ലക്ഷ്മി ഗോപാല സ്വാമിയും മുകേഷും വിവാഹിതരാവുന്നു ? വിവാഹ വാര്‍ത്തയെക്കുറിച്ച് ആദ്യമായി മനസ്സു തുറന്ന് ലക്ഷ്മി ഗോപാലസ്വാമി…

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമലോകത്ത് സജീവമായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ജനിച്ചത് ബംഗളുരുവിലാണെങ്കിലും നടി കൂടുതല്‍ തിളങ്ങിയത് മലയാള സിനിമയിലാണ്.

നടി എന്നതിലുപരി അറിയപ്പെടുന്ന നര്‍ത്തകിയാണ് ലക്ഷ്മി. 2000ല്‍ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം.

ഏറ്റവും ഒടുവില്‍ താക്കോല്‍ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ടാ’ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി വാര്‍ത്തകളില്‍ ഇടംനേടുന്നത് ലക്ഷ്മിയും നടന്‍ മുകേഷും തമ്മില്‍ വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ്.

സോഷ്യല്‍ മീഡിയയിലെ ഈ പ്രചരണത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തോടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

വ്യാജമെന്നല്ല ഈ വാര്‍ത്തയെ തികച്ചും അടിസ്ഥാന രഹിതമെന്നാണ് പറയേണ്ടതെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും ഈ വിഷയത്തില്‍ തന്നെ വിളിച്ചു സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

പത്തിലേറെ സിനിമകളില്‍ മോഹന്‍ലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മുമ്പ് ലക്ഷ്മിക്ക് മോഹന്‍ലാലിനോട് പ്രണയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് മൂലമാണ് ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നതെന്നുള്‍പ്പെടെയുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.

അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സില്‍ വിവാഹിതയാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് മുകേഷാണ് വരനെന്നുള്ള തരത്തിലാണ് പ്രചരണം കൊഴുക്കുന്നത്. ചിലര്‍ ഇടവേള ബാബുവിന്റെ പേരും പറയുന്നുണ്ട്. ഒരു തമിഴ് സിനിമയുടെ ഭാഗമായി ഇപ്പോള്‍ ചെന്നൈയിലാണ് ലക്ഷ്മി ഉള്ളത്.

Related posts

Leave a Comment