൂരുകാരിയാണ് .കമ്യൂണിസ്റ്റുകാരിയാണ് .ഞാനും കമ്യൂണിസ്റ്റുകാരനാണ് . എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ് .ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ് .മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. നല്ല ബോള്‍ഡായ ലേഡി ആണ്. നല്ല…

Read More

ചീറ്റകളെക്കാണാന്‍ ആരെയും അനുവദിക്കരുത് ! എന്നെപ്പോലും കയറ്റി വിടരുത്; വാളണ്ടിയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മോദി…

നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദം കൊടുക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമന്ത്രി ‘ചീറ്റ മിത്ര’ വളണ്ടിയര്‍മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് തീര്‍ത്തു പറയണമന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം…

Read More

ഭാരത് ജോഡോ യാത്രയില്‍ ഒപ്പം നടന്ന പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി ! അമ്പലപ്പുഴയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍…

ഭാരത് ജോഡോ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ അമ്പലപ്പുഴയിലാണ് സംഭവം.’ഭാരത് ജോഡോ യാത്ര’യുടെ 11-ാം ദിവസമായ ഇന്ന് ഹരിപ്പാട് നിന്നാണ് പദയാത്ര ആരംഭിച്ചത്. യാത്രയുടെ രാവിലത്തെ ഘട്ടം ഒറ്റപ്പന വരെയാണ്. വൈകിട്ട് വണ്ടാനം മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ യാത്ര അവസാനിക്കും. യാത്രക്കിടെ കുട്ടനാട്ടിലെ കര്‍ഷകരുമായി രാഹുല്‍ സംവദിക്കും. 20-ാം തീയതി വരെ ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തില്‍ പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളാ പര്യടനം പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും. അതേ സമയം…

Read More