വെറും ദുഷ്പ്രചരണം മാത്രം;  പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത വ്യാജമെന്ന് കടകംപള്ളി

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്മകുമാര്‍ രാജിവച്ചെന്നുള്ളത് ദുഷ്പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

പത്മകുമാറില്‍ നിന്ന് രാജിക്കത്ത് എഴുതിവാങ്ങി എന്നായിരുന്നു വാര്‍ത്ത. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിന് പകരം ചുമതല നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

പത്മകുമാറിന്‍റെ നിലപാടുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. നേരത്തെ പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നതായും അപ്പോള്‍ പിന്തിരിപ്പിച്ച സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് എന്നുമായിരുന്നു വാര്‍ത്ത.

Related posts