രാത്രി 12 മുതല്‍ മൂന്നുമണി വരെയാണ് യുവാക്കള്‍ക്ക് എനര്‍ജി ലെവല്‍ കൂടുന്നത് ! സ്വന്തം അനുഭവം തുറന്നു പറഞ്ഞ് ലെന…

മിനിസ്‌ക്രീനിലൂടെ അഭിനയരംഗത്തെത്തി ബിഗ്‌സ്‌ക്രീനില്‍ ശ്രദ്ധേയയായ താരമാണ് ലെന. ഇതിനോടകം നിരവധി ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ലെന തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്.

സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്.

മിനി സ്‌ക്രീനില്‍ അധികവും കണ്ണീര്‍ നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്.

എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിച്ചു.

ഇപ്പോഴിതാ താരം നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്.

12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..
ഇതിങ്ങിനെ റിങ് ചെയ്‌തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന പറഞ്ഞിരുന്നു.

മേപ്പടിയാന്‍, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കെജിഎഫ് 2 മലയാളം പതിപ്പില്‍ ഡബ്ബിങ് ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചു.

ഒരു രാത്രി ഒരു പകല്‍, ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, നാന്‍സി റാണി, ഖല്‍ബ്, വനിത തുടങ്ങിയവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനാരിക്കുന്ന സിനിമകള്‍.

ആകൃതി എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംരംഭവും ലെന ആരംഭിച്ചിട്ടുണ്ട്. ലെന തിരക്കഥയൊരുക്കിയ ഓളം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

”ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. വൈകാതെ സിനിമാ സംവിധായികയായും താനെത്തുമെന്ന് അടുത്തിടെ ലെന പറഞ്ഞിട്ടുമുണ്ട്.

മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.

ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു.

പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും ഇതിനിടയില്‍ വന്നിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്.

പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ താരം ഇടയ്ക്കിടെ അമ്പരപ്പിക്കാറുമുണ്ട്.

Related posts

Leave a Comment