ഇത്തരമൊരു രാജ്യം മുന്‍പ് സന്ദര്‍ശിച്ചിട്ടില്ലെന്ന് വിദേശ വ്‌ളോഗര്‍

ഇന്ത്യക്കാര്‍ എന്തിലും ഏതിലും വിദേശികളെ കണ്ടു പഠിക്കണമെന്ന് ഉപദേശിക്കാന്‍ ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇന്ത്യക്കാരെ പോലെ ലോകത്ത് മറ്റാരുമില്ല എന്നാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ ഒരു ട്രാവല്‍ വ്‌ളോഗറുടെ അഭിപ്രായം. ഇന്ത്യയില്‍ അനുഭവിച്ച ആതിഥ്യമര്യാദ തനിക്ക് പുതിയ അനുഭവം പകര്‍ന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഓസ്റ്റിന്‍ എന്ന വ്ളാഗർ. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഓസ്റ്റിനെ യാതൊരു മുന്‍പരിചയവുമില്ലാത്ത കുറച്ച് പേര്‍ വിളിച്ചു. ‘ വരൂ. ചുമ്മാ ഒരു ചായ കുടിച്ചിട്ടു പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞു. കഴിക്കാന്‍ ബ്രെഡും ചീസും തന്നു. ഇന്ത്യയില്‍ ചെലവഴിച്ച ആദ്യ പ്രഭാതത്തില്‍ തന്നെ സൗജന്യ മായി ആഹാരം കിട്ടി. പരിചയമില്ലാത്തവര്‍ വെറുതെ നമ്മെ വിളിച്ച് ആഹാരം നല്‍കുന്നൊരു രാജ്യത്ത് ഇതുവരെ പോയിട്ടില്ല. ഇന്ത്യന്‍ ആതിഥ്യമര്യാദ യാഥാര്‍ഥ്യമാണ്’, ഓസ്റ്റിന്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം വ്യൂസ് കടന്നു മുന്നേറുകയാണ് വീഡിയോ. ‘പാശ്ചാത്യ…

Read More

കരുതല്‍ വേണം…രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്

സ്വർണ വില വർധിച്ചതോടെ ആഴ്ചയും രണ്ടും മൂന്നും ആഭരണ മോഷണക്കേസുകളാണ് പോലീസിനു മുന്നിലെത്തുന്നത്. വീട് കുത്തിത്തുറക്കുന്ന കൊള്ളസംഘം മുതല്‍ തമിഴ് നാടോടി സ്ത്രീകള്‍വരെ സജീവമാണ്. ബസ് യാത്രയിലും തനിയെ നടക്കുമ്പോഴും രാത്രി യാത്രയിലും ജാഗ്രത വേണമെന്ന് പോലീസ്. ആഭരണങ്ങല്‍ ധരിച്ചുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. അവശ്യം ധരിക്കുന്നവ ഒഴികെ ആഭരണം ലോക്കറില്‍ വയ്ക്കുക. വീട്ടുവേലക്കാരിലും ജാഗ്രത വേണം. ആഭരണപ്പെട്ടിയുടെയും അലമാലരുടെയും താക്കോല്‍ അതിരഹസ്യമായി സൂക്ഷിക്കുക. വീട്ടിലെത്തുന്ന അപരിചതര്‍ക്കു മുന്നില്‍ ആഭരണം ധരിച്ച് തനിയെ പോകാതിരിക്കുക. ഉത്സവം, തിരുനാള്‍, വിവാഹം വേളകളിലും ജാഗ്രത വേണം. കിടപ്പുരോഗികളെ ആഭരണങ്ങള്‍ ധരിപ്പിക്കാതിരിക്കുക. പരിചാരകരിലും ശ്രദ്ധവേണം. തനിയെ കഴിയുന്നവര്‍ അപരിചിതരെ വീട്ടില്‍ കയറ്റാതിരിക്കുക. സല്‍ക്കാരവും ഒഴിവാക്കുക. കുടിവെള്ളം, ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്ക് വീടിനു പുറത്തുള്ള സംവിധാനം ഉപയോഗിക്കാന്‍ നിര്‍ദേശിക്കുക. അതല്ലെങ്കില്‍ ജനാലയിലൂടെ കുപ്പിവെള്ളം കൊടുക്കുക. വഴി ചോദിച്ചുവരുന്നവരോട് ജനാലയിലൂടെ മാത്രം സംസാരിക്കുക. അകന്ന ബന്ധം…

Read More

പേര് മാറ്റാൻ ചൈനയുടെ ‘ആർ യൂ ഡെഡ്’ ആപ്പ്

വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ചൈനയുടെ ‘ആര്‍ യൂ ഡെഡ്’ (Are You Dead?) എന്ന ആപ്പ് പേര് മാറ്റാനൊരുങ്ങുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താവ് എല്ലാ 48 മണിക്കൂറിലും ചെക്ക് ഇന്‍ ചെയ്തില്ലെങ്കിൽ ഇയാളുടെ വേണ്ടപ്പെട്ടവരെ അലര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ചൈനീസ് ആപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. പുറത്തിറങ്ങിയതിനു പിന്നാലെ, ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ അപ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തനിച്ച് താമസിക്കുന്ന ധാരാളം ജനങ്ങളുള്ള ചൈനയുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഈ സംരംഭം വളരെയേറെ പ്രയോജനകരമാണെന്ന വിലയിരുത്തലും വ്യാപകമായുണ്ടായി. ഡെമുമു എന്ന ആഗോള ബ്രാന്‍ഡ് നെയിം സ്വീകരിക്കാന്‍ കമ്പനി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആപ്പ് ഇത്രയേറെ വൈറലാകാന്‍ കാരണം അതിന്‍റെ വൈറൈറ്റി പേരാണെന്ന് സൈബര്‍ ലോകത്ത് നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ പേര് മാറുന്നതോടെ ‘ആര്‍ യൂ ഡെഡ്’ മറ്റേതൊരു ആപ്പ്…

Read More

ചർച്ചകളുയർത്തി ഡെലിവറി ഏജന്‍റിന്‍റെ റോളര്‍ സ്‌കേറ്റിംഗ് വൈറല്‍

പത്തു മിനിറ്റില്‍ ഡെലിവറി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടുത്തിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഡെലിവറി ഏജന്‍റിന്‍റെ സാഹസിക പ്രകടനമാണ്. മുസാഫര്‍നഗറില്‍ നിന്നുള്ളതാണ് കാഴ്ച. അപകടങ്ങളില്‍ നിന്നോ പരിക്കുകളില്‍ നിന്നോ സംരക്ഷണം നല്‍കുന്ന പ്രൊട്ടക്റ്റീവ് ഗിയര്‍ ഇല്ലാതെ റോളര്‍ സ്‌കേറ്റിംഗ് നടത്തുന്ന ഏജന്‍റിന്‍റെ വീഡിയോയെ അഭിനന്ദിക്കുന്നവരും കുറവല്ല. എന്നിരുന്നാലും സ്വന്തം സുരക്ഷ പണയം വച്ചു നടത്തുന്ന ഡെലിവറി വേണോയെന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. നേരത്തെ ഡെലിവറി ഏജന്‍റുമാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇത്തരം സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ ’10 മിനിറ്റ് ഡെലിവറി ഫീച്ചര്‍’ നിര്‍ത്തുന്നതായി അറിയിക്കുകയും ചെയ്തു.

Read More

ചൊറിച്ചിൽ കുറച്ച് കൂടുതലാണ് ഇവൾക്ക്…ശരീരം ചൊറിയാൻ ഉപകരണങ്ങൾ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് മോണിക്ക

ശാസ്ത്രലോകത്തെ ഞെട്ടിച്ച മോണിക്ക എന്ന ഓസ്ട്രിയന്‍ പശുവാണ് പുതിയ വൈറല്‍ പ്രതിഭാസം. കന്നുകാലികളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇതുവരെ വിശ്വസിച്ചുപോന്നിരുന്ന അറിവുകളെ തിരുത്തിക്കുറിക്കുന്ന കഴിവുകളാണ് ഈ പശു പ്രകടിപ്പിച്ചിരിക്കുന്നത്. കൈയില്‍ കിട്ടിയ വടികളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ക്ലീനിംഗ് ബ്രഷുകളും ഉപയോഗിച്ച് ശരീരം ചൊറിയുന്ന പശുവിന്‍റെ ചിത്രം ഏവര്‍ക്കും അദ്ഭുതമാണ്. വളരെ കൈയടക്കത്തോടെയാണിത് ചെയ്യുന്നതെന്നതും കൗതുകം വര്‍ധിപ്പിക്കുന്നു. നാവു കൊണ്ട് വസ്തുക്കള്‍ എടുക്കുകയും ആവശ്യമുള്ള ശരീരഭാഗത്തേക്ക് കൃത്യതയോടെ ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആദ്യത്തെ പശു മോണിക്കയാണെന്നാണ് വിയന്നയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെറ്റിനറി മെഡിസിനിലെ പ്രസിദ്ധീകരിച്ച പുതിയ ജേര്‍ണലില്‍ വിലയിരുത്തുന്നത്. പതിനായിരം വര്‍ഷങ്ങളായി മനുഷ്യരും പശുക്കളും തമ്മില്‍ സമ്പര്‍ക്കമുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ഇതാദ്യമാണ്. അനുകൂല ഘടകങ്ങള്‍ ഒത്തുവന്നാല്‍ പശുക്കള്‍ക്ക് കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാന്‍ സാധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. ‘പശുക്കള്‍ക്കിടയിലെ ഐന്‍സ്റ്റീന്‍ എന്ന് മോണിക്കയെ വിളിക്കാമോ എന്നറിയില്ല. പക്ഷേ,…

Read More

തൃശൂര്‍ കലശമലയില്‍ അപൂര്‍വയിനം തസ്‌കര ഈച്ചയെ കണ്ടെത്തി; ലോകത്ത് ആകെ പത്തെണ്ണം മാത്രം

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ കലശമല പുല്‍മേടുകളില്‍നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്‌കര ഈച്ചയെ കണ്ടെത്തി. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്‍റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമല എന്‍സിസ് എന്ന് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസില്‍ പെട്ട ഇന്ത്യയിലെതന്നെ ആദ്യത്തെ കണ്ടെത്തലാണ്. 121 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയന്‍റല്‍ മേഖലയില്‍ ഈ ജനുസില്‍പ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. 1902-ല്‍ പാകിസ്ഥാനിലെ ക്വറ്റയില്‍നിന്നാണ് ഇതിനുമുന്‍പ് ഈ വിഭാഗത്തില്‍പ്പെട്ട ഒരിനത്തെ ഓറിയന്‍റല്‍ മേഖലയില്‍നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തില്‍ ഏറെ അപൂര്‍വമായ ഈ ജനുസില്‍ ഇതുവരെ 9 ഇനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ഇടവപ്പാതി) കാലയളവില്‍ കലശമലയിലെ പുല്‍മേടുകളില്‍ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്. ജൈവവൈവിധ്യ…

Read More

ശാന്തമായ ഈ ബീച്ച് ആരെയും ആകർഷിക്കും; കൊല്ലത്തെ താന്നി ബീച്ചിലേക്ക് പോന്നോളൂ

കൊല്ലം: അതിമോഹരമായ ബീച്ച്.സമാധാനപരമായി ഇരിക്കാൻ പറ്റിയ അന്തരീക്ഷവും ശാന്തമായ കടൽത്തീരവുമാണിത്. ശാന്തവും ആരെയും ആകർഷിക്കുന്നതുമായ അധികം അകലെയല്ലാതെ പരന്നു കിടക്കുന്ന താന്നിബീച്ച്. ഇതിനോടു ചേർന്നു ആരെയും ആകർഷിക്കുന്ന രീതിയിൽ കടലിന്‍റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചുകിടക്കുന്നതിനാൽ മുക്കം താന്നി ബീച്ച് എന്നു കൂടി അറിയപ്പെടാറുണ്ട്. മുക്കത്തിനോടുചേർന്നാണ് ഈ ബീച്ച് കിടക്കുന്നത്. രണ്ടു പേരുകളും വിളിക്കാറുണ്ടെങ്കിലും താന്നി ബീച്ച് എന്നറിയപ്പെടാനാണ് ആഗ്രഹമെന്നുതോന്നും ബീച്ചിനെകണ്ടാൽ. കൊല്ലം പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ, മയ്യനാടു നിന്ന് അധികം അകലെയല്ലാതെ താന്നി ബീച്ച് സ്ഥിതിചെയ്യുന്നു. കൊല്ലം ബീച്ചിൽ നിന്നും മയ്യനാട്ടുനിന്നും താന്നി പാലം വഴി തീരദേശ റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാം. കൊല്ലത്ത് തീർച്ചയായും കാണേണ്ട ഒരു ആകർഷണമാണ് താന്നി ബീച്ച്. വിലപ്പെട്ട ഒരു സമയം ആസ്വദിക്കാൻ ഇടം നൽകുന്ന ഒരു ബീച്ച് നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, താന്നി ബീച്ച് ഒഴികെ മറ്റൊന്നും നോക്കരുത്.…

Read More

പിടിതരുന്ന ലക്ഷണമില്ലല്ലേ പൊന്നേ… റിക്കാര്‍ഡ് കുതിപ്പില്‍ പൊന്ന്: പവന് 1,13,520 രൂപ

കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 1,23,000 രൂപയ്ക്കു മുകളില്‍ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 375 രൂപ വര്‍ധിച്ച് 11,660 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ വര്‍ധിചച്ച് 9,080 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 5,855 രൂപയായി.വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,844 ഡോളറിലേക്ക് ഉയര്‍ന്നതും, രൂപയുടെ…

Read More

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത്: മറ്റൊരാളുടെ ജീവിതമല്ല നിങ്ങളുടെ കണ്ടന്‍റ്; മുന്നറിയിപ്പുമായി കേരളാ പോലീസ്

റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്‍റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിച്ചുവരുകയാണ്. ഇതിന്‍റെ ദൂഷ്യവശങ്ങൾ മനസിലാക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ദീപക് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… “വൈറൽ” ആകുന്നത് “വാല്യൂ” കളഞ്ഞാകരുത്സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്‍റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്‍റുകൾ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വർധിച്ചുവരുകയാണ്. ഈ പ്രവണതയുടെ ദൂഷ്യവശങ്ങൾ നമ്മൾ ഇനിയെങ്കിലും മനസിലാക്കണം. സോഷ്യൽ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്. അറിവ് പങ്കുവയ്ക്കാനും, നല്ല ചിന്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇത് സഹായകമാണ്. എന്നാൽ…

Read More

നാസയില്‍ നിന്ന് വിരമിച്ച് സുനിത വില്യംസ്; വിടവാങ്ങുന്നത് ഇതിഹാസ നേട്ടങ്ങളുമായി

ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്‍ഡും ദീര്‍ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്പ്രചോദനമായിരുന്നു. 1998ലാണ് സുനിത വില്യംസ് നാസയില്‍ ചേര്‍ന്നത്. നാസയില്‍ ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ അംഗമാവുകയും…

Read More