എങ്ങനെ തീപ്പൊള്ളലേറ്റു..? ഒറ്റയ്ക്കു താമസിച്ചു വന്ന യുവതിയുടെയും കുഞ്ഞിന്‍റെയും ദുരൂഹമരണം; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്‌; അന്വേഷണം തുടങ്ങി

റാന്നി: ഒറ്റയ്ക്കു താമസിച്ചു വന്ന യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍ഫ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റയ്ക്കു താമസിക്കുന്ന യുവതിയും കുഞ്ഞും ഇന്നലെ പകല്‍ വീടിനു വെളിയിലേക്ക് ഇരുവരെയും കണ്ടിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്.റാന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കുമാറ്റി. ഇന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കു ശേഷമേ മരണത്തിലെ ദുരൂഹത അറിയാനാകുവെന്ന് പോലീസ് അറിയിച്ചു. സജുവിന്‍റെ സഹോദരങ്ങള്‍ റിന്‍ഫ താമസിച്ചിരുന്ന വീടിനു സമീപത്താണ് താമസിച്ചത് സജു ചെറിയാന്‍റെ സഹോദരന്‍റെ മകള്‍ സ്‌കൂള്‍വിട്ടുവന്നശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിന്‍ഫയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അസ്വാഭാവികത വീടിന്‍റെ കതകുകള്‍ ഉള്ളില്‍ നിന്നു പൂട്ടിയിരുന്നതിനാല്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ…

Read More

ആ പണം എനിക്ക് വേണ്ട; നിരവധി തവണ അപമാനിച്ചു ! മാനം രക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ പണമടച്ചത് ഒടുവില്‍ മാനക്കേടായി

മൂവാറ്റുപുഴ: മാനം രക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ പണമടച്ചത് ഒടുവില്‍ മാനക്കേടായി. പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷിന്‍റെ വായ്പ കുടിശിക അര്‍ബന്‍ ബാങ്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജീവനക്കാര്‍ അടച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരിക്കെ അവരെ ഇറക്കിവിട്ട് അജേഷിന്‍റെ വീട് ബാങ്ക് ജപ്തി ചെയ്തത്. ഇതേ തുടര്‍ന്ന് പെരുവഴിയിലായ കുട്ടികളെ വിവരമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വീടിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറ്റുകയായിരുന്നു. മുഴുവന്‍ ബാധ്യതകളും താന്‍ അടച്ചുകൊള്ളാമെന്ന് എംഎല്‍എ അപ്പോള്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരുടെ സംഘടന പണം സ്വരൂപിച്ച് കുടിശിക തീര്‍ത്തതായി കാണിച്ച് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ നവമാധ്യമങ്ങള്‍വഴി അറിയിച്ചത്. എന്നാല്‍ തന്‍റെ കട ബാധ്യത തീര്‍ക്കാന്‍ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്നായിരുന്നു…

Read More

രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ട്; തന്‍റെ സമ്പാദ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ പേരിലാക്കി വീട്ടമ്മ

  ഡെറാഡൂൺ: തന്‍റെ സ്വത്തും സന്പാദ്യവും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പേരിലെഴുതിവച്ച് ഉത്തരാഖണ്ഡിലെ വീട്ടമ്മ. ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിലാൽ എന്ന എഴുപത്തെട്ടുകാരിയാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും 100 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും രാ ഹുൽ ഗാന്ധിയുടെ പേരിൽ എഴുതിയത്. ഇതുസംബന്ധിച്ച വിൽപത്രം കോൺഗ്രസ് മുൻ സംസ്ഥാന പ്ര സിഡന്‍റ് പ്രിതം സിംഗിന്‍റെ വസതിയിലെത്തി കൈമാറി. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ടെന്നും അതിനാലാണ് തന്‍റെ സന്പാദ്യം മുഴുവൻ അദ്ദേഹത്തിന് നൽകുന്നതെന്നും പുഷ്പ പറഞ്ഞു. അദ്ദേഹത്തിന്‍റെ ചിന്താഗ തികൾ തന്നെ അതിയായി സ്വാധീനിച്ചുവെന്നും പുഷ്പ കൂട്ടിച്ചേർത്തു. സ്വത്തു കൈമാറ്റം സംബന്ധിച്ച വിൽപത്രത്തിന്‍റെ കോപ്പി ഡെറാഡൂണിലെ കോടതിയിലും പുഷ്പ സമ ർപ്പിച്ചിട്ടുണ്ട്.

Read More

വീണ്ടെടുക്കാനാകാത്ത വിധം പന്ത്രണ്ടോളം ചാറ്റുകള്‍   നശിപ്പിച്ചു; ദിലീപ് നീക്കം ചെയ്ത ചാറ്റിൽ ചില പ്രമുഖരും; പുറത്ത് വരുന്ന റിപ്പോർട്ടിലെ സുചനകൾ ഇങ്ങനെ….

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള സംഭാഷണങ്ങളും ഉൾപ്പെടുന്നു. കൂടാതെ മലപ്പുറം സ്വദേശി ജാഫർ, തൃശൂര്‍ സ്വദേശി നസീർ, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാനാകാത്ത വിധം ചാറ്റുകൾ നീക്കിയത്. ഇതിൽ ദുരൂഹതയുണ്ടെന്നും ഈ ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

Read More

പകല്‍ കറങ്ങി നടന്ന് പശുക്കളെ കണ്ടുവെയ്ക്കും ! രാത്രിയില്‍ വാഹനവുമായി എത്തി പൊക്കും; ‘പശുമോഷണ കുടുംബം’ പിടിയില്‍…

പകല്‍ നാട്ടില്‍ കറങ്ങി പശുക്കളെ കണ്ടുവെയ്ക്കുകയും രാത്രിയില്‍ സ്ഥലത്തെത്തി പശുക്കളെ മോഷ്ടിച്ച് കടത്തി വില്‍ക്കുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികള്‍ പിടിയിലായത്. പകല്‍ സമയങ്ങളില്‍ പശുക്കളുള്ള വീട് കണ്ടുവെക്കാനായി മുഹമ്മദ് ഹാഫിഫും അന്‍സീനയുമാണ് സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുക. തുടര്‍ന്ന് രാത്രി മറ്റ് രണ്ട് പേര്‍ക്കൊപ്പം എത്തി പശുക്കളെ അഴിച്ചുകൊണ്ട് പോകുകയുമാണ് പതിവ്. സീറ്റ് എടുത്തുമാറ്റിയ ട്രാവലറില്‍ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവെന്നും പോലീസ് പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനത്തില്‍ സീറ്റ് അഴിച്ചുമാറ്റി പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പശുക്കളെ കാണാനില്ലെന്ന് നിരന്തരം പരാതികള്‍…

Read More

ചികിത്സാ സഹായത്തിന്‍റെ പേരിൽ വീടുകൾ കയറിയിറങ്ങി പിരിവ്; കയ്യിൽ പണംകുമിഞ്ഞു കൂടിയപ്പോൾ മൂവരുടെയും സ്വഭാവും മാറി; കുമരകത്തെ തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണികൊടുത്ത് നാട്ടുകാർ

 കുമരകം: ചികിത്സാസഹായത്തിന്‍റെ പേരിൽ വീടുകൾ കയറി പണപ്പിരിവു നടത്തിയ തട്ടിപ്പുകാരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രികരിച്ച് പിരിവു നടത്തിയ മൂവർ സംഘമാണ് പിടിയിലായത്. പിരിച്ചെടുത്ത പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഇവർ തമ്മിലുണ്ടായ തർക്കമാണ് മൂവരും തട്ടിപ്പുകാരാണെന്ന് നാട്ടുകാർക്ക് ബോധ്യമാകാൻ കാരണം. മൂവരിൽ ഒരാളുടെ മകന്‍റെ കിഡ്നി ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകൾ തോറും ഇവർ കയറിയിറങ്ങിയത്.കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. രാമങ്കരി സ്വദേശികളാണ് മൂവരും. ചെങ്ങളം കുന്നുംപുറം സ്വദേശികളാണെന്നാണ് ഇവർ വീട്ടുകാരോടും മറ്റും പറഞ്ഞിരുന്നത്. 315 സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. കേശവനന്‍റെ വീട്ടിൽ പിരിവിനെത്തിയതോടെയാണ് പ്രദേശത്തെ യുവാക്കൾ ചേർന്ന് ഇവരെ ഇന്നലെ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം വൈദ്യ പരിശോധന നടത്തി മദ്യപാനികളാണെന്ന് കണ്ടെത്തി പിന്നീടു വിട്ടയച്ചതായി…

Read More

ട്രോളുകള്‍ക്കു പിന്നില്‍ ഹോട്ടലുടമയാകാം; ഓസിന് ഭക്ഷണം കഴിക്കുന്നവരാണ് തന്നെ അധിക്ഷേപിക്കുന്നത്; സിസി ടിവി ദൃശ്യം പരിശോധിക്കട്ടെയെന്ന് പി.പി. ചിത്തരഞ്ജൻ

  കൊച്ചി: ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വിലയീടാക്കിയ സംഭവത്തില്‍ പ്രതികരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കു മറുപടിയുമായി പി.പി. ചിത്തരഞ്ജൻ എംഎല്‍എ വീണ്ടും രംഗത്ത്. ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. തന്‍റെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുവെന്നും എംഎല്‍എ പറഞ്ഞു. ട്രോളുകള്‍ക്കു പിന്നില്‍ ഹോട്ടലുടമയാകാം. കഴിച്ച ഭക്ഷണത്തിന്‍റെ പണം നല്‍കിയിട്ടാണ് താന്‍ മടങ്ങിയത്. ഓസിനു ഭക്ഷണം കഴിക്കുന്നവരാണ് തന്നെ അധിക്ഷേപിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഭക്ഷണം കഴിച്ച ശേഷം താൻ പണം നൽകിയില്ല എന്ന മുൻ എംഎൽഎ വി.ടി. ബൽറാമിന്‍റെ പരാമർശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണ്. പണം നൽകിയോ ഇല്ലയോ എന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.മത്സ്യത്തൊഴിലാളിയുടെ മകനായ തന്‍റെ ധാർമിക രോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും എംഎൽഎ പറഞ്ഞു.

Read More

ലഹരി പാർട്ടി; നടിയും പ്രമുഖ നടന്‍റെ മകളും അടക്കം 142 പേർ പിടിയിൽ; ഹോട്ടലിൽനിന്നും നിരോധിത മയക്കുമരുന്നായ കൊക്കെയ്ൻ കണ്ടെത്തി

ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡിൽ നടിയും വിഐപികളുടെ മക്കളും ഉൾപ്പെടെ 142 പേർ പിടിയിൽ. ബഞ്ചാര ഹിൽസിലെ റാഡിസണ്‍ ബ്ലു ഹോട്ടലിലെ പബ്ബിൽ ലഹരി പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്ഡ്. ഞായറാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് പോലീസിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്. ഹോട്ടലിൽനിന്നും നിരോധിത മയക്കുമരുന്നായ കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. തെലുങ്ക് നടി, നടൻ നാഗ ബാബുവിന്‍റെ മകൾ, ബിഗ് ബോസ് തെലുങ്ക് ഷോയിലെ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ച്, ആന്ധ്രാപ്രദേശിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ മകൾ, തെലുങ്കു ദേശം എംപിയുടെ മകൻ തുടങ്ങി നിരവധി പ്രമുഖരാണ് പിടിയിലായത്. അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിന് ബഞ്ചാര ഹിൽസിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവചന്ദ്രയെ ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് സസ്പെൻഡ് ചെയ്തു. ഖമ്മം ജില്ലയിൽനിന്നുള്ള…

Read More

മാല മോഷ്ടിച്ച് മുങ്ങി; ഒളിവിലിരിക്കേ നാട്ടിലെത്തിയ പ്രതി മറ്റൊരു കേസിൽ അകത്തായി; ചോദ്യം ചെയ്യലിൽ എല്ലാ സത്യവും തുറന്ന് പറഞ്ഞ് പ്രതിയുടെ കുറ്റസമ്മതം

ആലപ്പുഴ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഹക്കീമിനെ കഴിഞ്ഞാഴ്‌ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 19നാണ് ആലപ്പുഴ കാർത്തികപ്പള്ളി ജംഗ്ഷന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നിഷയെന്ന യുവതിയുടെ അഞ്ചര പവൻ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേണത്തിൽ ഹക്കീമിനെ പിടികൂടിയിരുന്നുവെങ്കിലും പ്രവീൺ മംഗലാപുരത്തേക്ക് മുങ്ങിയിരുന്നു. പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി കത്തി കുത്തിനെ തുടർന്നാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിലാണ് ഇയാൾ മോഷണക്കുറ്റവും സമ്മതിച്ചത്.

Read More

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്ന ആവശ്യവുമായി സുപ്രിയ സുലെ ! എന്‍സിപി നേതാവിന്റെ സ്വകാര്യബില്ലില്‍ പറയുന്നത് ഇങ്ങനെ…

ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും, എല്‍ജിബിടിക്യുഐഎ വ്യക്തികള്‍ക്ക് വൈവാഹിക അവകാശങ്ങള്‍ അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവ് സുപ്രിയ സുലെ. 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കില്‍ 18 വയസും ആയി നിജപ്പെടുത്താനും സുപ്രിയ കൊണ്ടു വന്ന ബില്ലില്‍ പറയുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നെങ്കിലും എല്‍ബിടിക്യൂഐഎ വ്യക്തികള്‍ ഇപ്പോഴും സമൂഹത്തിനുള്ളില്‍ വിവേചനം നേരിടുന്നുതായി സുപ്രിയ സുലെ പറഞ്ഞു. സമാനമായ ഒരു സ്വകാര്യ ബില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി ഡിഎന്‍വി…

Read More