‌അതിവേത്തിലെത്തിയ കാർ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല;  പിന്നാലെ വിട്ട് പോലീസും; വാഹനം കണ്ടെത്തി നോക്കിയപ്പോ ൾ കണ്ട കാഴ്ച ഇങ്ങനെ…


കൊട്ടാരക്കര: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവ് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

എം സി റോഡില്‍ കൊട്ടാരക്കര കുന്നക്കര പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാർ പോലീസ് പിന്തുടര്‍ന്നു. ഗോവിന്ദമംഗലം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു.

നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ക്കായി പോലീസ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹന ഉടമ കുളക്കട സ്വദേശിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസം മുമ്പ് കോട്ടാത്തല സ്വദേശിയായ ഒരാള്‍ തന്‍റെ പക്കല്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്തിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വിശദമായചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകുവെന്നാണ് പോലീസ് പറയുന്നത്. വാഹനം വാടകയ്ക് എടുത്ത കോട്ടാത്തല സ്വദേശിയെയും സുഹൃത്തിനായും പോലീസ് അന്വേഷണം തുടങ്ങി.

Related posts

Leave a Comment