കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണു; അമ്മയ്ക്കും എട്ടു വയസുകാരി മകൾക്കും ദാരുണാന്ത്യം! നടുങ്ങി നാട്

മുംബൈ: മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് മരണപ്പെട്ടത് അമ്മയും മകളും. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആയതിനെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സംഭവമുണ്ടായത്. പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഓട്ടോ റിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു. നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവമുണ്ടായിട്ടുള്ളത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്. മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല്…

Read More

പത്താം ക്ലാസിലെ പ്രണയം 35 വർഷത്തിനു ശേഷം ഒന്നുചേർന്നപ്പോൾ പുതുക്കി! മൂന്നു മക്കളുടെ അമ്മയായ അമ്പതുകാരി പഴയ പത്താം ക്ലാസ് കാമുകനൊപ്പം മുങ്ങി

തൊടുപുഴ: പത്താം ക്ലാസിൽ ഒന്നിച്ചു പഠിച്ചവർ 35 വർഷത്തിനു ശേഷം ഒന്നുചേർന്നപ്പോൾ പഴയ പ്രണയവും പുതുക്കി. തുടർന്ന് കരിമണ്ണൂർ സ്വദേശിനിയായ അന്പതുകാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയി. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്നാഴ്ച മുന്പ് മൂവാറ്റുപുഴയിലായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരൽ. നാലു ദിവസം മുന്പാണ് കോട്ടക്കവലയിൽനിന്നു വീട്ടമ്മയെ കാണാനില്ലെന്നു കാണിച്ച് ഭർത്താവ് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട് വഴി വേളാങ്കണ്ണിയിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായി. മൂവാറ്റുപുഴ എസ്എച്ച്ഒ…

Read More

ദുര്‍മന്ത്രവാദത്തിന് കെട്ടിയിട്ട് ആര്‍ത്തവരക്തം ശേഖരിച്ച് 50,000 രൂപയ്ക്ക് വിറ്റു! പ്രണയിച്ച് വിവാഹിതയായ യുവതിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത…

പൂനെ: ദേശീയ വനിതാദിനത്തില്‍ മഹാാരാഷ്ട്രയില്‍ 27 കാരിക്കെതിരേ നടന്ന പീഡനത്തിന്റെ വിവരം രാജ്യത്തെ ഞെട്ടിക്കുന്നു. വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പട്ടിണിക്കിട്ട് അവരുടെ ആര്‍ത്തവരക്തം ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വില്‍പ്പന നടത്തി. മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയുടെ എംഎല്‍സി മനീഷ കയാന്‍ഡേയാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പൂനെയിലെ വിശ്രാന്ത്‌വാഡി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ബലാത്സംഗം ചെയ്തയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തതായും മനീഷ പറഞ്ഞു. മാസമുറ സമയത്ത് മൂന്ന് ദിവസത്തോളം പട്ടിണിയ്ക്കിട്ടതായും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഇരയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 2019 ല്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അന്നുമുതല്‍ ഭര്‍ത്താവും കൂടുംബവും സ്ത്രീധനത്തിന്റെയും മറ്റും പേരു പറഞ്ഞ് പല തരത്തിലുള്ള…

Read More

മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് പെൺകുട്ടികളെ വീഴിക്കും;വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കും; കോട്ടയത്തുകാരൻ അനൂപിന്‍റെ ലീലകൾ പൊളിച്ചത് മുംബൈ മലയാളിക്കുട്ടി…

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോട്ടയം കോരുത്തോട് നടുക്ക പെരിങ്കലം തർപ്പയിൽ വീട്ടിൽ അനൂപ് പി.ജോർജ് (27) ആണ് എറണാകുളം സെൻട്രൽ പോലീസിന്‍റെ പിടിയിലായത്. ന്യൂ ഡൽഹിയിലെ മഹിലാപൂർ എന്ന സ്ഥലത്ത് നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഓണ്‍ലൈൻ വിവാഹ സൈറ്റുകളിൽ കയറി അയാളുടെ പേര് രജിസ്റ്റർ ചെയ്ത് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെണ്‍കുട്ടികൾക്ക് മെസേജ് അയച്ചു വശത്താക്കുകയായിരുന്നു അനൂപിന്‍റെ രീതി. അത്തരത്തിൽ പരിചയപ്പെട്ട മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയാണ് പരാതിക്കാരി. 27 വയസുള്ള യുവതി ശാദി.കോം എന്ന മാട്രിമോണിയൽ ഓണ്‍ലൈൻ സൈറ്റിൽ പേരു രജിസ്റ്റർ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അറുപതുകാരൻ പോലീസ് പിടിയിൽ; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ

ചേർത്തല: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് കിഴക്കേതയ്യില്‍ തെക്കേ വെളിവീട്ടില്‍ പുഷ്കരനെയാണ് (60) അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്.  പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മാസങ്ങളോളം പലസ്ഥലങ്ങളില്‍ വിളിച്ചുവരുത്തിയും മൊബൈല്‍ ഫോണിലൂടെ നിരന്തരം കുട്ടിയെ പിന്തുടര്‍ന്നുമാണ് ലൈംഗികാതിക്രമം നടത്തിയത്. മകന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചു.  സംശയം തോന്നിയ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനു രഹസ്യവിവരം നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രണം; മുൻ സിപിഎം പ്രവർത്തകനും പട്ടികജാതിക്കാരനുമായ യുവാവിന് സാരമായ പരിക്ക്; ചാരുംമൂടിലെ സംഭവം ഇങ്ങനെ…

ചാരുംമൂട്: പട്ടികജാതി കുടുംബത്തെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. ചുനക്കര കിഴക്കുംമുറി സതീഷ്ഭവനത്തിൽ സതീഷ് കുമാറിനെ സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി. ബിനുവിന്‍റെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായാണ് പരാതി. സതീഷ് ബാബുവിനെ മർദിക്കുകയും ചെയ്തതെന്ന് സതീഷിന്‍റെ ഭാര്യ ബീനമോൾ കുറത്തികാട് എസ്എച്ച്ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. സതീഷ് ബാബു ഇപ്പോൾ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. സംഭവം കെട്ടിച്ചമച്ചതെന്ന് ഏരിയാ സെക്രട്ടറി. വ്യാഴാഴ്ച സതീഷ്ബാബു തന്‍റെ ഫോണിലേക്ക് അപകീർത്തിപ്പെടുവിധം മെസേജുകൾ അയച്ചിരുന്നു. ഇതു സംബന്ധിച്ച് വൈകിട്ട് ഏഴിനു താൻ കുറത്തികാട് പോലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തുകയും ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. വീട്ടിൽ അതിക്രമം നടത്തിയിട്ടില്ല. മുമ്പ് സിപിഎമ്മിലുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. പേലീസ് കേസെടുത്തു. ബീനാമോളുടെ പരാതിയിൽ ഏരിയാ സെക്രട്ടറി ബി. ബിനുവിനെതിരേയും ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ…

Read More

നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തിരുവനന്തപുരം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മന്ത്രി മുഹമ്മദ് റിയാസ്  പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടംബശ്രീ അംഗങ്ങൾക്ക് സിപിഐ വാർഡ് മെമ്പറുടെ ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പറായ എ.എസ്. ഷീജയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിമുഴക്കിയത്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്‍റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-…

Read More

മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ !! സ്വപ്നയുടെ തിരക്കഥയോ ? വിജേഷിന്‍റെയും എം.വി.ഗോവിന്ദന്‍റെയും പ്രതികരണങ്ങൾ പുറത്തുവരുമ്പോള്‍…

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരേ സരിത നായർ പണ്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്‌ടമായിരുന്നു. ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കി കൊണ്ടിരിക്കുന്പോൾ കോൺഗ്രസുകാരുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കംതന്നെ പൊട്ടിയിട്ടുണ്ടാവാം. എം.ശിവശങ്കറിന്‍റെ ആത്മകഥ വരുത്തിയ പൊല്ലാപ്പാണ് ഇപ്പോൾ ഇടതുപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും തെളിവുകൾ നിരത്തി സ്വപ്ന ഇന്നലെ ആഞ്ഞടിച്ചപ്പോൾ ഇതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മറുപടി കൊടുത്തത്. പേരിൽ പോലും പാളിച്ച‍യെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയാകട്ടെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി ഇതെല്ലാം സ്വപ്നയുടെ തിരക്കഥയാണെന്ന് തുറന്നടിച്ചു. സ്വപ്നയുടെ തിരക്കഥയോ കഥ‍യ്ക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന മട്ടിലാണോ കാര്യങ്ങളുടെ പോക്കെന്നാണ് വിജേഷിന്‍റെയും എം.വി.ഗോവിന്ദന്‍റെയും പ്രതികരണങ്ങൾ പുറത്ത് വരുന്പോൾ മനസിലാക്കേണ്ടത്. ബിസിനസ്…

Read More

അവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു, പക്ഷേ..! വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവില്‍…

ജമ്മുവില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദമ്പതികള്‍ പരസ്പരം വഴക്കിടുകയും ഇതില്‍ പ്രകോപിതനായ യുവാവ് അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയുമായിരുന്നു. അതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഇപ്പോള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജമ്മുവിലെ തല്ലാബ് തിലോയില്‍ താമസിക്കുന്ന ഡോക്ടര്‍ സുമേധ ശര്‍മ്മയാണ് മരണപ്പെട്ടത്. പാംപോഷ് കോളനിയില്‍ താമസിക്കുന്ന ജോഹര്‍ ഗനായ് യാണ് പ്രതി. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ജോഹര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായി പ്രതിയുടെ ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പോലീസ് ജമ്മുവിലെ ജാനിപൂരിലുള്ള ജോഹറിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് പോലീസ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സുമേധയെ കണ്ടെത്തിയത്. പ്രതിയുടെ വയറിനും പരിക്കേറ്റിരുന്നു. പോലീസ് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍…

Read More

രാജ്യം പനിച്ചു വിറയ്ക്കുന്നു ! എച്ച്3എന്‍2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രണ്ട് മരണം…

കടുത്ത പനിയ്ക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമായ എച്ച്3എന്‍2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു. എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. രാജ്യത്ത് നിലവില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇന്‍ഫ്‌ളുവന്‍സ കേസുകളില്‍ വന്‍ വര്‍ധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്. കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി എച്ച്3എന്‍2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ ആദ്യത്തോടെ രോഗവ്യാപനം കുറയുമെന്നാണ് ഐസിഎംആര്‍…

Read More